Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

പാരമ്പര്യത്തേയും ചരിത്രത്തേയും ഓര്‍മ്മകളില്‍ നിന്ന് മായിച്ചു കളയാന്‍; സൗദിയില്‍ നിന്ന് വിദ്യാഭ്യാസമന്ത്രിയും ഒമാനില്‍ നിന്ന് വൈസ് ചാന്‍സലറും

ഒരു ഇന്ത്യാക്കാരനും തന്റെ ഒരു കോഴ്‌സുകളിലും ചരിത്ര പുസ്തകങ്ങളിലും രാജാ ദാഹിറിനെ കുറിച്ച് വായിക്കുകയില്ല എന്ന് ഉറപ്പു വരുത്തുക എന്നത് വിദ്യാഭ്യാസമന്ത്രിയുടെ അജണ്ടയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2020, 09:06 am IST
inEducation
അബുല്‍കലാം ആസാദ് ,മുബറാക്ക് പാഷ, താരേക് ഫത്താ

അബുല്‍കലാം ആസാദ് ,മുബറാക്ക് പാഷ, താരേക് ഫത്താ

തിരുവനന്തപുരം: ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തേയും ചരിത്രത്തേയും ഓര്‍മ്മകളില്‍ നിന്ന് മായിച്ചു കളയുന്നതില്‍ പ്രഥമ വിദ്യാഭ്യാസമന്ത്രി അബുല്‍കലാം ആസാദ് പ്രധാന പങ്ക് വഹിച്ചതായി പ്രമുഖ ചിന്തകന്‍ താരേക് ഫത്താ കാര്യകാരണ സഹിതം എഴുതുകയുണ്ടായി. ”ഇന്ത്യ സ്വതന്ത്രമായപ്പോള്‍ വ്യക്തമായ അജണ്ടയുള്ള ഒരു വിദ്യാഭ്യാസ മന്ത്രിയെയാണ് കിട്ടിയത്. സൗദി അറേബ്യയില്‍ ജനിച്ച അദ്ദേഹം ഇവിടെ വന്ന് ഇവിടത്തെ വസ്തുതകളെ തുടച്ചു നീക്കി. എന്തൊരു ദുരന്തം!’ എന്നാണ് പാകിസ്ഥാനില്‍ ജനിച്ച് കാനഡയിലേക്ക് കുടിയേറിയ പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ താരേക് ഫത്താ രേഖപ്പെടുത്തിയത്. ഹിന്ദുസ്ഥാനിലേക്കുള്ള അറേബ്യന്‍ അധിനിവേശത്തെ ആദ്യമായി നേരിട്ട സിന്ധിലെ രാജാവ് രാജാ ദാഹിര്‍ സിംഗിനെ കുറിച്ച് എന്തുകൊണ്ട് ഇന്ത്യക്കാര്‍ പഠിക്കുന്നില്ല എന്ന കാരണം വ്യക്തമാക്കുന്നതിനാണ് ആദ്യ വിദ്യാഭ്യാസ മന്ത്രിയുടെ അജണ്ടയെ കുറിച്ച് വെളിപ്പെടുത്തിയത്.

‘ഒരു ഇന്ത്യാക്കാരനും തന്റെ ഒരു കോഴ്‌സുകളിലും ചരിത്ര പുസ്തകങ്ങളിലും രാജാ ദാഹിറിനെ കുറിച്ച് വായിക്കുകയില്ല എന്ന് ഉറപ്പു വരുത്തുന്നത് വിദ്യാഭ്യാസമന്ത്രിയുടെ അജണ്ടയായിരുന്നു. അത് എത്രത്തോളം ഉണ്ടായിരുന്നു എന്നറിയണമെങ്കില്‍, ഇന്ന് നിങ്ങള്‍ ഏതെങ്കിലും ഒരു ബുക്ക് സ്റ്റോറില്‍ ചെന്നിട്ട് എട്ടാം നൂറ്റാണ്ടിലെ ഇന്ത്യയെ പറ്റിയുള്ള ഒരു പുസ്തകം ചോദിച്ചാല്‍ ഒരിടത്തും കിട്ടുകയില്ല. നിങ്ങളുടെ വിദ്യാഭ്യാസ മന്ത്രി അത് ഇന്ത്യയുടെ ഓര്‍മ്മകളില്‍ നിന്നും ചരിത്രത്തില്‍ നിന്നും മായ്ച്ചു കളഞ്ഞിരിക്കുന്നു’. ചരിത്രപുരുഷന്മാരെ വിസ്മരിച്ചു കളയുന്ന ഭാരതീയരുടെ മനോഭാവത്തെ തന്റെ പ്രശസ്തമായ ‘വാട്ട് ദി ഫത്താ’ പരിപാടിയിലൂടെ ചോദ്യം ചെയ്തുകൊണ്ട് താരേക് ഫത്താ പറഞ്ഞു.

ഇസ്ലാമിക പുണ്യ നഗരമായ മെക്കയില്‍ ജനിച്ച അബുല്‍കലാം ആസാദിന്റെ മാതാവ് അറബ് വംശജയാണ്; ബംഗാളിയായ പിതാവ് ഇന്ത്യ വിട്ട് മെക്കയില്‍ കുടിയേറിപ്പാര്‍ത്തയാളാണ്. പിന്നീട് തിരിച്ചെത്തി. ഖിലാഫത് പ്രക്ഷോഭത്തിന്റെ മുന്‍നിര നേതാക്കളിലൊരാളായാണ് അബുല്‍കലാം പൊതുരംഗത്ത് പ്രശസ്തനായത്. ഗാന്ധിയുമായി അടുത്തിട പഴകുകയും ദേശീയ തലത്തില്‍ അറിയപ്പെടുകയും ചെയ്തു. ഇന്ത്യാ വിഭജനം യാഥാര്‍ത്ഥ്യമായി മാറിയപ്പോള്‍ അദ്ദേഹം പ്രതികരിച്ചത് ”പാകിസ്ഥാന്‍ ഉണ്ടാവുകയില്ലെന്ന് ഞാനൊരിക്കലും പറഞ്ഞിരുന്നില്ലല്ലോ. പാകിസ്താന്‍ ഉണ്ടാവരുതെന്നായിരുന്നു ഞാന്‍ പറഞ്ഞത്. ഇപ്പോള്‍ പാകിസ്ഥാന്‍ ഉണ്ടായിരിക്കുന്നു. പാകിസ്ഥാന്‍ ഒരു പരീക്ഷണമാണ്. അതിനെ വിജയിപ്പിക്കുക.’ എന്നായിരുന്നു. ഏതായാലും രാജ്യം ഭാരതരത്‌നം നല്‍കി അബുല്‍കലാം ആസാദിനെ ആദരിക്കുകയായിരുന്നു.

ഇപ്പോള്‍ ഒമാനില്‍ നിന്ന് വൈസ് ചാന്‍സലറാകാന്‍ കേരളത്തിലേക്ക് വരുന്ന മുബറാക്ക് പാഷക്കും വ്യക്തമായ അജണ്ട ഉണ്ടെന്നാണ് വാര്‍ത്തകള്‍. നിയമനത്തിനു പിന്നില്‍ കെ ടി ജലീല്‍ ആണ് എന്നതുമാത്രം മതി അജണ്ടയുണ്ടാകും എന്ന് ഉറപ്പിക്കാന്‍. ശ്രീനാരായണഗുരുവിന്റെ പേരിലുള്ള സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി എത്തുന്നതിന്റെ യോഗ്യത ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. ശ്രീനാരായണ ആദര്‍ശങ്ങളെ കുറിച്ച് പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടില്ലാത്ത ആള്‍ എന്നതുമാത്രമല്ല, വൈസ് ചാന്‍സലര്‍ പദവിക്കാവാശ്യമായ യോഗ്യത പോലും ഇല്ലന്നതാണ്. 

Tags: educationശ്രീനാരായണ ഗുരുരാജാ ദാഹിർ സിങ്Tarek FatahSree Narayana Guru Open Universityഅബുല്‍കലാം ആസാദ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ഇപ്പോൾ ഉള്ള നിയമങ്ങൾ മതി , യൂണിഫോം സിവിൽ കോഡിന്റെ ആവശ്യമില്ല ; ഞങ്ങൾ ഇത് അംഗീകരിക്കില്ല : അർഷാദ് മദനി

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

പിഎഫ് ആനുകൂല്യം കൂടുതൽ പേരിലേക്ക്; ശമ്പളപരിധി ഉയർത്തി കേന്ദ്ര സർക്കാർ, പ്രതിമാസം 15,000 എന്നത് 25,000 ആക്കി

‘യഥാർത്ഥ സിങ്കം’ തുക്കാറാം മുണ്ഡെയുടെ അടുത്ത ലക്ഷ്യം രോഗികളെ കൊള്ള ചെയ്യുന്ന ആശുപത്രികൾ; എംആർപി 11.05 രൂപ, ആശുപത്രി വാങ്ങുന്നത് 325 രൂപ!!

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

തിയേറ്ററിൽ ഡോറിന് പുറത്ത് കുടിവെള്ളം ലഭ്യമായി തുടങ്ങി ; മാറ്റങ്ങൾ വരുന്നതിൽ സന്തോഷം, എപ്പോഴും ജനങ്ങൾക്കൊപ്പമെന്ന് വി വി രാജേഷ്

ആന്റോയുടെ വീട്ടിൽ വൻ മദ്യശേഖരം, പിടിച്ചത് 43 ലിറ്റർ വിദേശ മദ്യം

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.