Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര പദ്ധതിയുടെ അവകാശം തട്ടാന്‍ പിണറായിയുടെ ശ്രമം; ഹാര്‍ബര്‍ ഉദ്ഘാടനത്തില്‍ നിന്നും മുരളീധരനെ ഒഴിവാക്കി; പരിപാടി ബഹിഷ്‌കരിച്ച് കേന്ദ്രമന്ത്രിമാര്‍

കേരളത്തിലെ ഒരു പരിപാടിക്കും വി.മുരളീധരനെ പങ്കെടുപ്പിക്കരുതെന്നാണ് പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലടക്കം പിണറായി വിജയനെ രൂക്ഷമായിവിമര്‍ശിച്ചതിനെ തുടര്‍ന്നാണ് വി.മുരളീധരനെ കേരളത്തിലെ ഒരു പരിപാടിക്കും പങ്കെടുപ്പിക്കരുതെന്ന് അദ്ദേഹം കര്‍ശന നിര്‍ദ്ദേശം മറ്റ് മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിരിക്കുന്നത്.

ആര്‍. പ്രദീപ്byആര്‍. പ്രദീപ്
Sep 30, 2020, 09:53 pm IST
inKerala

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പൂര്‍ത്തികരിച്ച പദ്ധതിയുടെയും അവകാശം തട്ടിയെടുക്കാന്‍ പിണറായി സര്‍ക്കാരിന്റെ ശ്രമം. നാളെ ഉദ്ഘാടനം ചെയ്യുന്ന കൊയിലാണ്ടി, മഞ്ചേശ്വരം ഫിഷിങ്  ഹാര്‍ബറുകളുടെ ക്രഡിറ്റ് അടിച്ചെടുക്കാനുള്ള ശ്രമവുമായാണ് പിണറായി രംഗത്തെത്തിയിരിക്കുന്നത്. വികസന പദ്ധതിയുടെ പിന്നില്‍ കേന്ദ്രസര്‍ക്കാരാണെന്ന് ജനങ്ങള്‍ അറിയാതിരിക്കാന്‍ കേന്ദ്രമന്ത്രിമാരെ ഹാര്‍ബര്‍ ഉദ്ഘാടനത്തിന് കേരള സര്‍ക്കാര്‍ ക്ഷണിച്ചിരുന്നില്ല.  

തുടര്‍ന്ന് ഹാര്‍ബറുകളുടെഉദ്ഘാടനത്തിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെ പങ്കെടുപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ രേഖാ മൂലം ആവശ്യപ്പെട്ടിരുന്നു.  എന്നാല്‍, കേരള സര്‍ക്കാര്‍ ഇതിന് വഴങ്ങിയില്ല. ഇതേ തുടര്‍ന്ന് ഹാര്‍ബര്‍ ഉദ്ഘാടന ചടങ്ങില്‍ നിന്ന് നേരത്തെ നിശ്ചയിച്ച കേന്ദ്രമന്ത്രിമാര്‍ പിന്മാറി.

മഞ്ചേശ്വരം, കൊയിലാണ്ടി മത്സ്യബന്ധന തുറമുഖങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ രാവിലെ 10.30ന് ഓണ്‍ലൈനായി നിര്‍വഹിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിപ്പ്. കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന മത്സ്യബന്ധന വകുപ്പ് മന്ത്രി ഗിരിരാജ് സിങ് വിശിഷ്ടാതിഥിയാകുമെന്നും കേന്ദ്ര ഫിഷറീസ് വകുപ്പ് സഹമന്ത്രി പ്രതാപ്ചന്ദ്ര സാരംഗി പങ്കെടുക്കുമെന്നും അറിയിപ്പിലുണ്ട്. വി.മുരളീധരനെ പരിപാടിയില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ രണ്ടു മന്ത്രിമാരും ഉദ്ഘാടനത്തില്‍ നിന്ന് പിന്മാറി.

ഉദ്ഘാടനത്തില്‍ സംസാരിക്കാന്‍ വി.മുരളീധരനും കേന്ദ്ര മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി സഞ്ജീവ് ബില്യാനും അഞ്ച് മിനുട്ട് വീതം സമയം അനുവദിക്കണമെന്ന് ഇന്നലെയാണ് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പില്‍ നിന്ന് കേരളത്തിന് കത്തു നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെയാണ് രണ്ട് ഹാര്‍ബറുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. എന്നാല്‍ കേരളത്തിലെ ഒരു സര്‍ക്കാര്‍ പരിപാടിക്കും കേന്ദ്ര മന്ത്രി വി.മുരളീധരനെ പങ്കെടുപ്പിക്കരുതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തെ തുടര്‍ന്ന് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.

ഹാര്‍ബറുകളുടെ ഉദ്ഘാടനത്തിന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് പങ്കെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയ്‌ക്കുവേണ്ടി സെക്രട്ടറി ടിങ്കു ബിസ്വാള്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിയായ വി.മുരളീധരനെ പരിപാടിയില്‍ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചത്. രണ്ടു ഹാര്‍ബറുകളുടെയും നിര്‍മ്മാണച്ചെലവിന്റെ അന്‍പതു ശതമാനം കേന്ദ്ര സര്‍ക്കാരാണ് വഹിക്കുന്നത്.

കേരളത്തിലെ ഒരു പരിപാടിക്കും വി.മുരളീധരനെ പങ്കെടുപ്പിക്കരുതെന്നാണ് പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലടക്കം പിണറായി വിജയനെ രൂക്ഷമായിവിമര്‍ശിച്ചതിനെ തുടര്‍ന്നാണ് വി.മുരളീധരനെ കേരളത്തിലെ ഒരു പരിപാടിക്കും പങ്കെടുപ്പിക്കരുതെന്ന് അദ്ദേഹം കര്‍ശന നിര്‍ദ്ദേശം മറ്റ് മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിരിക്കുന്നത്. കേന്ദ്ര സഹായത്താല്‍ പൂര്‍ത്തിയാക്കുന്ന കേരളത്തിലെ വികസന പദ്ധതികളെല്ലാം സ്വന്തമാക്കി തെരഞ്ഞെടുപ്പില്‍ അവതരിപ്പിക്കാനുള്ള നീക്കവുമാണ് ഇപ്പോള്‍ നടക്കുന്നത്.

Tags: kasargodPinarayi Vijayankannurbjpവി മുരളീധരന്‍modi governmentpinarayiharbour
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

Kerala

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.