Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭരണഘടനാ ലംഘനം രാജ്യദ്രോഹം; മന്ത്രി ജലീലിനെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ കാര്യമോ?

ഇന്ത്യന്‍ ഭരണഘടനയുടെ 18 ാം അനുച്ഛേദ പ്രകാരം നാലുനിയന്ത്രണങ്ങളുണ്ട്. അതില്‍ നാലാമത്തെ വ്യവസ്ഥ ഇങ്ങനെയാണ്: രാഷ്‌ട്രത്തിന്‍കീഴില്‍ ആദായകരമോ വിശ്വാസാധിഷ്ഠിതമോ ആയ ഏതെങ്കിലും ഉദ്യോഗം വഹിക്കുന്ന ആരും രാഷ്‌ട്രപതിയുടെ സമ്മതം കൂടാതെ ഏതെങ്കിലും വിദേശ രാഷ്‌ട്രത്തില്‍നിന്ന് അല്ലെങ്കില്‍ അതിന്റെ കീഴിലുള്ള ഏതെങ്കിലും ഓഫീസില്‍നിന്ന് സമ്മാനമോ ശമ്പളമോ ഏതെങ്കിലും തരത്തിലുള്ള ഉദ്യോഗമോ സ്വീകരിക്കാന്‍ പാടില്ല.''

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 19, 2020, 12:47 pm IST
in Kerala

കൊച്ചി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സ്വര്‍ണക്കടത്തുകേസില്‍ മന്ത്രി കെ.ടി. ജലീല്‍ നടത്തിയ ഭരണഘടനാ ലംഘനക്കുറ്റം മുഖ്യമന്ത്രി പിണറായി വിജയനും ബാധകമാകുന്നു. മുഖ്യമന്ത്രി, മന്ത്രി പദങ്ങളിലിരിക്കുന്നവര്‍ക്ക് ആവശ്യത്തിലേറെ ഔദ്യോഗിക ഉപദേശകരുണ്ടായിട്ടും ഭരണഘടനാ ലംഘനം നടത്തിയതാണ് കുറ്റം.

ഇന്ത്യന്‍ ഭരണഘടനയുടെ 18 ാം അനുച്ഛേദ പ്രകാരം നാലുനിയന്ത്രണങ്ങളുണ്ട്. അതില്‍ നാലാമത്തെ വ്യവസ്ഥ ഇങ്ങനെയാണ്: രാഷ്‌ട്രത്തിന്‍കീഴില്‍ ആദായകരമോ വിശ്വാസാധിഷ്ഠിതമോ ആയ ഏതെങ്കിലും ഉദ്യോഗം വഹിക്കുന്ന ആരും രാഷ്‌ട്രപതിയുടെ സമ്മതം കൂടാതെ ഏതെങ്കിലും വിദേശ രാഷ്‌ട്രത്തില്‍നിന്ന് അല്ലെങ്കില്‍ അതിന്റെ കീഴിലുള്ള ഏതെങ്കിലും ഓഫീസില്‍നിന്ന് സമ്മാനമോ ശമ്പളമോ ഏതെങ്കിലും തരത്തിലുള്ള ഉദ്യോഗമോ സ്വീകരിക്കാന്‍ പാടില്ല.”

ന്യൂനപക്ഷ ക്ഷേമ ചുമതലയുമുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി കെ.ടി. ജലീല്‍, യുഎഇ കോണ്‍സുലേറ്റുവഴി വിദേശ രാജ്യവുമായി ഇടപെട്ടതും വിദേശ രാജ്യത്തിന്റെ സമ്മാനം സ്വീകരിച്ചതും ആ രാജ്യത്തിനു വേണ്ടി ഇവിടെ പ്രവര്‍ത്തിച്ചതുമാണ് കുറ്റം. ചോദ്യം ചെയ്യലിനിടെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യോട് ഇതു സംബന്ധിച്ച് മന്ത്രി ജലീല്‍ പറഞ്ഞത്, ‘അറിയില്ലായിരുന്നു, ഉദ്യോഗസ്ഥര്‍ ഇതു സംബന്ധിച്ച് പറഞ്ഞില്ലായിരുന്നു’ എന്നാണ്. നിയമം അറിയില്ലായിരുന്നു എന്നത് സാധാരണക്കാരന്റെ കാര്യത്തില്‍ പോലും കുറ്റകൃത്യത്തില്‍നിന്നുള്ള രക്ഷപ്പെടലിന് ന്യായമല്ല. അപ്പോള്‍ ഔദ്യോഗിക ഉപദേശകരും സഹായികളും ഏറെയുള്ള മന്ത്രിയുടെ വാദം അതിനാല്‍ തീരെ സ്വീകാര്യമല്ല.

മന്ത്രി ജലീല്‍ നേരിട്ട് യുഎഇ കോണ്‍സുലേറ്റ് വഴി വിദേശ രാജ്യവുമായി ഇടപെട്ടു. ജലീല്‍ കോണ്‍സുലേറ്റിന്റെ സമ്മാനം സ്വീകരിച്ചു. ഖുറാനും പ്രളയ സഹായവും ആയിരുന്നുവെന്നും ‘സക്കാത്താ’യിരുന്നു എന്നും ന്യായം പറഞ്ഞു. യുഎഇ രാജ്യത്തിന്റെ പ്രചാരണ മുദ്രയുള്ള വസ്തുക്കളാണ് വിതരണം ചെയ്തത്. മാത്രമല്ല, ആദ്യമായല്ല ഇങ്ങനെ ചെയ്യുന്നതെന്നും പ്രഖ്യാപിച്ചിരുന്നു. നിയമ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയവരോട് അതിന്റെ പേരില്‍ തൂക്കിക്കൊന്നാലും പേടിക്കില്ലെന്നു വീരം പറഞ്ഞതേ ഉള്ളു.

മന്ത്രി ജലീലിന്റെ പ്രവൃത്തിയെ നിയമസഭയിലും പുറത്തും ന്യായീകരിച്ചാണ് മുഖ്യമന്ത്രിയും കുറ്റക്കാരനാകുന്നത്. ഭരണഘടനാ ലംഘനമല്ലേ എന്ന ചോദ്യങ്ങള്‍ക്ക് ”എന്റെയറിവില്‍ ഒരു ലംഘനവുമല്ല” എന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. നിയമസഭയില്‍ വിശദീകരിക്കുമ്പോഴും മുഖ്യമന്ത്രി ഇത് ആവര്‍ത്തിച്ചു.

മുഖ്യമന്ത്രിയുടെ അറിവല്ല, ഭരണഘടനയാണ് ഇക്കാര്യത്തില്‍ അടിസ്ഥാനം. ഭരണഘടനാ ലംഘനം രാജ്യദ്രോഹമായതിനാല്‍ മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ഐഎ തുടര്‍നടപടി എടുക്കും. അപ്പോള്‍, നിയമോപദേശതിനുള്‍പ്പെടെ ഔദ്യോഗികവും അനൗദ്യോഗകവുമായി ഒട്ടേറെ ഉപദേശകരുള്ള മുഖ്യമന്ത്രിയുടെ ന്യായീകരണവും വിഷയമാകും.

Tags: Pinarayi Vijayanകെ.ടി. ജലീല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണയുടെ ലോക്കര്‍ പരിശോധിക്കാന്‍ വരുമ്പോള്‍ കട്ടികൂടിയ ചില്ലുള്ള കാറുമായി വരണമെന്ന് ഇഡിയോട് സിപിഎം സഖാക്കള്‍– ട്രോള്‍

Kerala

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾക്കെതിരായ നടപടിയിൽ പ്രതിഷേധിക്കുന്നതെന്തിനെന്ന് സിപിഐ , സർവത്ര ആശയക്കുഴപ്പം

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

ഇഡി ഉദ്യോഗസ്ഥരെ കൊല്ലാൻ നീക്കം; പതിനൊന്ന് പ്രതികളും റിമാൻഡിൽ, എല്ലാവരും സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ

Kerala

മകളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; സ്ഥിരീകരിച്ച് പിണറായി വിജയൻ, ഇഡിക്കെതിരെ പ്രവർത്തകർ നടത്തിയത് ശാന്തമായ പ്രതിഷേധം

Kerala

ഒടുവില്‍ കൂട്ടുകാരന്റെ മകന് പിന്തുണയുമായി പിണറായി; ബി​നീ​ഷ് കോ​ടി​യേ​രി​ക്ക് പാ​ർ​ട്ടി അം​ഗ​ത്വം പു​തു​ക്കി ന​ൽ​കി

പുതിയ വാര്‍ത്തകള്‍

പണത്തെച്ചൊല്ലി തർക്കം : പഞ്ചാബിൽ വിവരാവകാശ പ്രവർത്തകൻ വെടിയേറ്റ് മരിച്ചു

ഒന്നരവയസ്സുകാരന്റെ കൊലപാതകം: അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ; ഒടുവിൽ കുറ്റസമ്മതം, ക്രൂരമർദ്ദനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ബംഗളൂരുവിൽ മട്ടൻ വിഭവങ്ങൾക്ക് പകരം ബീഫ് വിതരണം ചെയ്തു, രണ്ട് മലയാളികൾ അറസ്റ്റിൽ, ഹോട്ടൽ പൂട്ടി സീൽ വെച്ചു

ആവശ്യമെങ്കിൽ അഭിഷേക് ബാനർജിയെ കൂടുതൽ ചികിത്സയ്‌ക്കായി ഹൈദരാബാദിലേക്ക് മാറ്റാമെന്ന് രാഹുൽ ഗാന്ധി നിർദ്ദേശിച്ചതായി മമത

ജനനേന്ദ്രിയത്തിന്റെ തൊലിയുരിച്ച നിലയിൽ, ശരീരമാകെ സിഗരറ്റ് പൊള്ളൽ! അഷ്‌കർ ചോരക്കുഞ്ഞിനോട് കാട്ടിയത് സമാനതകളില്ലാത്ത പൈശാചികത

സാമ്പത്തിക ഭദ്രതയും മികച്ച ശത്രുജയവും! സമ്പൂർണ്ണ രാശിഫലം (31 മെയ് 2026) – AI ജ്യോതിഷം

പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ ദിവസവും സവാള കഴിക്കാം

തപസ്യ കലാസാഹിത്യ വേദിയുടെ അഭിമുഖ്യത്തില്‍ തോന്നയ്ക്കല്‍ ആശാന്‍സ്മാരകത്തില്‍ നിന്ന് കായിക്കരയിലേക്ക് നടത്തിയ കുമാരനാശാന്‍ സ്മൃതി യാത്രയുടെ സമാപനത്തില്‍ കവിയുടെ ജന്മസ്ഥലം സംരക്ഷിക്കുമെന്ന പ്രതിജ്ഞയെടുക്കുന്ന യാത്രാംഗങ്ങള്‍. നടുവട്ടം ഗോപാലകൃഷ്ണന്‍, ദര്‍ശന്‍ രാമന്‍, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, പ്രൊഫ. പി.ജി ഹരിദാസ്, കല്ലറ അജയന്‍, ഭാവന രാധാകൃഷ്ണന്‍, കാവാലം ശശികുമാര്‍, ജി.എം. മഹേഷ്, സുജിത് ഭവാനന്ദന്‍, കെ.വി. രാജേന്ദ്രന്‍,
മുക്കം പാലമൂട് രാധാകൃഷ്ണന്‍, അശോകന്‍ കായിക്കര, വക്കം അജിത് തുടങ്ങിയര്‍

കുമാരനാശാന്റെ ജന്മസ്ഥലം സംരക്ഷിക്കാന്‍ തപസ്യയുടെ സ്മൃതിയാത്ര

താജ്‌മഹൽ സന്ദർശിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ടിഫാനി ട്രംപും ഭർത്താവും

അതിവേഗം സുരക്ഷിതം; ഭാരതത്തിലെ ആദ്യത്തെ ഇലക്ട്രിക് ഹൈഡ്രോഫോയില്‍ ബോട്ട് മുംബൈയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.