Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലോധിയെപ്പോലുള്ള തെമ്മാടികളുടെയും കൊലയാളി ഔറംഗസേബിന്റെയും പേരില്‍ തെരുവുകള്‍; രാജാ ദാഹിറിനെ അറിയില്ല: രൂക്ഷ വിമര്‍ശനവുമായി പാക്ക് ചിന്തകന്‍

രാജ്യത്തിനു വേണ്ടി തന്റേയും മകന്റെയും ജീവനുകള്‍ ബലിയര്‍പ്പിച്ച ഹിന്ദുസ്ഥാന്റെ മഹാനായ പുത്രനായിരുന്നു രാജാ ദാഹിര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2020, 10:07 am IST
inIndia

തിരുവനന്തപുരം: ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തേയും ചരിത്രത്തേയും ഓര്‍മ്മകളില്‍ നിന്ന് മായിച്ചു കളയുന്നതിനെതിരെ ശക്തമായ വിമര്‍ശനവുമായി പാക്കിസ്ഥാന്‍ ചിന്തകന്‍.

ഹിന്ദുസ്ഥാനിലേക്കുള്ള അറേബ്യന്‍ അധിനിവേശത്തെ ആദ്യമായി നേരിട്ട, സിന്ധിലെ അവസാനത്തെ ഹിന്ദു രാജാവ് രാജാ ദാഹിറിനെ ഇന്ത്യാക്കാര്‍ വിസ്മരിക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ടാണ്  താരേക് ഫത്താ രംഗത്തു വന്നത്.  പാകിസ്ഥാനില്‍ ജനിച്ച് കാനഡയിലേക്ക് കുടിയേറിയ പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമാണ് താരേക് ഫത്താ.

‘ഇബ്രഹിം ലോധിയെപ്പോലുള്ള തെമ്മാടികളുടെ പേരില്‍ വലിയ തെരുവുകള്‍ ഉണ്ട്. കൊലയാളിയായ ഔറംഗസേബിന്റെ പേരില്‍ കുറേ സ്ട്രീറ്റുകള്‍ ഇപ്പോഴും ഉണ്ട്. പലരുടേയും പേരില്‍ പല തരത്തിലുള്ള പദവികളും തലക്കെട്ടുകളും ഉണ്ട്. എന്നാല്‍ നൂറുകോടിയിലധികം ജനങ്ങള്‍ ഉള്ള ഇന്ത്യന്‍ റിപ്പബ്ലിക്കില്‍ രാജാ ദാഹിറിനെ പറ്റി ഒരു പരാമര്‍ശം പോലുമില്ല. അദ്ദേഹം ഈ രാജ്യത്തിനു വേണ്ടി പടവെട്ടി മരിച്ചു. ഹിന്ദുസ്ഥാനെ ശത്രുക്കളില്‍ നിന്ന് പ്രതിരോധിച്ചു കൊണ്ട് അദ്ദേഹം മരിച്ചു. എന്നാല്‍ ഹിന്ദുസ്ഥാനില്‍ അദ്ദേഹത്തെ സ്മരിക്കുന്ന യാതൊന്നും ഇല്ല, അദ്ദേഹത്തിന്റെ പേരില്‍ ഒരു റോഡു പോലും ഇല്ല.’ ചരിത്രപുരുഷന്മാരെ വിസ്മരിക്കുന്ന ഭാരതീയരുടെ മനോഭാവത്തെ തന്റെ പ്രശസ്തമായ ‘വാട്ട് ദി ഫത്താ’ പരിപാടിയിലൂടെ ചോദ്യം ചെയ്തുകൊണ്ട് താരേക് ഫത്താ പറഞ്ഞു.

രാജ്യത്തിനു വേണ്ടി തന്റേയും മകന്റെയും ജീവനുകള്‍ ബലിയര്‍പ്പിച്ച ഹിന്ദുസ്ഥാന്റെ മഹാനായ പുത്രനായിരുന്നു രാജാ ദാഹിര്‍. അദ്ദേഹത്തിന്റെ രണ്ടു പെണ്‍മക്കളെ ജാമ്യ വസ്തുക്കളായി തട്ടിക്കൊണ്ട് പോയി അറബി ഖലീഫയ്‌ക്ക് കാഴ്ചവച്ചു. രാജാ ദാഹിര്‍ മരിച്ചു. അദ്ദേഹത്തിന്റെ പെണ്‍മക്കള്‍ മരിച്ചു. സിന്ധില്‍ നിന്നും ഇരുപതിനായിരം ഹിന്ദു പെണ്‍കുട്ടികളെയാണ് പിടിച്ചു കൊണ്ടു പോയി ദമാസ്‌ക്കസിലെ ലൈംഗിക ചന്തകളില്‍ വിറ്റത്. അദ്ദേഹത്തെ അറിയില്ല. എന്നാല്‍ ഇന്ത്യയില്‍ അധിനിവേശം നടത്തിയ സൈന്യത്തിന്റെ തലവന്‍ ആയിരുന്ന മുഹമ്മദ് ബിന്‍ കാസിമിനെ എല്ലാവര്‍ക്കും അറിയാം.

‘ആരാണ് പഞ്ചാബു വഴി കശ്മീരിലേക്കുള്ള അറബികളുടെ ഈ അധിനിവേശത്തെ തടഞ്ഞത് എന്ന് നിങ്ങള്‍ക്കറിയാമോ ? അത് ലളിതാദിത്യ മഹാരാജാവായിരുന്നു. കശ്മീരിലെ ഏറ്റവും മഹാനായ രാജാവ്. വടക്ക് പടിഞ്ഞാറ്, അതായത് പെഷവാര്‍ ഭാഗത്തു നിന്നുള്ള അറബികളുടെ കടന്നുകയറ്റം മാത്രമല്ല, തെക്കു നിന്നുള്ള മുഹമ്മദ് ബിന്‍ കാസിമിന്റെ കടന്നു കയറ്റത്തെയും അദ്ദേഹം തടഞ്ഞു നിര്‍ത്തി. ശ്രീനഗര്‍ ആസ്ഥാനമായി നിലനിന്നിരുന്ന ഇന്ത്യയിലെ ഏറ്റവും വലുതും മഹത്തുമായ സാമ്രാജ്യം. കകോതാ വംശം എന്നറിയപ്പെട്ടിരുന്ന ആ ഭരണകൂടത്തെ കുറിച്ചും സിലബസുകളില്‍ ഇല്ല. കാസ്പിയന്‍ കടല്‍ മുതല്‍ കിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍ വരെ നീണ്ടു പരന്നു കിടന്നിരുന്ന കാകോത സാമ്രാജ്യം ഗംഗാ, യമുനാ, ബ്രഹ്മപുത്രാ, സിന്ധു തുടങ്ങിയ പ്രധാന നദീതടങ്ങള്‍ എല്ലാം ഉള്‍ക്കൊണ്ടിരുന്നു. ആരും ഈ സാമ്രാജ്യത്തെ കുറിച്ച് കേട്ടിട്ടില്ല’. താരേക് ഫത്താ വിമര്‍ശിച്ചു. 

Tags: രാജാ ദാഹിർ സിങ്Tarek FatahLalitadityaKarkota Dynasty
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

അബുല്‍കലാം ആസാദ് ,മുബറാക്ക് പാഷ, താരേക് ഫത്താ
Education

പാരമ്പര്യത്തേയും ചരിത്രത്തേയും ഓര്‍മ്മകളില്‍ നിന്ന് മായിച്ചു കളയാന്‍; സൗദിയില്‍ നിന്ന് വിദ്യാഭ്യാസമന്ത്രിയും ഒമാനില്‍ നിന്ന് വൈസ് ചാന്‍സലറും

Article

ഇന്ത്യയില്‍ രാജാ ദാഹിര്‍ സിംഗിന്റെ പേരില്‍ പ്രധാന വീഥി ഉയരുന്നത് കാണാന്‍ ആഗ്രഹിച്ച് പാക്കിസ്ഥാന്‍ മുസ്‌ളീം ചിന്തകന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യ കരുത്തുറ്റ ആണവശക്തി, കയ്യില്‍ തൊടുക്കാന്‍ പാകത്തില്‍ 160 ആണവ പോര്‍മുനകള്‍; 225 ആണവപോര്‍മുകള്‍ ഉണ്ടാക്കാവുന്ന പ്ലൂട്ടോണിയം കയ്യില്‍….

കോന്നിയില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലിസ് ഉദ്യോഗസ്ഥന് സസ്പന്‍ഷന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

പാകിസ്ഥാന്റെ കപ്പല്‍ ഇന്ത്യയുടെ യുദ്ധക്കപ്പലില്‍ ഇടിച്ചു, പാകിസ്ഥാന്റെ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ശാസിച്ച് ഇന്ത്യ

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണംനടത്തിയ പ്രതി പിടിയില്‍

ഇന്ത്യയിൽ ഇപ്പോൾ ഉള്ള നിയമങ്ങൾ മതി , യൂണിഫോം സിവിൽ കോഡിന്റെ ആവശ്യമില്ല ; ഞങ്ങൾ ഇത് അംഗീകരിക്കില്ല : അർഷാദ് മദനി

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

പിഎഫ് ആനുകൂല്യം കൂടുതൽ പേരിലേക്ക്; ശമ്പളപരിധി ഉയർത്തി കേന്ദ്ര സർക്കാർ, പ്രതിമാസം 15,000 എന്നത് 25,000 ആക്കി

‘യഥാർത്ഥ സിങ്കം’ തുക്കാറാം മുണ്ഡെയുടെ അടുത്ത ലക്ഷ്യം രോഗികളെ കൊള്ള ചെയ്യുന്ന ആശുപത്രികൾ; എംആർപി 11.05 രൂപ, ആശുപത്രി വാങ്ങുന്നത് 325 രൂപ!!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.