Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപി നേതൃത്വം കമ്പനിയുമായി ചർച്ച നടത്തി; ഹാരിസൺ വഴങ്ങി; തിരുവാഭരണ പാതയിലെ ഇരുമ്പു ഗേറ്റ് പൊളിച്ചു മാറ്റി

തിരുവാഭരണ പാത 8 മീറ്റർ വീതി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും 3 മീറ്റർ വീതിയിൽ മാത്രമാണ് ഇപ്പോൾ ഹാരിസൺ, പാതയ്‌ക്ക് വിട്ടു നൽകിയിട്ടുള്ളത്. ബാക്കി കൈയേറിയിരിക്കുകയാണ്. ഇത് ഒഴിപ്പിക്കുന്നതിന് റവന്യു വകുപ്പ് നടപടിയെടുക്കുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2020, 08:23 am IST
inKerala
ബിജെപിയുടെ ഇടപെടലിനെ തുടർന്ന് തിരുവാഭരണ പാതയിൽ ഹാരിസൺ മലയാളം പ്ലാന്റേഷൻസ് സ്ഥാപിച്ച ഇരുമ്പ് ഗേറ്റ് കമ്പനി അധികൃതർ പൊളിച്ച് മാറ്റിയപ്പോൾ. ബിജെപി റാന്നി മണ്ഡലം പ്രസിഡന്റ് ഷൈൻ ജി.കുറുപ്പ്,പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.ഒ.മനീഷ് എന്നിവർ സമീപം

ബിജെപിയുടെ ഇടപെടലിനെ തുടർന്ന് തിരുവാഭരണ പാതയിൽ ഹാരിസൺ മലയാളം പ്ലാന്റേഷൻസ് സ്ഥാപിച്ച ഇരുമ്പ് ഗേറ്റ് കമ്പനി അധികൃതർ പൊളിച്ച് മാറ്റിയപ്പോൾ. ബിജെപി റാന്നി മണ്ഡലം പ്രസിഡന്റ് ഷൈൻ ജി.കുറുപ്പ്,പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.ഒ.മനീഷ് എന്നിവർ സമീപം

വടശേരിക്കര: തിരുവാഭരണ പാതയിൽ ഹാരിസൺ മലയാളം ലിമിറ്റഡ് സ്ഥാപിച്ച ഇരുമ്പു ഗേറ്റുകൾ പൊളിച്ചു മാറ്റി. ജന്മഭൂമി വാർത്തയെ തുടർന്ന് ബിജെപി റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ഷൈൻ.ജി കുറുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം എസ്റ്റേറ്റ് മാനേജ്മെന്റുമായി നടത്തിയ ചർച്ചയിലാണ് ഇരുമ്പു ഗേറ്റുകൾ പൊളിച്ചു മാറ്റാൻ ധാരണയായത്. തുടർന്ന് കഴിഞ്ഞ ദിവസം തിരുവാഭരണ പാതക്ക് തടസ്സമായി നിർമിച്ച മൂന്നു ഇരുമ്പ് ഗേറ്റുകളും കമ്പനി അധികൃതർ പൊളിച്ചു മാറ്റി.

തിരുവാഭരണ പാത കൈയേറ്റത്തെ സംബന്ധിച്ച് ജന്മഭൂമി പ്രസിദ്ധീകരിച്ച വാർത്ത

എന്നാൽ കമ്പനിയുടെ വിവാദമായ നടപടിയിൽ സർക്കാർ തലത്തിൽ യാതൊരു വിധ ഇടപെടലുകളും ഉണ്ടായില്ല. ഗേറ്റുകൾ അടിയന്തരമായി മാറ്റാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി പെരുനാട് പഞ്ചായത്ത് കമ്മിറ്റി  കളക്ടർ പി.ബി. നൂഹിന് പരാതി സമർപ്പിച്ചെങ്കിലും നടപടി എടുത്തില്ല.  തുടർന്നാണ് ബിജെപി നേതൃത്വം കമ്പനിയുമായി ചർച്ച നടത്തിയത്.  8 മീറ്റർ വീതിയും, 3005 മീറ്റർ നീളവുമാണ് ഹാരിസൺ തോട്ടത്തിലൂടെയുള്ള തിരുവാഭരണ പാതയുടെ നീളം. ഈ പരിധിക്കുള്ളിൽ മൂന്നിടത്തായാണ് ഇരുമ്പു ഗേറ്റുകൾ സ്ഥാപിച്ചിരുന്നത്.

8 മീറ്റർ വീതി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും 3 മീറ്റർ വീതിയിൽ മാത്രമാണ് ഇപ്പോൾ ഹാരിസൺ പാതയ്‌ക്ക്  വിട്ടു നൽകിയിട്ടുള്ളത്. ബാക്കി കൈയേറിയിരിക്കുകയാണ്. ഇത് ഒഴിപ്പിക്കുന്നതിന് റവന്യു വകുപ്പ് നടപടിയെടുക്കുന്നില്ല. ആകെ 495 കൈയേറ്റങ്ങളാണ് തിരുവാഭരണ പാതയിൽ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിനു പുറമെ മറ്റ് 127 കൈയേറ്റങ്ങളുമുണ്ട്.

ഇവയെല്ലാം ഒഴിപ്പിക്കണമെന്നാണ് ഔദ്യോഗിക തലത്തിൽ തീരുമാനമെങ്കിലും റവന്യു വകുപ്പിന് താല്പര്യമില്ല. കൈയേറ്റക്കാർ ചില പ്രദേശങ്ങളിൽ ഒഴിഞ്ഞു കൊടുത്തെങ്കിലും  അത് തിരുവാഭരണപാതയോടു ചേർത്ത് റെഗുലറൈസ് ചെയ്യാൻ റവന്യു വകുപ്പ് തയ്യാറല്ല. ചില വൻകിട കൈയേറ്റക്കാർ റവന്യു വകുപ്പിൽ ചെലുത്തുന്ന സ്വാധീനമാണ് ഇതിന് കാരണം.

എന്നാൽ 95 ശതമാനം  കൈയേറ്റങ്ങളും ഒഴിപ്പിച്ചു എന്നാണ് ജില്ലാ ഭരണകൂടം കോടതിയിൽ അറിയിച്ചത്. ഇതനുസരിച്ച് ഒഴിപ്പിച്ച സ്ഥലത്തിന്റെ അവകാശം അതാത് പഞ്ചായത്തുകൾക്കാണ്. ഇത് വാസ്തവ വിരുദ്ധമാണെന്ന വാദത്തിന് മേൽ ആവശ്യമായ രേഖകകൾ ചീഫ് സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ ധാരണ അനുസരിച്ച് വർഷം തോറും തിരുവാഭരണ പാത അറ്റകുറ്റപ്പണിക്ക് പഞ്ചായത്തിന് പണം നൽകുന്നുണ്ട്. ഈ പണം പഞ്ചായത്തുകൾ വക മാറ്റി ചെലവഴിക്കുന്നുവെന്ന പരാതിയും നിലനിൽക്കുന്നു.തിരുവാഭരണ പാതയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിൽ റവന്യു വകുപ്പ് നിരന്തരം വീഴ്ച വരുത്തുന്നത് പല നിലകളിലുള്ള സമ്മദ്ദം മൂലമാണെന്ന ആക്ഷേപമുയരുന്നുണ്ട്.

Tags: SABARIMALAതിരുവാഭരണപാത
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

Kerala

ശബരിമലയിലെ തിരുവോണ സദ്യ; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡന്റ്, ആവശ്യമില്ലാത്ത ദുരൂഹത പരത്തുന്നു

Kerala

ഒടുവിൽ ദേവസ്വം ബോർഡ് മനസിലാക്കി ; സണ്ണി കപിക്കാടിന്റെ പരാമർശം അയ്യപ്പനെ അവഹേളിച്ചു ; നിയമ നടപടിക്ക് നീക്കം

Kerala

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

Kerala

ദേവസ്വം ബോർഡ് സണ്ണി കപിക്കാടിനെതിരേ കേസ് കൊടുക്കാത്തതെന്ത്? ചോദിക്കുന്നത് സുപ്രീംകോടതി അഭിഭാഷകനാണ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

നിലപാടുകളുടെ രാജകുമാരന്റെ നട്ടെല്ല് പാണക്കാട്ട് പണയത്തിലാണെന്ന് അനൂപ് ആന്റണി

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.