Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സിപിഎം-മുസ്ലീം ലീഗ് സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റ്; തുറക്കുന്ന ധാരണയെ ചൊല്ലി സിപിഎമ്മില്‍ കലാപം

സിപിഎം-മുസ്ലീം ലീഗ് സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട ധാരണയെ ചൊല്ലി സിപിഎമ്മില്‍ പരസ്യമായ വിഴുപ്പലക്കല്‍. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നെങ്കിലും ഇപ്പോള്‍ സിപിഎം-മുസ്ലീം ലീഗ് പാര്‍ട്ടികളിലെ ഒരു വിഭാഗം നേതാക്കള്‍ തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പാണ് കലാപത്തിന് കാരണമായിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2020, 09:02 am IST
in Kozhikode

കോഴിക്കോട്: സിപിഎം-മുസ്ലീം ലീഗ് സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട ധാരണയെ ചൊല്ലി സിപിഎമ്മില്‍ പരസ്യമായ വിഴുപ്പലക്കല്‍. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നെങ്കിലും ഇപ്പോള്‍ സിപിഎം-മുസ്ലീം ലീഗ് പാര്‍ട്ടികളിലെ ഒരു വിഭാഗം നേതാക്കള്‍ തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പാണ് കലാപത്തിന് കാരണമായിരിക്കുന്നത്. പാര്‍ട്ടി അനുഭാവികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വിയോജിപ്പുകള്‍ പരസ്യമാക്കി രംഗത്തു വന്നതോടെ അവ തള്ളാനോ കൊള്ളാനോ കഴിയാത്ത അവസ്ഥയാണ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ തട്ടകത്തില്‍.

പേരാമ്പ്രയിലെ മുതിര്‍ന്ന സിഐടിയു നേതാവിനെതിരെയാണ് പ്രധാന ആരോപണമുയര്‍ന്നിരിക്കുന്നത്. മത്സ്യ മാര്‍ക്കറ്റില്‍ നിലവില്‍ നിയന്ത്രണമുള്ള എസ്ടിയു സംഘടനക്കെതിരെ വെല്ലുവിളി ഉയര്‍ത്തി മുതലെടുക്കാനാണ് സിഐടിയു ആദ്യം ശ്രമിച്ചതെങ്കിലും ഇപ്പോഴത്തെ ഒത്തുതീര്‍പ്പ് അവര്‍ക്ക് തന്നെ വിനയായിരിക്കുകയാണ്. എസ്ടിയു ക്കാരും യുഡിഎഫ് അനുഭാവികളും മാത്രമാണ് മുമ്പ് പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റില്‍ കച്ചവടം ചെയ്തിരുന്നത്. അവിടേക്ക് സിഐടിയുക്കാരെ പ്രവേശിപ്പിക്കണമെന്ന ആവശ്യമാണ് കൂട്ടയടിക്കും സംഘര്‍ഷത്തിനും കാരണമായത്.  

മാര്‍ക്കറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ പുതിയതായി മൂന്ന് സിഐടിയുക്കാരെ മാത്രമാണ് മാര്‍ക്കറ്റില്‍ പ്രവേശിപ്പിക്കാന്‍ ധാരണയായത്. ഇത് സിഐടിയുവിനെ ഒറ്റുകൊടുക്കലാണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ചില നേതാക്കളാണ് ഈ ഒറ്റുകൊടുക്കലിന് പിന്നിലെന്ന് ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപമുയര്‍ത്തിയതോടെയാണ് പാര്‍ട്ടിയിലെ സംഘര്‍ഷം മറനീക്കി പുറത്തുവന്നത്. മുന്‍ എംഎല്‍എ എം. കുഞ്ഞമ്മദ്, സിഐടിയു നേതാവ് ടി.കെ. ലോഹിതാക്ഷന്‍ എന്നിവര്‍ക്കെതിരെയാണ് പ്രധാന ആരോപണമെന്നാണ് പറയപ്പെടുന്നത്.  

മത്സ്യ മാര്‍ക്കറ്റിലെ സംഘര്‍ഷത്തില്‍ എട്ടോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍ കഴിഞ്ഞെന്നും അര്‍ധരാത്രി പോലും പോലീസ് വീടുകളില്‍ റെയ്ഡ് നടത്തുകയും ചെയ്ത സംഭവത്തില്‍ ചിലര്‍ ഒറ്റുകൊടുത്തെന്നും ആരോപണമുണ്ട്. ഹോട്ടല്‍ മുതലാളിയായ സംഘടനാ നേതാവിനെ കുലംകുത്തിയെന്നാണ് ഒരു വിഭാഗം വിശേഷിപ്പിച്ചത്. കൂടെ നില്‍ക്കുന്നവനെ ചവിട്ടിതാഴ്‌ത്തി പണക്കാരനെ സുഖിപ്പിച്ച് കീശ വീര്‍പ്പിക്കുന്നവനെന്നും പറയുന്നു.  

എന്നാല്‍ പോസ്റ്റ് ഇട്ടവരുമായി സംഘടനക്ക് ബന്ധമില്ലെന്ന് പറഞ്ഞ് തടിതപ്പാനാണ് പാര്‍ട്ടി മുഖപത്രവും ഔദ്യേഗിക വിഭാഗവും ശ്രമം ആരംഭിച്ചിരിക്കുന്നത്.  

Tags: cpmfishperambra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മുമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍, വിമര്‍ശനം ചെന്നിത്തലയുടെ സാന്നിധ്യത്തില്‍

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

Kerala

മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ. ശ്രീമതി, എംഎൽഎയുടെ കുടുംബപെൻഷൻ താൻ കൈപ്പറ്റുന്നെന്ന വ്യാജപ്രചാരണത്തിനെതിരെ നിയമ നടപടി

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

പുതിയ വാര്‍ത്തകള്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.