Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അസര്‍ബൈജാന്‍-അര്‍മേനിയ യുദ്ധം രൂക്ഷമാകുന്നു; പ്രശ്‌നം പരിഹരിക്കാന്‍ പാടുപെട്ട് പാശ്ചാത്യ രാജ്യങ്ങള്‍; ഇസ്ലാമിക രാജ്യത്തിന് പിന്തുണയുമായി തുര്‍ക്കി

അസര്‍ബൈജാന്റെ രണ്ടാമത്തെ വലിയ നഗരമായ ഗഞ്ജയില്‍ വന്‍ സ്‌ഫോടനം നടന്നെന്നാണ് റിപ്പോര്‍ട്ട്. മരണ വിവരങ്ങളോ നാശനഷ്ടത്തിന്റെ കണക്കോ അസര്‍ബൈജാന്‍ പുറത്തുവിട്ടിട്ടില്ല. ഗഞ്ജയില്‍ സൈന്യത്തിന്റെ നാവികത്താവളം തകര്‍ത്തെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2020, 02:32 pm IST
in World

യെരെവാന്‍ (അര്‍മേനിയ): മുന്‍ സോവിയറ്റ് രാജ്യങ്ങളായ അസര്‍ബൈജാനും അര്‍മേനിയയും തമ്മിലുള്ള യുദ്ധം കൂടുതല്‍ രൂക്ഷമാകുന്നു. ഒരാഴ്ചയായി തുറന്ന യുദ്ധത്തിലേക്ക് കടന്ന സംഘര്‍ഷം കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാന നഗരങ്ങളിലേക്കും കടന്നു. തര്‍ക്ക പ്രദേശമായ നഗോര്‍ണോ-കരോബാക് പ്രദേശത്ത് മാത്രമായിരുന്നു കഴിഞ്ഞ ദിവസം വരെ ഏറ്റുമുട്ടല്‍. എന്നാല്‍ ഇന്നലെ നഗരങ്ങള്‍ കേന്ദ്രീകരിച്ചും ആക്രമണമുണ്ടായി.  

അസര്‍ബൈജാന്റെ രണ്ടാമത്തെ വലിയ നഗരമായ ഗഞ്ജയില്‍ വന്‍ സ്‌ഫോടനം നടന്നെന്നാണ് റിപ്പോര്‍ട്ട്. മരണ വിവരങ്ങളോ നാശനഷ്ടത്തിന്റെ കണക്കോ അസര്‍ബൈജാന്‍ പുറത്തുവിട്ടിട്ടില്ല. ഗഞ്ജയില്‍ സൈന്യത്തിന്റെ നാവികത്താവളം തകര്‍ത്തെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ഗഞ്ജയില്‍ ആക്രമണം നടന്നെന്ന് അസര്‍ബൈജാന്റെ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കൂടുതല്‍ പ്രകോപനപരമായ നടപടിയാണ് അര്‍മേനിയയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് പ്രതിരോധ മന്ത്രി സാകരി ഹസനോവ് പറഞ്ഞു.  

വിഷയത്തില്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ റഷ്യയും ഫ്രാന്‌സും തുടരുകയാണ്. എന്നാല്‍ ഇസ്ലാമിക രാജ്യമായ അസര്‍ബൈജാന്‍ന് യുദ്ധത്തില്‍ പിന്തുണ നല്‍കിക്കൊണ്ട് തുര്‍ക്കി മുന്നോട്ട് വന്നിരിക്കുന്നത് പ്രശ്‌നത്തെ സാഹചര്യത്തെ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്.

അര്‍മേനിയയുടെ നഗരപ്രദേശമായ സ്റ്റെപാനാകേര്‍ട്ടില്‍ അസര്‍ബൈജാന്‍ ആക്രമണം നടത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. വലിയ നാശനഷ്ടം ഉണ്ടായെന്നാണ് സൂചന. നേരത്തെ ഫ്രാന്‍സ്, റഷ്യ, യുഎസ് രാജ്യങ്ങള്‍ മധ്യസ്ഥത വഹിച്ചാല്‍ ചര്‍ച്ചയ്‌ക്ക് തയാറാണെന്ന് അര്‍മേനിയ അറിയിച്ചിരുന്നു. അസര്‍ബൈജാന്റെ ഭാഗമായ നഗോര്‍ണോ-കരോബാക് പ്രദേശം പതിറ്റാണ്ടുകള്‍ മുതല്‍ തര്‍ക്കപ്രദേശമാണ്. അര്‍മേനിയക്കാര്‍ കൂട്ടമായി താമസിക്കുന്ന ഈ പ്രദേശം സ്വതന്ത്രരാജ്യമായി അര്‍മേനിയയുടെ പിന്തുണയോടെ നിലനില്‍ക്കുകയായിരുന്നു.  

കഴിഞ്ഞയാഴ്ച നഗോര്‍ണോ-കരോബാക് നിവാസികള്‍ക്കു നേരെ അസര്‍ബൈജാന്‍ സൈന്യം വെടിയുതിര്‍ത്തതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. ഏറ്റുമുട്ടലില്‍ ഇതുവരെ നൂറിലധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പ്രിയദര്‍ശിനി തട്ടിപ്പ്’ അവസാനിപ്പിക്കണം, സ്ത്രീകള്‍ക്ക് മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: എസ് സുരേഷ്

India

ശിവസേന ഉദ്ദവ് വിഭാഗത്തിലെ എംപിമാര്‍ എന്‍ഡിഎയില്‍ എത്തുമോ? മഹാരാഷ്‌ട്രയില്‍ ഓപ്പറേഷന്‍ ടൈഗര്‍ ദൗത്യവുമായി ഷിന്‍ഡേ പക്ഷം; മാതോശ്രീയില്‍ യോഗം

Kerala

നിപ ബാധിതന്‍ വെന്റിലേറ്ററില്‍ തുടരുന്നു, രണ്ടാം ഡോസ് മോണോക്‌ളോണല്‍ ആന്റിബോഡി നല്‍കി

Kerala

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി:മുഹമ്മദ് ഹനീഷിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ തുടരാം

അനുയായികള്‍ തോളിലേറ്റി കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയെ കൊണ്ടുപോകുന്നതിനിടയില്‍ ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിക്കുന്നു
India

കോക്രോച്ച് ജനതാപാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെയെ ഒരു സംഘം യുവാക്കള്‍ തല്ലി; സംഭവം ജയ് പൂരിലെ പ്രകടനത്തിനിടയില്‍ (വീഡിയോ)

പുതിയ വാര്‍ത്തകള്‍

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ഒളിവില്‍

രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ നിയമിച്ചെന്ന് വി കെ സനോജ് എം എല്‍ എ

ജൂണ്‍ 15ന് ചന്ദ്രനെ കാണാന്‍ തയ്യാറായോ? ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഈ ഭാഗ്യങ്ങള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.