Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കോണ്‍ഗ്രസിന്റെ അവഗണനയും അപമാനവും മടുത്തു; ആര്‍. ചന്ദ്രശേഖരന്‍വിഭാഗം വിമതസ്ഥാനാര്‍ഥികളെ ഇറക്കും

ഗ്രൂപ്പുപോരിന്റെ ഭാഗമായുള്ള അവഗണനയും അപമാനവും അസഹ്യമായതോടെ തദ്ദേശതെരഞ്ഞെടുപ്പില്‍ സ്വന്തം നിലയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ഐഎന്‍ടിയുസി ചന്ദ്രശേഖരന്‍വിഭാഗം തയ്യാറെടുക്കുന്നു

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Nov 7, 2020, 03:00 pm IST
inKollam

കൊല്ലം: ഗ്രൂപ്പുപോരിന്റെ ഭാഗമായുള്ള അവഗണനയും അപമാനവും അസഹ്യമായതോടെ തദ്ദേശതെരഞ്ഞെടുപ്പില്‍ സ്വന്തം നിലയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ഐഎന്‍ടിയുസി ചന്ദ്രശേഖരന്‍വിഭാഗം തയ്യാറെടുക്കുന്നു.  

ഐഎന്‍ടിയുസി സംസ്ഥാനപ്രസിഡന്റായ ആര്‍. ചന്ദ്രശേഖരനെ സ്ഥാനാര്‍ഥിനിര്‍ണയസമിതിയിലേക്ക് കെപിസിസി നിയോഗിച്ചിരുന്നു. എന്നാല്‍ സ്വന്തം ജില്ലയായ കൊല്ലത്തുപോലും സ്ഥാനാര്‍ഥികളെ അദ്ദേഹം അറിയാതെയാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. നോക്കുകുത്തിയാക്കി അപമാനിക്കുന്ന ജില്ലാനേതൃത്വത്തിനെതിരെ കെപിസിസി പ്രസിഡന്റിനെ സമീപിച്ചിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് ഇപ്പോഴത്തെ കടുത്ത തീരുമാനം.  

സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്ന സമിതികളില്‍ കെപിസിസി യൂത്ത് കോണ്‍ഗ്രസിനും മഹിളാകോണ്‍ഗ്രസിനും പ്രാതിനിധ്യം നല്‍കിയപ്പോള്‍ വോട്ടുബാങ്കായ തൊഴിലാളി സമൂഹത്തെ പ്രതിനിധീകരിക്കുന്ന ഐഎന്‍ടിയുസിയെ പരിഗണിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ആരോപിച്ച് ചന്ദ്രശേഖരനെ പിന്തുണയ്‌ക്കുന്ന ഐഎന്‍ടിയുസി നേതാക്കള്‍ രംഗത്തെത്തി. ഇവര്‍ കഴിഞ്ഞദിവസം കൊല്ലത്ത് പരസ്യമായി യോഗം ചേര്‍ന്നു. കോണ്‍ഗ്രസ് നേതാക്കള്‍ കൂടിയായ കൃഷ്ണവേണി ശര്‍മ, എച്ച്. അബ്ദുല്‍ റഹ്മാന്‍, എസ്. നാസറുദീന്‍, അയത്തില്‍ തങ്കപ്പന്‍, കാഞ്ഞിരവിള അജയകുമാര്‍, കോതേത്ത് ഭാസുരന്‍, വി.ഡി. സുദര്‍ശനന്‍, ടി.ആര്‍. ഗോപകുമാര്‍, മുഖത്തല സുഗതന്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.  

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അര്‍ഹരായ ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും പരിഗണന ലഭിക്കാതെ വന്നാല്‍ അവിടങ്ങളിലെല്ലാം സ്വന്തം നിലയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് തീരുമാനം.  

ജില്ലയിലെ രാഷ്‌ട്രീയത്തില്‍ നിര്‍ണായകപങ്കുള്ള തൊഴിലാളി പ്രതിനിധികളെ ഒഴിവാക്കി തെരഞ്ഞെടുപ്പില്‍ മൂന്നും നാലും സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഗ്രൂപ്പ് നേതാക്കളുടെ നോമിനികളെ സ്ഥാനാര്‍ഥികളാക്കുകയാണ് ജില്ലാനേതൃത്വമെന്നും തത്ഫലമായി പാര്‍ട്ടിക്ക് ഉണ്ടാകുന്ന പരാജയത്തിന്റെ ഉത്തരവാദിത്വം അവര്‍ക്കാകുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.  

കാലാകാലങ്ങളില്‍ കോണ്‍ഗ്രസിന്റെ വിജയം മറന്ന് സ്വാര്‍ഥതാല്പര്യങ്ങള്‍ക്കായി നിലപാട് എടുക്കുന്നവരെ നിയന്ത്രിക്കാന്‍ കെപിസിസി തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. എന്‍. അഴകേശന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

Tags: രാഷ്ട്രീയം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത്-വലത് ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം അവസാനിപ്പിക്കണം: എം.ടി. രമേശ്

Parivar

എ.എന്‍. ഷംസീറിന്റെ പ്രസ്താവന കേരളത്തിന് അപമാനം; രാഷ്‌ട്രിയ മാനസിക അടിമത്വം ഹിന്ദു സമൂഹം വെടിയണമെന്ന് സ്വാമി ദേവചൈതന്യാനന്ദ സരസ്വതി

Kerala

സജീവ രാഷ്‌ട്രീയത്തിലേക്കില്ല; അപ്പ കഴിഞ്ഞാല്‍ ചാണ്ടി ഉമ്മനാണ് കുടുംബത്തിലെ രാഷ്‌ട്രീയക്കാരന്‍: നിലപാട് വ്യക്തമാക്കി അച്ചു ഉമ്മന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനില്‍ ആന്റണി സന്ദര്‍ശിച്ചപ്പോള്‍
Kerala

കേരളത്തിലെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പുനല്‍കി പ്രധാനമന്ത്രി; നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് അനില്‍ ആന്റണി

India

നോട്ട്‌വിനിമയ തട്ടിപ്പ്: അറസ്റ്റിലായ സിഐ സ്വര്‍ണലതയ്‌ക്ക് ഉന്നത രാഷ്‌ട്രീയ ബന്ധം

പുതിയ വാര്‍ത്തകള്‍

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.