Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സിപിഎം-മുസ്ലീം ലീഗ് സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റ്; തുറക്കുന്ന ധാരണയെ ചൊല്ലി സിപിഎമ്മില്‍ കലാപം

സിപിഎം-മുസ്ലീം ലീഗ് സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട ധാരണയെ ചൊല്ലി സിപിഎമ്മില്‍ പരസ്യമായ വിഴുപ്പലക്കല്‍. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നെങ്കിലും ഇപ്പോള്‍ സിപിഎം-മുസ്ലീം ലീഗ് പാര്‍ട്ടികളിലെ ഒരു വിഭാഗം നേതാക്കള്‍ തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പാണ് കലാപത്തിന് കാരണമായിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2020, 09:02 am IST
in Kozhikode

കോഴിക്കോട്: സിപിഎം-മുസ്ലീം ലീഗ് സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട ധാരണയെ ചൊല്ലി സിപിഎമ്മില്‍ പരസ്യമായ വിഴുപ്പലക്കല്‍. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നെങ്കിലും ഇപ്പോള്‍ സിപിഎം-മുസ്ലീം ലീഗ് പാര്‍ട്ടികളിലെ ഒരു വിഭാഗം നേതാക്കള്‍ തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പാണ് കലാപത്തിന് കാരണമായിരിക്കുന്നത്. പാര്‍ട്ടി അനുഭാവികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വിയോജിപ്പുകള്‍ പരസ്യമാക്കി രംഗത്തു വന്നതോടെ അവ തള്ളാനോ കൊള്ളാനോ കഴിയാത്ത അവസ്ഥയാണ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ തട്ടകത്തില്‍.

പേരാമ്പ്രയിലെ മുതിര്‍ന്ന സിഐടിയു നേതാവിനെതിരെയാണ് പ്രധാന ആരോപണമുയര്‍ന്നിരിക്കുന്നത്. മത്സ്യ മാര്‍ക്കറ്റില്‍ നിലവില്‍ നിയന്ത്രണമുള്ള എസ്ടിയു സംഘടനക്കെതിരെ വെല്ലുവിളി ഉയര്‍ത്തി മുതലെടുക്കാനാണ് സിഐടിയു ആദ്യം ശ്രമിച്ചതെങ്കിലും ഇപ്പോഴത്തെ ഒത്തുതീര്‍പ്പ് അവര്‍ക്ക് തന്നെ വിനയായിരിക്കുകയാണ്. എസ്ടിയു ക്കാരും യുഡിഎഫ് അനുഭാവികളും മാത്രമാണ് മുമ്പ് പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റില്‍ കച്ചവടം ചെയ്തിരുന്നത്. അവിടേക്ക് സിഐടിയുക്കാരെ പ്രവേശിപ്പിക്കണമെന്ന ആവശ്യമാണ് കൂട്ടയടിക്കും സംഘര്‍ഷത്തിനും കാരണമായത്.  

മാര്‍ക്കറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ പുതിയതായി മൂന്ന് സിഐടിയുക്കാരെ മാത്രമാണ് മാര്‍ക്കറ്റില്‍ പ്രവേശിപ്പിക്കാന്‍ ധാരണയായത്. ഇത് സിഐടിയുവിനെ ഒറ്റുകൊടുക്കലാണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ചില നേതാക്കളാണ് ഈ ഒറ്റുകൊടുക്കലിന് പിന്നിലെന്ന് ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപമുയര്‍ത്തിയതോടെയാണ് പാര്‍ട്ടിയിലെ സംഘര്‍ഷം മറനീക്കി പുറത്തുവന്നത്. മുന്‍ എംഎല്‍എ എം. കുഞ്ഞമ്മദ്, സിഐടിയു നേതാവ് ടി.കെ. ലോഹിതാക്ഷന്‍ എന്നിവര്‍ക്കെതിരെയാണ് പ്രധാന ആരോപണമെന്നാണ് പറയപ്പെടുന്നത്.  

മത്സ്യ മാര്‍ക്കറ്റിലെ സംഘര്‍ഷത്തില്‍ എട്ടോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍ കഴിഞ്ഞെന്നും അര്‍ധരാത്രി പോലും പോലീസ് വീടുകളില്‍ റെയ്ഡ് നടത്തുകയും ചെയ്ത സംഭവത്തില്‍ ചിലര്‍ ഒറ്റുകൊടുത്തെന്നും ആരോപണമുണ്ട്. ഹോട്ടല്‍ മുതലാളിയായ സംഘടനാ നേതാവിനെ കുലംകുത്തിയെന്നാണ് ഒരു വിഭാഗം വിശേഷിപ്പിച്ചത്. കൂടെ നില്‍ക്കുന്നവനെ ചവിട്ടിതാഴ്‌ത്തി പണക്കാരനെ സുഖിപ്പിച്ച് കീശ വീര്‍പ്പിക്കുന്നവനെന്നും പറയുന്നു.  

എന്നാല്‍ പോസ്റ്റ് ഇട്ടവരുമായി സംഘടനക്ക് ബന്ധമില്ലെന്ന് പറഞ്ഞ് തടിതപ്പാനാണ് പാര്‍ട്ടി മുഖപത്രവും ഔദ്യേഗിക വിഭാഗവും ശ്രമം ആരംഭിച്ചിരിക്കുന്നത്.  

Tags: cpmfishperambra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

Kerala

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

News

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

Kerala

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

Kerala

പേരാമ്പ്രയിൽ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 5 പേർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.