Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കാനം ഭയക്കുന്നതാരെ? സ്വന്തം മകനെയോ? കാനത്തിനെ പേടിപ്പിക്കുന്ന രേഖ ആഭ്യന്തരവകുപ്പിന്റെ കയ്യില്‍

സിവില്‍ സപ്ലൈസ് ഔട്ട്ലെറ്റുകളിലെ സാധനങ്ങള്‍ വാങ്ങുന്നതിന് ഇടനിലക്കാരനായി നിന്ന് കാനത്തിന്റെ മകന്‍ അഴിമതി നടത്തിയെന്നും ഇതുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കാനത്തെ ബ്ലാക് മെയില്‍ ചെയ്യുന്നുവെന്നുമുള്ള വാര്‍ത്തകള്‍ വന്നിരുന്നു.

Janmabhumi Online by Janmabhumi Online
Oct 31, 2020, 02:14 pm IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് വലിയേട്ടന്മാരുടെ മുഖത്തുനോക്കി പറയാളുള്ളത് പറഞ്ഞവരാണ് സിപിഐ നേതാക്കള്‍. ആചാര്യന്‍ ഇഎംഎസിനെ പോലും തിരുത്തിക്കാന്‍ ശ്രമിച്ചവരാണ് എം എന്‍ ഗോവിന്ദന്‍ നായരും ഇ എം ജോര്‍ജ്ജും. മര്യാദക്കാരനായിരുന്നെങ്കിലും പി കെ വാസുദേവന്‍ നായരും സിപിഎമ്മിന്റെ തിട്ടൂരത്തിനൊത്ത് തുള്ളിയിരുന്നില്ല. വെളിയം ഭാര്‍ഗ്ഗവന്‍ ഒരു വിട്ടു വീഴ്ചയക്കും തയ്യാറാകാതെ അച്ചുതാനന്ദനോടും പിണറായിയോടും പിടിച്ചുനിന്നു. സി.കെ ചന്ദ്രപ്പന്‍ പോലും ആ പാരമ്പര്യം കാത്തു. ഇവരെയെല്ലാം കടത്തി വെട്ടും ഞാന്‍ എന്ന നിലയില്‍ വന്നയാളാണ് കാനം രാജേന്ദ്രന്‍.പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് തുടക്കകാലത്ത് നിശിതമായ വിമര്‍ശനങ്ങള്‍ കാനം ഉന്നയിക്കുന്നത് കേരളം കണ്ടു.

ജിഷ്ണുകേസിലെ പോലീസ് നടപടി ഇടത് വിരുദ്ധമാണെന്നും കാനം ഓര്‍മ്മിപ്പിച്ചു. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശിക്ഷാ ഇളവു നല്‍കാനുള്ള നീക്കത്തേയും എതിര്‍ത്തു.

യുഎപിഎ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ഇടത് വിരുദ്ധമാണെന്നും നടപ്പാക്കില്ലെന്ന് പറയാന്‍ മുഖ്യമന്ത്രി രാഷ്‌ട്രീയ ആര്‍ജവം കാണിക്കണമെന്നും ‘കടക്ക് പുറത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയരുതായിരുന്നു’ എന്നും ഒക്കെ ഉപദേശിച്ചും കാനം കയ്യടി വാങ്ങി. കാനത്തിന്റേത് പതിപക്ഷ നിലപാടെന്ന് പ്രകാശ് കാരാട്ടിനുപോലും പരസ്യ പ്രസ്താവന ഇറക്കേണ്ടിവന്നു. നിലപാട് പ്രതിപക്ഷത്തിന്റേതല്ല, ഇടതുപക്ഷത്തിന്റേതാണെന്ന് മറുപടി നല്‍കിയും കാനം മിടുക്കു കാട്ടി.

എന്നാല്‍ പൊടുന്നനെ വിമര്‍ശനങ്ങള്‍ക്ക് മുനയൊടിഞ്ഞു. കാനം ഉള്‍വലിഞ്ഞു. ഇടത് പക്ഷത്തെ വലത് പക്ഷം അഥവാ നേര്‍പക്ഷം എന്ന സി.പി.ഐ യുടെ അവകാശവാദം തകര്‍ന്നു. അതിനെ ചൊല്ലി ശക്തമായ വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്കുള്ളിലും നേരിടേണ്ടി വന്നെങ്കിലും കാനം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തില്‍ സി.പി.ഐ യെ സി.പി.എമ്മിന്റെ തൊഴുത്തില്‍കൊണ്ട് കെട്ടുന്ന കാഴ്ചയാണ് രാഷ്‌ട്രീയ കേരളം കണ്ടത്.

എപ്പോഴൊക്കെ ഏതൊക്കെ വിഷയങ്ങളില്‍ സി.പി.ഐ പ്രതിരോധം തീര്‍ക്കാന്‍ ഒരുമ്പെടുന്നുവോ അപ്പോഴെല്ലാം അത് മണത്തറിഞ്ഞ് കാനത്തെ എ കെ ജി സെന്ററില്‍ വിളിച്ച് വരുത്തി ഒരു ചര്‍ച്ച. ചര്‍ച്ച കഴിഞ്ഞാല്‍ കാനം ഡിം.

എന്തായിരിക്കും കാനം രാജേന്ദ്രനെ വരുതിയിലാക്കി നിര്‍ത്താന്‍ ഉപയോഗിക്കുന്ന തുറുപ്പ് ചീട്ട് ?

ആഭ്യന്തരവകുപ്പിന്റെ കയ്യില്‍ എന്ത് രേഖയാണ് കാനത്തിനെതിരെ ഉള്ളത്?

കാനത്തിന്റെ മകനെതിരെ ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന രേഖകള്‍ കാണിച്ചാണോ ഭീഷണി ?

ഒരു കാര്യം ഉറപ്പിച്ച് പറയാം കാനം രാജേന്ദ്രന്‍ എന്തിനെയോ വല്ലാതെ ഭയക്കുന്നു.

ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റ് ചെയ്തത് ലഹരിമരുന്ന് കേസില്‍ അല്ലെന്നും ബിനീഷിനെ കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുകയാണെന്നും പറയാന്‍ കാനത്തെ പ്രേരിപ്പിച്ചതും ഈ ഭയമാണോ. ബിനീഷ് സര്‍ക്കാരിന്റെ ഭാഗമല്ല. സ്വതന്ത്രനായ വ്യക്തിയാണ്. ബിനീഷിന്റെ അറസ്റ്റ് സര്‍ക്കാരിനെ ഒരു തരത്തിലും ബാധിക്കില്ല. കേന്ദ്ര ഏജന്‍സികളെ ബിജെപി രാഷ്‌ട്രീയമായി ഉപയോഗിക്കുകയാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റും സര്‍ക്കാരിനെ തകര്‍ക്കാനുള്ള ശ്രമാണെന്നും ഒക്കെയുള്ള ന്യായീകരണ ക്യാപ്‌സൂളുമായി കാനം എത്തിയത് ന്യായീകരിക്കാന്‍ അണികള്‍ വിഷമിക്കും. ഇടതുമുന്നണിയിലെ തിരുത്തല്‍ ശക്തിയായിരുന്ന കാനം രാജേന്ദ്രന്‍ കുറേ നാളായി മൗനം പാലിക്കുന്നത് ബ്ലാക് മെയിലിങ് മൂലമാണെന്ന ആക്ഷേപം സിപിഐയിലും ഉയര്‍ന്നിരുന്നു.

സിവില്‍ സപ്ലൈസ് ഔട്ട്ലെറ്റുകളിലെ സാധനങ്ങള്‍ വാങ്ങുന്നതിന് ഇടനിലക്കാരനായി നിന്ന് കാനത്തിന്റെ മകന്‍ അഴിമതി നടത്തിയെന്നും ഇതുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കാനത്തെ ബ്ലാക് മെയില്‍ ചെയ്യുന്നുവെന്നുമുള്ള വാര്‍ത്തകള്‍ വന്നിരുന്നു. കാനത്തിന്റെ മകന്‍ കോടിക്കണക്കിന് രൂപ ഇടനിലക്കാര്‍ വഴി കമ്മിഷനായി തട്ടിയെടുത്തെന്നും സംസ്ഥാനത്തെ നിരവധി ഭൂമിയിടപാടുകളില്‍ പങ്കുണ്ടായിരുന്നുവെന്നുമാണ് ആരോപണം. ലഹരിക്കടിമയായ മകനെതിരെ മറ്റൊന്തോ തെളിവുകള്‍ ഉണ്ടെന്നും പറയുന്നുണ്ട്. 

മൗനവും കടന്ന് പഞ്ചപുച്ഛമടക്കി വല്യേട്ടന്റെ മുന്നില്‍ ഏറാന്‍ മൂളിയായി നില്‍ക്കുന്ന കാനത്തിനെ എത്രനാള്‍ സഹിക്കും എന്ന ചിന്ത പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്. 

കാനത്തിനെതിരെ കനലെരിഞ്ഞ് തുടങ്ങിയിട്ട് നാളേറെയായി. ആ കനല്‍ അളിക്കത്തുമോ?

Tags: cpiകാനം രാജേന്ദ്രന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംഡിഎംഎയുമായി സിപിഐ നേതാവുള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

Kerala

സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന നേതൃത്വത്തിനും മന്ത്രിമാര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം,കൃഷി,സിവില്‍ സപ്ലൈസ് വകുപ്പുകള്‍ വന്‍പരാജയം

Kerala

ബിനോയ് വിശ്വത്തിനെതിരെ ആക്ഷേപ പരാമര്‍ശം: കമലാ സദാനന്ദനും കെ.എം. ദിനകരനും താക്കീത്

Kerala

എം സ്വരാജ് പൊട്ടി, പന്തയം വച്ചത്‌ പാലിച്ച് സി പി ഐ നേതാവ്, മുസ്ലീം ലീഗില്‍ ചേര്‍ന്നു

Kerala

ആലപ്പുഴ തലവടിയില്‍ എല്‍ ഡി എഫ് ഭരണസമിതിക്കെതിരെ സിപിഐയുടെ അവിശ്വാസ പ്രമേയ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

കള്ളു ഷാപ്പില്‍ യുവാവിനെ ആക്രമിച്ച കേസില്‍ 3 പേര്‍ അറസ്റ്റില്‍

കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടം: കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

അഗ്നി 5 സൃഷ്ടിക്കുന്നത് പാകിസ്ഥാന്‍ ആണവകേന്ദ്രമായ കിരാനകുന്നുകളെ തുളയ്‌ക്കാനോ? യുഎസിന്റെ ബോംബിനേക്കാള്‍ മൂന്നിരട്ടിശക്തി;ഇസ്രയേലിന് പോലുമില്ല

പാലക്കാട്,മലപ്പുറം ജില്ലകളിലെ നിപ രോഗികളുടെ റൂട്ട് മാപ്പ് പുറത്തിറക്കി, സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍

നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആരോഗ്യ വകുപ്പ്

പ്രവീൺ നെട്ടാരു വധക്കേസിലെ പ്രധാന പ്രതിയായ പോപ്പുലർ ഫ്രണ്ട് ഭീകരനെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെച്ച് എൻഐഎ അറസ്റ്റ് ചെയ്തു

അനാഥാലയത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണി: മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി നടത്തിപ്പുകാരി

അന്ന് രാമക്ഷേത്രത്തിനായി പുണ്യജലവും , കല്ലുകളും നൽകി  ; ഇന്ന് ക്ഷേത്രത്തിന്റെ പകർപ്പും സരയു നദിയിൽ നിന്നുള്ള ജലവും സമ്മാനമായി നൽകി മോദി

39 വര്‍ഷം പഴക്കമുള്ള കൊലപാതക കേസ് അന്വേഷണത്തില്‍ തിരുവമ്പാടി പൊലീസ് , അന്വേഷണം മുഹമ്മദിന്റെ വെളിപ്പെടുത്തലിന് പിന്നാലെ

ഏത് ഭീകരരെയും നിമിഷങ്ങൾക്കുള്ളിൽ തീർക്കാൻ സജ്ജം ; അയോദ്ധ്യയിൽ എൻ‌എസ്‌ജി കേന്ദ്രം ആരംഭിക്കുന്നു ; പ്രത്യേക നീക്കവുമായി യോഗി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies