Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമൂഹമാധ്യമ കൂട്ടായ്‌മകള്‍ സിപിഎംമ്മിന് തിരിച്ചടിയാകുന്നു; ‘കാപ്‌സ്യൂള്‍’ ഫലിക്കുന്നില്ല

സോഷ്യല്‍ മീഡിയയിലുടെ സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ രാഷ്‌ട്രീയ എതിരാളികളുടെ വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും കാപ്‌സ്യൂള്‍ രൂപത്തിലുള്ള മറുപടി പറയണമെന്ന നിര്‍ദ്ദേശത്തോടെയാണ് സിപിഎം അനുഭാവികളെ കൂടി ഉള്‍പ്പെടുത്തി വാട്‌സ് ആപ്പ്, ഫെയ്‌സ് ബുക്ക് ഗ്രൂപ്പുകള്‍ തുടങ്ങിയത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Oct 5, 2020, 08:08 pm IST
in Kerala

കണ്ണൂര്‍: സിപിഎം പാര്‍ട്ടിയുടെ കീഴില്‍ രൂപംകൊടുത്ത സമൂഹ മാധ്യമ കൂട്ടായ്‌മ പാര്‍ട്ടിയെ തിരിച്ചുകൊത്തുന്നു. പാര്‍ട്ടി അനുഭാവികളെയും അണികളെയും ഉള്‍പ്പെടുത്തി തുടങ്ങിയ സോഷ്യല്‍ മീഡിയ കൂട്ടായ്‌മകള്‍ പാര്‍ട്ടിക്കുതന്നെ ഭാരമായി മാറുകയാണ്. ഇതോടെ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് പറഞ്ഞതുപോലെ സഖാക്കളുടെ കൂരമ്പുകള്‍ക്ക് മറുപടി നല്‍കാന്‍ കഴിയാതെ മേല്‍, കീഴ്‌ത്തട്ടുകളിലുള്ള നേതാക്കള്‍ വിയര്‍ക്കുകയാണ്. ഇതില്‍ നിന്ന് എങ്ങനെ പുറത്തുകടക്കാമെന്ന ചിന്തയിലാണ് സൈബര്‍ ഇടങ്ങള്‍ കൈകാര്യം ചെയ്യുന്ന പാര്‍ട്ടി സഖാക്കള്‍. സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തിലായ സ്വര്‍ണക്കടത്ത് വിഷയത്തിലും നേതാക്കളുടെ മക്കള്‍ ഉള്‍പ്പെട്ട വിവാദങ്ങളും ഇത്തരം ഗ്രൂപ്പുകളില്‍ രാപ്പകലില്ലാതെ ചര്‍ച്ചയായതോടു കൂടി ഇതിനെയൊക്കെ നിഷേധിച്ചും ന്യായീകരിച്ചും വെള്ളം കുടിക്കുകയാണ് സൈബര്‍ പോരാട്ടത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടി ബുദ്ധിജീവികള്‍.  

സോഷ്യല്‍ മീഡിയയിലുടെ സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ രാഷ്‌ട്രീയ എതിരാളികളുടെ വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും കാപ്‌സ്യൂള്‍ രൂപത്തിലുള്ള മറുപടി പറയണമെന്ന നിര്‍ദ്ദേശത്തോടെയാണ് സിപിഎം അനുഭാവികളെ കൂടി ഉള്‍പ്പെടുത്തി വാട്‌സ് ആപ്പ്, ഫെയ്‌സ് ബുക്ക് ഗ്രൂപ്പുകള്‍ തുടങ്ങിയത്. പലയിടങ്ങളിലും ഇതിനായി സ്റ്റുഡിയോയും സജ്ജമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ എതിരാളികളുടെ വിമര്‍ശനങ്ങള്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടി ജില്ലാ നേതൃത്വം ക്യാപ്‌സുളായി കീഴ്ഘടകങ്ങളിലേക്ക് വിതരണം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ കീഴ്ഘടകങ്ങള്‍ക്കു അയച്ച ശബ്ദസന്ദേശത്തില്‍ പറഞ്ഞത് ഏറെ വിവാദമായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെതിയുണ്ടായ സ്വര്‍ണക്കടത്ത് അന്വേഷണവും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രണ്ടാമത്തെ മകന്‍ ബിനീഷ് കോടിയേരിക്കെതിക്കെതിരെയുള്ള കള്ളപ്പണ  മയക്കുമരുന്ന് കേസും പുറത്തുവന്നതോടെയാണ് താഴെക്കിടെയിലുള്ള അനുഭാവികള്‍ പാര്‍ട്ടിയെ ഉലയ്‌ക്കുന്ന ചോദ്യങ്ങള്‍ നവ മാധ്യമങ്ങളില്‍ ഉയര്‍ത്താന്‍ തുടങ്ങിയത്.  

സര്‍ക്കാരിനും പാര്‍ട്ടി നേതാക്കളുടെ മക്കള്‍ക്കുമെതിരെ ഉയരുന്ന ആരോപണങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികളും വലതുപക്ഷ മാധ്യമങ്ങളും നടത്തുന്ന നുണപ്രചാരണമാണെന്നും മറ്റും നേതൃത്വം വിശദീകരിക്കുന്നുണ്ടെങ്കിലും ഇതിലൊന്നും അണികളും അനുഭാവികളും തൃപ്തരല്ല. കൊവിഡ് കാലത്തെ രാഷ്‌ട്രിയ വിശദീകരണ യോഗങ്ങള്‍ നടത്തുന്നതിനാണ് സിപിഎം സൈബര്‍ വിഭാഗം സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ രൂപീകരിച്ചതെങ്കിലും ഇത് പാര്‍ട്ടിക്ക് തന്നെ തിരിച്ചടിയായതോടെ എന്ത് ചെയ്യുമെന്നറിയാതെ പാര്‍ട്ടി നേതൃത്വം ഉഴറുകയാണ്.

Tags: cpmSocial Media
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

Main Article

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

Kerala

വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയെടുത്ത സിപിഎം പ്രവർത്തകനെ കണ്ണൂരിലെത്തി അറസ്റ്റ് ചെയ്ത് ആന്ധ്ര പോലീസ്

Kerala

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ദേവര്‍ഷി നാരദ ജയന്തി: നാരദ ദര്‍ശനം മാധ്യമങ്ങള്‍ക്ക് മാര്‍ഗദര്‍ശി

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ശിവന്‍കുട്ടി താക്കോല്‍ തപ്പി നടക്കട്ടെ

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തില്‍; ഇനി വോട്ട് പറ്റില്ല: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.