Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സീറ്റ് നിഷേധം: പോര്‍മുഖം തുറന്ന് യൂത്ത് കോണ്‍ഗ്രസ്

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സീറ്റുകളില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാത്ത പശ്ചാത്തലത്തില്‍ പോര്‍മുഖം തുറന്ന് യൂത്ത് കോണ്‍ഗ്രസ്

എ. ശ്രീകാന്ത് by എ. ശ്രീകാന്ത്
Oct 28, 2020, 02:00 pm IST
in Kollam

കൊല്ലം: തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സീറ്റുകളില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാത്ത പശ്ചാത്തലത്തില്‍ പോര്‍മുഖം തുറന്ന് യൂത്ത് കോണ്‍ഗ്രസ്.  

ഫെയ്‌സ്ബുക്ക് ക്യാമ്പയിനുമായി സമാനമനസ്‌കരെ കൂട്ടിയോജിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണു സുനില്‍ പന്തളമാണ് രംഗത്തുള്ളത്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ശക്തമായ ഭാഷയില്‍ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് നിലകൊള്ളുമ്പോള്‍ പരമാവധി സീറ്റുകള്‍ അര്‍ഹരായവര്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്. ഒപ്പം പാര്‍ട്ടി നേതൃത്വത്തിലെ ചിലരെ വിലയ്‌ക്കെടുത്ത് സീറ്റ് സ്വന്തമാക്കുന്ന സ്ഥിരം സംസ്‌കാരത്തിന് അന്ത്യം കുറിക്കാനും.  

ഇതിനായി കെഎസ്‌യു മുന്‍ സംസ്ഥാന ഭാരവാഹിയും നീണ്ടകാലം ജില്ലാ ജനറല്‍സെക്രട്ടറിയായി യൂത്ത് കോണ്‍ഗ്രസിനെ നയിച്ചയാളുമായ ടി.പി. ദീപുലാലിന്റെ പോസ്റ്റ് ആണ് വിഷ്ണു സുനില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഈ പോസ്റ്റിലേക്കെത്തിയ പഴയകാലത്തെയും നിലവിലുള്ളവരുമായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമ്മിശ്രപ്രതികരണമാണ് നടത്തിയിരിക്കുന്നത്.  

ദീപുലാലിന്റെ വാക്കുകള്‍ നൊമ്പരമുണ്ടാക്കിയെന്ന ആമുഖത്തോടെ അദ്ദേഹത്തിന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് അവതരിപ്പിച്ചാണ് വിഷ്ണുവിന്റെ കുറിപ്പ്. സംവരണസീറ്റുകളിലല്ലാതെ സംവരണവിഭാഗത്തിലുള്ളവരെ മത്സരിപ്പിക്കില്ലെന്ന പാര്‍ട്ടിയുടെ നിലപാട് സംവരണതത്ത്വങ്ങള്‍ക്കും എതിരാണ്. അവഗണിക്കപ്പെടുന്നവര്‍ക്ക് അവസരം നല്‍കണമെന്ന കൃത്യമായ ലക്ഷ്യമാണ് സംവരണം എന്ന ആശയത്തിലൂടെ ഭരണഘടന മുന്നോട്ടുവയ്‌ക്കുന്നതെന്നും ഓര്‍മിപ്പിക്കുന്നു. അര്‍ഹരായിട്ടും  അവഗണിക്കപ്പെടുന്നവരുടെ സ്ഥാനാര്‍ഥിത്വത്തിനായി ശക്തമായി ഇടപെടുമെന്ന പ്രഖ്യാപനത്തോടെയാണ് ഫെയ്‌സ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.  

പഴയകാല സഹപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും അനുകൂലിച്ചുകൊണ്ട് കമന്റുകളിട്ടിട്ടുണ്ട്. 11 വര്‍ഷം മുമ്പ് പാര്‍ട്ടിസമരത്തിനിടയില്‍ പോലീസിന്റെ മര്‍ദനത്തില്‍ ദീപുലാലിന്റെ കാലുതകര്‍ന്ന സംഭവം ഒരുപ്രവര്‍ത്തകന്‍ വിവരിക്കുന്നുണ്ട്. പണ്ടൂര്‍ണമായി രാഷ്‌ട്രീയത്തില്‍ നിന്നും മാറിനിൽല്‍ക്കുന്നവരുടെത് ഒറ്റപ്പെട്ട ശബ്ദമായി മാത്രമാണ് പാര്‍ട്ടി കാണുന്നതെന്നും ചിലര്‍ പരിതപണ്ടിക്കുന്നു.  

കഴിവും പ്രാപ്തിയുമുള്ള യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് സംവരണത്തിന്റെ പേരില്‍ മാത്രം സീറ്റ് നിഷേധിക്കരുതെന്നാണ് വിഷ്ണുസുനില്‍ ആവര്‍ത്തിച്ച് മറുപടി നല്‍കുന്നു. അതിനായി പിന്തുണ തരാന്‍ സാധ്യതയുള്ള നേതൃത്വത്തിലെ ചിലരെ സമീപിക്കുന്നുണ്ടെന്നും പറഞ്ഞു. കഴിവും പ്രാപ്തിയും ജനസമ്മതിയുമുള്ളവരെ ജാതി നോക്കി ജനറല്‍ സീറ്റില്‍ നിന്നും മാറ്റിനിര്‍ത്തുന്നത് കിരാതവും പൈശാചികവുമാണെന്നും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ജാതിയുടെ പേരിലുള്ള മുഴുവന്‍ സംവരണവും നിര്‍ത്തിയാല്‍ പ്രശ്‌നം തീരുമെന്നും ചിലര്‍ പ്രതികരിക്കുന്നുണ്ട്. എല്ലാ സീറ്റുകളും ജനറലാക്കണമെന്നും അപ്പോള്‍ അര്‍ഹരും യോഗ്യതയുമുള്ളവര്‍ക്ക് സീറ്റുലഭിക്കുമെന്നും പറയുന്നവരുമുണ്ട്.  

പ്രാദേശികമായ വിഷയങ്ങളില്‍ അതത് സീറ്റിലെ പള്‍സും പ്രധാന്യവും സമവായവും പരിഗണിക്കപ്പെടുമെന്നും എഫ്ബി പോസ്റ്റ് പരിഹാരം നല്‍കുന്നതല്ലെന്നും പാര്‍ട്ടിവേദിയില്‍ പറയണമെന്നും പ്രതികരിച്ചവരും നിരവധിയാണ്.

Tags: രാഷ്ട്രീയംയൂത്ത് കോണ്‍ഗ്രസ്electioncongress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

Kerala

പിണറായി  നനഞ്ഞ കോഴി, ഇടത്തോട്ട് മുണ്ടുടുത്താല്‍ ഇടതുപക്ഷം ആകില്ല,കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാര്‍ട്ടി ലീഗ്: ജി സുധാകരന്‍

India

തന്നെ കോൺഗ്രസ് അധ്യക്ഷനാക്കാനാണ് സോണിയഗാന്ധി തീരുമാനിച്ചിരുന്നത് ; അത് ഗൂഢാലോചനയിലൂടെ അട്ടിമറിച്ചു ; തുറന്ന് പറഞ്ഞ് അശോക് ഗെഹ്‌ലോട്ട്

India

ഇൻഡി ബ്ലോക്ക് യോഗത്തിന് മുമ്പ് കല്ലുകടി : കോൺഗ്രസിനെതിരെ പ്രതിഷേധം ; മുന്നറിയിപ്പ് നൽകി  ഡിഎംകെ, സിപിഎം, ജെഎംഎം മുന്നണികൾ

India

രാജി പിന്‍വലിച്ചു, രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും

പുതിയ വാര്‍ത്തകള്‍

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.