Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപി നേതൃത്വം കമ്പനിയുമായി ചർച്ച നടത്തി; ഹാരിസൺ വഴങ്ങി; തിരുവാഭരണ പാതയിലെ ഇരുമ്പു ഗേറ്റ് പൊളിച്ചു മാറ്റി

തിരുവാഭരണ പാത 8 മീറ്റർ വീതി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും 3 മീറ്റർ വീതിയിൽ മാത്രമാണ് ഇപ്പോൾ ഹാരിസൺ, പാതയ്‌ക്ക് വിട്ടു നൽകിയിട്ടുള്ളത്. ബാക്കി കൈയേറിയിരിക്കുകയാണ്. ഇത് ഒഴിപ്പിക്കുന്നതിന് റവന്യു വകുപ്പ് നടപടിയെടുക്കുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2020, 08:23 am IST
in Kerala
ബിജെപിയുടെ ഇടപെടലിനെ തുടർന്ന് തിരുവാഭരണ പാതയിൽ ഹാരിസൺ മലയാളം പ്ലാന്റേഷൻസ് സ്ഥാപിച്ച ഇരുമ്പ് ഗേറ്റ് കമ്പനി അധികൃതർ പൊളിച്ച് മാറ്റിയപ്പോൾ. ബിജെപി റാന്നി മണ്ഡലം പ്രസിഡന്റ് ഷൈൻ ജി.കുറുപ്പ്,പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.ഒ.മനീഷ് എന്നിവർ സമീപം

ബിജെപിയുടെ ഇടപെടലിനെ തുടർന്ന് തിരുവാഭരണ പാതയിൽ ഹാരിസൺ മലയാളം പ്ലാന്റേഷൻസ് സ്ഥാപിച്ച ഇരുമ്പ് ഗേറ്റ് കമ്പനി അധികൃതർ പൊളിച്ച് മാറ്റിയപ്പോൾ. ബിജെപി റാന്നി മണ്ഡലം പ്രസിഡന്റ് ഷൈൻ ജി.കുറുപ്പ്,പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.ഒ.മനീഷ് എന്നിവർ സമീപം

വടശേരിക്കര: തിരുവാഭരണ പാതയിൽ ഹാരിസൺ മലയാളം ലിമിറ്റഡ് സ്ഥാപിച്ച ഇരുമ്പു ഗേറ്റുകൾ പൊളിച്ചു മാറ്റി. ജന്മഭൂമി വാർത്തയെ തുടർന്ന് ബിജെപി റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ഷൈൻ.ജി കുറുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം എസ്റ്റേറ്റ് മാനേജ്മെന്റുമായി നടത്തിയ ചർച്ചയിലാണ് ഇരുമ്പു ഗേറ്റുകൾ പൊളിച്ചു മാറ്റാൻ ധാരണയായത്. തുടർന്ന് കഴിഞ്ഞ ദിവസം തിരുവാഭരണ പാതക്ക് തടസ്സമായി നിർമിച്ച മൂന്നു ഇരുമ്പ് ഗേറ്റുകളും കമ്പനി അധികൃതർ പൊളിച്ചു മാറ്റി.

തിരുവാഭരണ പാത കൈയേറ്റത്തെ സംബന്ധിച്ച് ജന്മഭൂമി പ്രസിദ്ധീകരിച്ച വാർത്ത

എന്നാൽ കമ്പനിയുടെ വിവാദമായ നടപടിയിൽ സർക്കാർ തലത്തിൽ യാതൊരു വിധ ഇടപെടലുകളും ഉണ്ടായില്ല. ഗേറ്റുകൾ അടിയന്തരമായി മാറ്റാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി പെരുനാട് പഞ്ചായത്ത് കമ്മിറ്റി  കളക്ടർ പി.ബി. നൂഹിന് പരാതി സമർപ്പിച്ചെങ്കിലും നടപടി എടുത്തില്ല.  തുടർന്നാണ് ബിജെപി നേതൃത്വം കമ്പനിയുമായി ചർച്ച നടത്തിയത്.  8 മീറ്റർ വീതിയും, 3005 മീറ്റർ നീളവുമാണ് ഹാരിസൺ തോട്ടത്തിലൂടെയുള്ള തിരുവാഭരണ പാതയുടെ നീളം. ഈ പരിധിക്കുള്ളിൽ മൂന്നിടത്തായാണ് ഇരുമ്പു ഗേറ്റുകൾ സ്ഥാപിച്ചിരുന്നത്.

8 മീറ്റർ വീതി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും 3 മീറ്റർ വീതിയിൽ മാത്രമാണ് ഇപ്പോൾ ഹാരിസൺ പാതയ്‌ക്ക്  വിട്ടു നൽകിയിട്ടുള്ളത്. ബാക്കി കൈയേറിയിരിക്കുകയാണ്. ഇത് ഒഴിപ്പിക്കുന്നതിന് റവന്യു വകുപ്പ് നടപടിയെടുക്കുന്നില്ല. ആകെ 495 കൈയേറ്റങ്ങളാണ് തിരുവാഭരണ പാതയിൽ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിനു പുറമെ മറ്റ് 127 കൈയേറ്റങ്ങളുമുണ്ട്.

ഇവയെല്ലാം ഒഴിപ്പിക്കണമെന്നാണ് ഔദ്യോഗിക തലത്തിൽ തീരുമാനമെങ്കിലും റവന്യു വകുപ്പിന് താല്പര്യമില്ല. കൈയേറ്റക്കാർ ചില പ്രദേശങ്ങളിൽ ഒഴിഞ്ഞു കൊടുത്തെങ്കിലും  അത് തിരുവാഭരണപാതയോടു ചേർത്ത് റെഗുലറൈസ് ചെയ്യാൻ റവന്യു വകുപ്പ് തയ്യാറല്ല. ചില വൻകിട കൈയേറ്റക്കാർ റവന്യു വകുപ്പിൽ ചെലുത്തുന്ന സ്വാധീനമാണ് ഇതിന് കാരണം.

എന്നാൽ 95 ശതമാനം  കൈയേറ്റങ്ങളും ഒഴിപ്പിച്ചു എന്നാണ് ജില്ലാ ഭരണകൂടം കോടതിയിൽ അറിയിച്ചത്. ഇതനുസരിച്ച് ഒഴിപ്പിച്ച സ്ഥലത്തിന്റെ അവകാശം അതാത് പഞ്ചായത്തുകൾക്കാണ്. ഇത് വാസ്തവ വിരുദ്ധമാണെന്ന വാദത്തിന് മേൽ ആവശ്യമായ രേഖകകൾ ചീഫ് സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ ധാരണ അനുസരിച്ച് വർഷം തോറും തിരുവാഭരണ പാത അറ്റകുറ്റപ്പണിക്ക് പഞ്ചായത്തിന് പണം നൽകുന്നുണ്ട്. ഈ പണം പഞ്ചായത്തുകൾ വക മാറ്റി ചെലവഴിക്കുന്നുവെന്ന പരാതിയും നിലനിൽക്കുന്നു.തിരുവാഭരണ പാതയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിൽ റവന്യു വകുപ്പ് നിരന്തരം വീഴ്ച വരുത്തുന്നത് പല നിലകളിലുള്ള സമ്മദ്ദം മൂലമാണെന്ന ആക്ഷേപമുയരുന്നുണ്ട്.

Tags: SABARIMALAതിരുവാഭരണപാത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണക്കൊള്ള; സമഗ്ര അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് എസ്ഐടി

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

Kerala

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

Kerala

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.