Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വകാര്യ ആശുപത്രികളുടെയും ലാബുകളുടെയും കൊള്ളയടി തടയാതെ സര്‍ക്കാര്‍; കൊറോണ പരിശോധനയ്‌ക്ക് ഈടാക്കുന്നത് അമിതചാര്‍ജ്

കൊറോണ അതിരൂക്ഷമായി പിടിമുറുക്കുമ്പോള്‍ കൊറോണ പരിശോധനയുടെ പേരില്‍ സ്വകാര്യ ആശുപത്രികളും സ്വകാര്യ ലാബുകളും ജനങ്ങളെ കൊള്ളയടിക്കുന്നത് തടയാതെ സര്‍ക്കാര്‍. സര്‍ക്കാര്‍ നിശ്ചയിച്ച തുകയേ ഈടാക്കാവൂ എന്ന് കര്‍ശനമായി നിര്‍ദേശിച്ചു എന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇതിനെല്ലാം പുല്ലുവില നല്‍കിയാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളും സ്വകാര്യ ലാബുകളും അമിത നിരക്ക് ഈടാക്കുന്നത്.

കെ.പി. മുരളി by കെ.പി. മുരളി
Sep 30, 2020, 11:47 am IST
in Kerala

തിരുവനന്തപുരം: പിഞ്ചുകുഞ്ഞുങ്ങളുടെ മരണങ്ങള്‍ക്കും രോഗികള്‍ നേരിടുന്ന ദയനീയതയ്‌ക്കും പിന്നാലെ ജനങ്ങളെ ദുരിത്തിലാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ക്രൂരമായ മറ്റൊരു അനാസ്ഥ കൂടി പുറത്തുവരുന്നു.  

 കൊറോണ അതിരൂക്ഷമായി പിടിമുറുക്കുമ്പോള്‍ കൊറോണ പരിശോധനയുടെ പേരില്‍ സ്വകാര്യ ആശുപത്രികളും സ്വകാര്യ ലാബുകളും ജനങ്ങളെ കൊള്ളയടിക്കുന്നത് തടയാതെ സര്‍ക്കാര്‍. സര്‍ക്കാര്‍ നിശ്ചയിച്ച തുകയേ ഈടാക്കാവൂ എന്ന് കര്‍ശനമായി നിര്‍ദേശിച്ചു എന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇതിനെല്ലാം പുല്ലുവില നല്‍കിയാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളും സ്വകാര്യ ലാബുകളും അമിത നിരക്ക് ഈടാക്കുന്നത്.

 ജൂലൈ അവസാന വാരത്തോടെയാണ് കൊറോണ പരിശോധനാ നിരക്ക് കുറച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സ്വകാര്യ ആശുപത്രികളും സ്വകാര്യ ലാബുകളും ഈ നിരക്കാണ് ഈടാക്കുന്നതെന്ന് ഉറപ്പിക്കാന്‍ സര്‍ക്കാരോ ആരോഗ്യ വകുപ്പോ യാതൊരു പരിശോധനയും നടത്തുന്നില്ല. അവരുടെ കൊള്ള അനുവദിക്കുന്ന നയമാണ് സര്‍ക്കാരിന്റേത്.  

ആര്‍ടിപിസിആര്‍ ഓപ്പണ്‍ 2750 രൂപ, ആന്റിജന്‍ ടെസ്റ്റ് 625 രൂപ, എക്‌സ്‌പെര്‍ട്ട്  നാറ്റ് 3000 രൂപ, ട്രൂ നാറ്റ് (സ്‌റ്റെപ്പ് 1) 1500 രൂപ, ട്രൂ നാറ്റ് (സ്‌റ്റെപ്പ് 2) 1500 രൂപ എന്നിങ്ങനെയാണ് പരിശോധനയ്‌ക്ക് സര്‍ക്കാര്‍ നി

ര്‍ദ്ദേശിച്ചിരിക്കുന്ന നിരക്ക്.  തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപമുള്ള സ്വകാര്യ ലാബുകളില്‍ 625 രൂപയുള്ള ആന്റിജന്‍ ടെസ്റ്റിന് ഈടാക്കുന്നത് 950 രൂപയാണ്. ബില്ലില്‍ 625 രൂപ ആന്റിജന്‍ ടെസ്റ്റിനെന്നും ബാക്കി സര്‍വീസ് ചാര്‍ജുമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തലസ്ഥാനത്തെ മിക്ക സ്വകാര്യ ആശുപത്രികളിലും ആന്റിജന്‍ ടെസ്റ്റിന് 900 രൂപയ്‌ക്ക് മുകളിലാണ് ഈടാക്കുന്നത്.

ചില ലാബുകളിലാകട്ടെ ആന്റിജന്‍ ടെസ്റ്റ് ഒഴിവാക്കി  ആര്‍ടിപിസിആര്‍ ടെസ്റ്റാണ് നടത്തുന്നത്. ഇതിനാകട്ടെ ആന്റിജന്‍ ടെസ്റ്റിന്റെ നാലിരട്ടിയിലേറെയാണ് നിരക്ക്. 2750 രൂപയുടെ ആര്‍ടിപിസിആര്‍ ഓപ്പണ്‍ ടെസ്റ്റിന് 4000 രൂപ വരെ വാങ്ങുന്ന ലാബുകളുമുണ്ട്.  മറ്റ് അസുഖങ്ങള്‍ക്ക് കിടത്തി ചികിത്സ തേടുന്നവര്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും  ശസ്ത്രക്രിയ വേണ്ടവര്‍ക്കും കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അതുകൊണ്ടു തന്നെ ദിവസവും നിരവധി പേരാണ് ആന്റിജന്‍ ടെസ്റ്റും ആര്‍ടിപിസിആര്‍ ടെസ്റ്റും സ്വകാര്യ ആശുപത്രികളും ലാബുകളും വഴി നടത്തുന്നത്. അമിത നിരക്ക് ഈടാക്കുന്നത് വഴി ലക്ഷങ്ങളാണ് ഇവര്‍ ഓരോ മാസവും സമ്പാദിക്കുന്നത്.

സ്വകാര്യ ആശുപത്രികളുടെ കൊള്ളയും സര്‍ക്കാര്‍ നോക്കി നില്‍ക്കുകയാണ്. ജനറല്‍ വാര്‍ഡ് 2300 രൂപ, എച്ച്ഡിയു 3300 രൂപ, ഐസിയൂ 6500 രൂപ, ഐസിയു വെന്റിലേറ്റര്‍ ഉപയോഗിക്കുകയാണെങ്കില്‍ 11,500 രൂപ എന്നിങ്ങനെയാണ് സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച പ്രതിദിന നിരക്കുകള്‍. പിപിഇ കിറ്റിനുള്ള ചാര്‍ജ്ജും ഈടാക്കാമെന്ന് സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതിന്റെ ഇരട്ടി നിരക്കാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍kk shailaja
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

പുതിയ വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.