Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പേരില്‍ പിഴച്ചു; പാരിപ്പള്ളിയില്‍ സംഭവിച്ചത് ഗുരുതരവീഴ്ച

വൃദ്ധന്റെ മൃതദേഹം അനാഥമായി അഞ്ചുദിവസം മോര്‍ച്ചറിയില്‍ കിടന്നതിനു കാരണം ആരോഗ്യ വകുപ്പ് അധികൃതര്‍ പേര് രേഖപ്പെടുത്തിയതിലെ പിഴവ്. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലാണ് ഈ ഗുരുതരവീഴ്ച സംഭവിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2020, 03:00 pm IST
inKollam

കൊല്ലം: വൃദ്ധന്റെ മൃതദേഹം അനാഥമായി അഞ്ചുദിവസം മോര്‍ച്ചറിയില്‍ കിടന്നതിനു കാരണം ആരോഗ്യ വകുപ്പ് അധികൃതര്‍ പേര് രേഖപ്പെടുത്തിയതിലെ പിഴവ്. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലാണ് ഈ ഗുരുതരവീഴ്ച സംഭവിച്ചത്.

പത്തനാപുരം തലവൂര്‍ ഞാറക്കാട് വലിയപാറ കുഴിയില്‍ സുലൈമാന്‍കഞ്ഞി(85)ന്റെ മൃതദേഹമാണ് ആരോഗ്യവകുപ്പിന്റെ ഗുരതര അനാസ്ഥമൂലം തിരുവനന്തപുരം മെഡിക്കല്‍കോളേജ് മോര്‍ച്ചറിയില്‍ അനാഥമായി കിടന്നത്. ചികിത്സയില്‍ കഴിഞ്ഞിരുന്ന സുലൈമാന്‍ കുഞ്ഞിന്റെ സ്ഥലപ്പേര് തെറ്റായി രേഖപ്പെടുത്തിയതാണ് കുഴപ്പങ്ങള്‍ക്ക് കാരണം. എന്നാല്‍ കുറ്റക്കാരെ രക്ഷിക്കാനുള്ള നീക്കമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

ആഗസ്റ്റ് 26നാണ് സുലൈമാന്‍ കുഞ്ഞിനെ മകന്‍ നൗഷാദ് പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സ യ്‌ക്കായി എത്തിച്ചത്. 15 ദിവസം കഴിഞ്ഞപ്പോള്‍ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. അതനുസരിച്ച് പണ്ടിറ്റേന്ന് പാരിപ്പള്ളിയിലെത്തിയ നൗഷാദിന് പിതാവ് അവിടെയില്ലെന്നും കൊല്ലം എസ്എന്‍ കോളേജിലെ കോവിഡ് ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റിയെന്നുമുള്ള വിവരമാണ് ലഭിച്ചത്. അവിടെ എത്തി പിതാവിന് കൈമാറാനായി മൊബൈല്‍ ഫോണ്‍ നല്കി തിരിച്ചുപോന്നു. പിന്നീട് വിളിച്ചെങ്കിലും സുലൈമാന്‍ കുഞ്ഞിനെ ലൈനില്‍ കിട്ടിയില്ല. അന്വേഷിച്ചപ്പോള്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് പറഞ്ഞത്. എന്നാല്‍ അവിടെ നിന്നും പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെന്ന് അധികൃതര്‍ അറിയിച്ചു.  

അങ്ങനെ പാരിപ്പള്ളിയിലെത്തി പിതാവിനുള്ള വസ്ത്രവും ഭക്ഷണവും നഴ്‌സിന്റെ കൈവശം ഏല്‍പ്പിച്ചു. ഇത് ഈ മാസം 16 വരെ തുടര്‍ന്നു. 16ന് കോവിഡ് നെഗറ്റീവായെന്ന് നഴ്‌സ് വിളിച്ചു പറഞ്ഞതനുസരിച്ച് കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയപ്പോഴാണ് നൗഷാദ് പിതാവിന്റെ സ്ഥാനത്ത് ശാസ്താംകോട്ട സ്വദേശിയായ സുലൈമാനെ കണ്ട് ഞെട്ടിയത്. അതേപേരും പ്രായവുമുള്ള ഇരുവരെയും തമ്മില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് മാറിപ്പോയതായിരുന്നു.  

നാലു മണിക്കൂര്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍ വെന്റിലേറ്റര്‍ ഒഴിവില്ലാതിരുന്നതിനാല്‍ പിതാവിനെ തിരുവനന്തപുരം മെഡിക്കല്‍കോളേജിലേക്ക് മാറ്റിയെന്നും 13ന് മരണപ്പെട്ടെന്നും നൗഷാദ് അറിഞ്ഞു. അവസാനം തിരുവനന്തപുരത്തെത്തി നൗഷാദും ബന്ധുക്കളും സുലൈമാന്‍കുഞ്ഞിന്റെ മൃതദേഹം ഏറ്റുവാങ്ങി.

എസ്എന്‍ കോളേജിലെ കേന്ദ്രത്തില്‍ നിന്ന് ജനറല്‍ ആശുപത്രിയിലേക്ക് സുലൈമാനെ മാറ്റുന്ന സമയം മകന്‍ നൗഷാദിനെ മൊബൈലില്‍ വിളിച്ചിട്ട് കിട്ടിയില്ലെന്ന നണ്ട്യായമാണ് ആരോഗ്യവകുപ്പ് നിരത്തുന്നത്. തീരെ അവശനായ സുലൈമാനെ അവിടെ നിന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നത്രെ. അവിടെ ഐസിയു ഒഴിവില്ലാതിരുന്നതിനാല്‍ തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു. മേല്‍വിലാസത്തില്‍ പിശകുണ്ടായിരുന്നതിനാല്‍ ബന്ധപ്പെടാനും കഴിഞ്ഞില്ലെന്ന് വാദിച്ച് കൈകഴുകുകയാണ് ആരോഗ്യവകുപ്പ്.

Tags: മൃതദേഹംcovidoldage
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

പുല്ലാങ്കുഴല്‍ വാദകന്‍ ഹരിപ്രസാദ് ചൗരാസ്യ (ഇടത്ത്) ബംഗ്ലദേശ് എഴുത്തുകാരി തസ്ലിമ നസ്റീന്‍ (വലത്ത്)
India

കൈകള്‍ വിറയ്‌ക്കുന്നു; ഊതിയിട്ടും നാദം വരുന്നില്ല…വയ്യാത്ത ചൗരാസ്യയെ കച്ചേരി നടത്തിച്ചതില്‍ വിമര്‍ശനം; സ്വയം വായിച്ചതെന്ന് ചൗരാസ്യ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

മുല്ലപെരിയാര്‍ കേസില്‍ അഡ്വ റോയ് എബ്രഹാമിനെ സ്‌പെഷ്യല്‍ കൗണ്‍സിലായി നിയമിച്ച് കേരളം

കണ്ടാൽ ഓക്കാനം വരും ; പുരുഷന്മാർക്ക് മാറും വയറും വളരുന്നത് വൈകൃതമാണ് ; പുലിക്കളി കലാകാരന്മാരെ അധിക്ഷേപിച്ച് നടൻ വി കെ ശ്രീരാമൻ

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.