Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരമാത്മ സത്തയും സാധ്യതയും

പ്രശ്‌നോപനിഷത്ത് ഒരു വിചിന്തനം 05

പ്രൊഫ. കെ. ശശികുമാര്‍ by പ്രൊഫ. കെ. ശശികുമാര്‍
Sep 16, 2020, 09:02 pm IST
in Samskriti

നാലാം പ്രശ്‌നം

രചനാശരീരവും ക്രിയാശരീരവും സൂക്ഷ്മവേധിയായി ഉപനിഷത്ത് ഉപപാദിക്കുന്നുവെന്നതിന് പ്രശ്‌നോപനിഷത്ത് പ്രത്യക്ഷോദാഹരണം.

അവസാനത്തെ മൂന്ന് പ്രശ്‌നങ്ങള്‍ പരമാത്മസത്തയും സാധ്യതയും വിവരിക്കുന്നു. അതായത് ഇന്ദ്രിയമനസ്സുകള്‍ക്ക് അപ്രാപ്യമായ പരാവിദ്യയാണ് തുടര്‍ചര്‍ച്ചാവിഷയം. ശിവവും ശാന്തവും വികാരഹീനവുമായതുകൊണ്ട് പുരുഷന്‍ എന്ന് വ്യവഹരിക്കുന്ന അക്ഷരബ്രഹ്മമാണിവിടെ വര്‍ണ്യവസ്തു. അക്ഷരബ്രഹ്മത്തിന്റെ ലക്ഷണങ്ങള്‍ വിടര്‍ത്തിപ്പറയുവാനാണ് യഥാര്‍ത്ഥത്തില്‍ സൗര്യായണിയായ ഗാര്‍ഗ്യന്‍ പ്രശ്‌നം അവതരിപ്പിക്കുന്നത്. ഗാര്‍ഗ്യന്‍ ഉന്നയിക്കുന്ന പ്രശ്‌നത്തിന് അഞ്ച് ഭാഗങ്ങളുണ്ട്. നോക്കുക.  

  1. ഗാഢനിദ്രാസമയം മനുഷ്യശരീരത്തില്‍ അധിവസിക്കുന്ന ദേവതകളില്‍/കരണങ്ങളില്‍ ആരെല്ലാം ഉറങ്ങുന്നു?
  2. ഗാഢനിദ്രാവേളയില്‍ ശരീരത്തില്‍ ആരെല്ലാം ഉണര്‍ന്നിരിക്കുന്നു?
  3. സ്വപ്‌നാവസ്ഥയില്‍ ഏത് ദേവനാണ് സ്വപ്‌നസംഭവങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്?
  4. ജാഗ്രത് സ്വപ്‌നവ്യാപാരങ്ങളെല്ലാം അടങ്ങിയതിനുശേഷം നിദ്രാവസ്ഥയിലെ സുഖാനുഭവം ആര്‍ക്കാണ് ഉണ്ടാകുന്നത്.?  
  5. ഈ ദേവതകള്‍ സര്‍വഭാവത്തോടും കൂടി എന്തില്‍ സ്ഥിതിചെയ്യുന്നു? അഥവാ ആരെ ആശ്രയിച്ചാണിരിക്കുന്നത്?

ഗാര്‍ഗ്യപ്രശ്‌നത്തിന് പിപ്പലാദന്‍ നല്‍കുന്ന മറുപടി നമുക്കിങ്ങനെ ആദ്യം സംഗ്രഹിക്കാം. സുഷുപ്താവസ്ഥയില്‍ എല്ലാ ഇന്ദ്രിയങ്ങളും മനസ്സില്‍ ലയിക്കുന്നു. അതേസമയം ശരീരാഗ്നി പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും. സമാനന്‍ ശ്വാസോച്ഛ്വാസവേഗത്തെ നിയന്ത്രിക്കുന്നു. കഴിഞ്ഞ കാലങ്ങളിലെ അനുഭവ പരമ്പരകളെ മനസ്സ് അയവിറക്കും. കണ്ടതും കാണാത്തതും ഉള്ളതും ഇല്ലാത്തതുമൊക്കെ സ്വപ്‌നാവസ്ഥയില്‍ മനസ്സ് കാണും. പഞ്ചഭൂതങ്ങളും പഞ്ചേന്ദ്രിയങ്ങളും അന്തഃകരണവും ഈ ഘട്ടത്തില്‍ ആത്മാവില്‍ വിശ്രമിക്കും. ആത്മാവുതന്നെ വികാരവിചാരങ്ങളുടെ അടിസ്ഥാനമായിത്തീരും. ഗാര്‍ഗ്യന്റെ പ്രശ്‌നത്തിന് പിപ്പലാദ മഹര്‍ഷി മറുപടി പറയുന്നത് പത്ത് മന്ത്രങ്ങളിലൂടെയാണ്.

ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി എന്നിവയാണ് അവസ്ഥാത്രയം. ഇന്ദ്രിയങ്ങളും മനസ്സും ആത്മസത്തയില്‍ നിന്നും വേറിട്ടുനിന്ന് വിഷയങ്ങളെ പ്രകാശിപ്പിക്കുന്ന അവസ്ഥ ജാഗ്രദവസ്ഥ. ഇന്ദ്രിയങ്ങളെല്ലാം മനസ്സില്‍ ലയിച്ചതിനുശേഷം ആ മനസ്സില്‍ വിഷയസ്ഫുരണമുണ്ടാകുന്ന അവസ്ഥ സ്വപ്‌നാവസ്ഥ. ഇന്ദ്രിയങ്ങളും മനസ്സും ആത്മാവില്‍ ലയിച്ച് പ്രപഞ്ചാനുഭവം ഇല്ലാതാകുന്ന അവസ്ഥയ്‌ക്ക് സുഷുപ്തി എന്ന് പറയുന്നു. എല്ലാ ഇന്ദ്രിയങ്ങളും ഉറങ്ങുന്ന സമയത്ത് മനസ്സില്‍ ലയിച്ച് ഒന്നായിത്തീരും. ഉണരുമ്പോള്‍ മനസ്സില്‍നിന്നും പുറപ്പെട്ട് വ്യാപാരങ്ങളിലേര്‍പ്പെടുന്നു. ഉറങ്ങുമ്പോള്‍ ഇന്ദ്രിയങ്ങള്‍ക്കൊന്നിനും പ്രത്യേകം നില

നില്‍പ്പില്ല. അപ്പോള്‍ ഒന്നുമേ കേള്‍ക്കുന്നില്ല, കാണുന്നില്ല, മണക്കുന്നില്ല, ആസ്വദിക്കുന്നില്ല, സംസാരിക്കുന്നില്ല, ആനന്ദിക്കുന്നില്ല സുഷുപ്തിയില്‍ എല്ലാ കരണങ്ങളും ലയിച്ചുകഴിയുന്നു. സുഷുപ്തിയില്‍ സുഖദുഃഖങ്ങളനുഭവിക്കുന്നത് ജീവാത്മാവാണ്. ഉപനിഷത്തിലെ ഈ ചിന്ത ശ്രദ്ധേയം. സുഷുപ്തിയില്‍ എല്ലാവരുടെയും ആത്മാവ് ബ്രഹ്മാനന്ദമനുഭവിക്കുന്നു. പക്ഷെ, അജ്ഞാനികള്‍ അതറിയുന്നില്ല. മനസ്സും ഇന്ദ്രിയങ്ങളും ആത്മവത്തയില്‍നിന്ന് വേറിട്ട് വിഷയങ്ങളെ പ്രകാശിപ്പിക്കുന്ന അവസ്ഥയാണ് ജാഗ്രത്ത്.

ഇന്ദ്രിയങ്ങള്‍ മനസ്സില്‍ ലയിച്ചതിനുശേഷം അതേമനസ്സില്‍ വിഷയസ്ഫുരണമുണ്ടാകുന്ന അവസ്ഥയാണ് സ്വപ്നം. മനസ്സില്‍ ലീനമായിരിക്കുന്ന വാസനകള്‍ തന്നെയാണ് സ്വപ്‌നങ്ങളായി പരിണമിക്കുന്നത്.  

അഞ്ചാമത്തെ ചോദ്യത്തിനുത്തരം പറയുന്നു. പക്ഷികള്‍ ചേക്കേറാന്‍ വാസഗൃഹത്തിലേക്ക് പോകുന്നതുപോലെ എല്ലാ മനുഷ്യശക്തികളും ആത്മാവിനെമാത്രം ആശ്രയിച്ചു നില്‍ക്കുന്നു.  

വിജ്ഞാനാത്മാ സഹ ദേവൈശ്ച സര്‍വൈഃ

പ്രാണാ ഭൂതാനി സംപ്രതിഷ്ഠന്തി യത്ര

തദക്ഷരം വേദയതേ യസ്തു സോമ്യ

സ സര്‍വജ്ഞഃ സര്‍വമേവാവിവേശ

ഇതി അര്‍ത്ഥം: വിജ്ഞാന സ്വരൂപമായ ജീവാത്മാവ് എവിടെ ലയിക്കുന്നുവോ സര്‍വപ്രതിഷ്ഠയായ ആ ആത്മസത്തയെ അറിയുന്നവന്‍ എല്ലാമറിയുന്നവനും എല്ലാത്തിനും കടക്കാന്‍ കഴിയുന്നവനും ആയിത്തീരുന്നു.

ശിബിയുടെ പുത്രനായ സത്യകാമന്‍ അഞ്ചാമനായി  പിപ്പലാദമുനിയുടെ അടുത്തെത്തി ചോദിച്ചു,

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

India

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

Kerala

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

Kerala

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

India

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.