Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ രോഗികളെയും ജീവനക്കാരെയും വെട്ടിലാക്കുന്നത് ‘ആറു മണി പത്രസമ്മേളനം’

ആറിന് വാര്‍ത്താസമ്മേളനം കഴിഞ്ഞാണ് ഓരോ പ്രദേശത്തെയും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് രോഗികളുടെയും അവരെ എത്തിക്കേണ്ട ചികിത്സാ കേന്ദ്രങ്ങളുടേയുമടക്കം ലിസ്റ്റ് നല്‍കുന്നത്. രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ പുലര്‍ച്ചെയാകും ചികിത്സാകേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. ഇത് അശാസ്ത്രീയമാണെന്ന് നേരത്തെ തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിരുന്നതാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 8, 2020, 07:47 pm IST
in Kerala

ആലപ്പുഴ: കൊറോണ രോഗികളെ ആശുപത്രിയിലേക്ക് രാത്രി വൈകി മാറ്റാനിടയാക്കുന്നത് ആരോഗ്യ വകുപ്പിന്റെ നിര്‍ബന്ധ ബുദ്ധി കാരണമെന്ന് ആക്ഷേപം. രോഗ സ്ഥിരീകരണം രാവിലെ നടന്നാലും രോഗികളെ ചികിത്സാകേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അനുവാദമില്ല. വൈകിട്ട് ആറിന് മുഖ്യമന്ത്രിയുടേ വാര്‍ത്താസമ്മേളനത്തിലോ, അല്ലാത്തപക്ഷം ആരോഗ്യ മന്ത്രിയുടേ പത്രക്കുറിപ്പിലോ കൊവിഡ് കണക്ക് സ്ഥിരീകരിച്ചതിന് ശേഷം മാത്രമെ രോഗികളെ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റാവൂയെന്ന നേരത്തെ നല്‍കിയ നിര്‍ദേശമാണ് പ്രതിസന്ധി സൃഷ്ടിച്ചത്.

ആറിന് വാര്‍ത്താസമ്മേളനം കഴിഞ്ഞാണ് ഓരോ പ്രദേശത്തെയും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് രോഗികളുടെയും അവരെ എത്തിക്കേണ്ട ചികിത്സാ കേന്ദ്രങ്ങളുടേയുമടക്കം ലിസ്റ്റ് നല്‍കുന്നത്. രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ പുലര്‍ച്ചെയാകും ചികിത്സാകേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. ഇത് അശാസ്ത്രീയമാണെന്ന് നേരത്തെ തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിരുന്നതാണ്. പലപ്പോഴും രാത്രി വളരെ വൈകിയും പുലര്‍ച്ചെ വരെയും രോഗികളെ ചികിത്സാകേന്ദ്രങ്ങളിലേക്ക് മാറ്റുന്ന ജോലികള്‍ തുടരുന്നു. ഇതില്‍ ഫീല്‍ഡിലുള്ള ആരോഗ്യ പ്രവര്‍ത്തകരടക്കം എതിര്‍പ്പ് അറിയിച്ചിട്ടും ഫലമുണ്ടായില്ല. ആറന്‍മുളയില്‍ കൊവിഡ് രോഗിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമണം ഉണ്ടാകാനിടയാക്കിയത് ഇത്തരത്തില്‍ രാത്രി വൈകി ആശുപത്രിയിലേക്ക് കൊണ്ടുപോയതിനാലാണ്.  

ഒരു ജില്ലയില്‍ ഇരുപതും ഇരുപത്തിയഞ്ചും ആംബുലന്‍സുകളാകും  ലഭ്യമായിട്ടുള്ളത്. ഒരു ആംബുലന്‍സിന് തന്നെ മൂന്നും നാലും ഓട്ടമുണ്ടാവും. പലപ്പോഴും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് രോഗിയുടെ ഫോണ്‍ നമ്പറും രോഗം സ്ഥിരീകരിച്ചയാള്‍ക്ക് ഡ്രൈവറുടെ നമ്പറും കൈമാറി ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുവരേണ്ട സാധനങ്ങളേതെല്ലാമെന്ന നിര്‍ദേശവും നല്‍കുക എന്നതിനപ്പുറം ഓരോ രോഗികളുടേയും കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്താന്‍ സാധിക്കാറില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

ഒരാള്‍ കൊവിഡ് പോസിറ്റീവാകുമ്പോള്‍ തന്നെ സര്‍ക്കാര്‍ പ്രഖ്യാപനം വരാന്‍ കാത്തുനില്‍ക്കാതെ ആശുപത്രികളിലേക്ക് മാറ്റിയാല്‍ രാത്രിയിലെ  ഓട്ടം കുറയും. ആരോഗ്യപ്രവര്‍ത്തകര്‍ക്കാകട്ടെ വിശ്രമമില്ലാത്ത ജോലിയാണുള്ളത്. രാവിലെ മുതല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം, നിരവധി റിപ്പോര്‍ട്ടുകള്‍ അയയ്‌ക്കല്‍ തുടങ്ങി വിവിധ ജോലികളില്‍ രാത്രി വരെ തുടരുന്ന ഫീല്‍ഡിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ വീണ്ടും ആംബുലന്‍സിലും സേവനം ചെയ്യാന്‍ ആവശ്യപ്പെടുന്നത് ക്രൂരതയാണെന്നും അഭിപ്രായമുണ്ട്. ഇതിനെല്ലാം പരിഹാരം രോഗം സ്ഥിരീകരിക്കുമ്പോള്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടി സ്വീകരിക്കുകയെന്നത് മാത്രമാണ്.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമെന്ന വാദവുമായി പിണറായി വിജയന്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

ദുരന്തത്തിന്റെ ഉത്തരവാദി എല്‍ഡിഎഫ് സര്‍ക്കാര്‍: പ്രകൃതി സംരക്ഷണ സമിതി; കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചു

Kerala

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

Kerala

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

പുതിയ വാര്‍ത്തകള്‍

പ്രിയപ്പെട്ട സെക്രട്ടറിയുടെ വളകാപ്പ് ആഘോഷമാക്കി അയ്‌മനം പഞ്ചായത്ത്; കുടുംബാന്തരീക്ഷത്തില്‍ ചടങ്ങ് ഒരുക്കി ജനപ്രതിനിധികളും ജീവനക്കാരും

കഞ്ചാവുമായി എംബിബിഎസ് വിദ്യാർത്ഥി ആദിദ്ഷാ അറസ്റ്റിൽ : പായ്‌ക്കറ്റിലാക്കുന്നത് ഹോസ്റ്റൽ മുറിയിൽ വച്ച് ; സഹപാഠികൾക്ക് വിൽക്കുന്നത് 500 രൂപ നിരക്കിൽ

കള്ളാടി ദുരന്തം മനുഷ്യ നിർമ്മിതം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി: അമിക്കസ് ക്യൂറി

കളക്ടറേറ്റ് സമുച്ചയത്തിനുള്ളിൽ അനധികൃത മസ്ജിദ് ; പൊളിക്കാൻ ഉത്തരവിട്ട് കോടതി ; പള്ളിക്കമ്മിറ്റിയ്‌ക്ക് ആറര കോടി പിഴ

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

കേരളത്തിൽ ഹെറോയിൻ വിൽപന; സംഘത്തിലെ പ്രധാന കണ്ണി ഷെഫീഖുൾ ഇസ്ലം പിടിയിൽ, പ്രവർത്തനകേന്ദ്രം പെരുമ്പാവൂർ

അഭിനേതാക്കൾ നയിക്കുന്ന അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയിൽ

വിസിറ്റർ” തുടങ്ങി

ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ തീയേറ്ററുകളിൽ

“വൺ ലാസ്റ്റ് ടൈം”: വിജയ്‌ ചിത്രം ജനനായകന്റെ ആദ്യ ഷോ രാവിലെ 6 മണി മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.