Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മടങ്ങുന്നത് ജപ്പാന്‍ രാഷ്‌ട്രീയത്തിന് സ്ഥിരത നല്‍കിയ നേതാവ്

'ദ പ്രിന്‍സ്' എന്ന പേരില്‍ അറിയപ്പെടുന്ന ആബെ ജപ്പാന്‍ മുന്‍ വിദേശകാര്യമന്ത്രി ഷിന്റാര ആബെയുടെ മകനും മുന്‍ പ്രധാനമന്ത്രി നൊബുസുകെ കിഷിയുടെ കൊച്ചുമകനുമാണ്. 1993ലാണ് ആദ്യം പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2005ല്‍ കാബിനറ്റ് സെക്രട്ടറി പദവിയിലേക്ക് ഉയര്‍ന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 31, 2020, 05:31 am IST
in Article

എട്ട് വര്‍ഷമായി ജപ്പാനെ നയിച്ച പ്രധാനമന്ത്രി ഷിന്‍സോ ആബെ രാജിവച്ചിരിക്കുന്നു. ഏറ്റവും കൂടുതല്‍കാലം ജപ്പാന്റെ പ്രധാനമന്ത്രിയായ ആളാണ് ആബെ. ഗുരുതരമായ ആരോഗ്യപ്രശ്നം മൂലമാണ് രാജി. 2006ല്‍ 52-ാമത്തെ വയസ്സില്‍ ജപ്പാന്റെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായി അധികാരമേറ്റു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പദവിയൊഴിയേണ്ടിവന്നു. 2012ല്‍ വീണ്ടും പ്രധാനമന്ത്രിയായി.  

ഇപ്പോള്‍ ഭരണകാലം അവസാനിക്കാന്‍ ഒരു വര്‍ഷം കൂടി ശേഷിക്കെയാണ് സ്ഥാനം ഒഴിയുന്നത്. അറുപത്തഞ്ചുകാരനായ ആബെയെ കൗമാരകാലം മുതല്‍ വന്‍കുടല്‍വീക്കം അലട്ടിയിരുന്നു. ചികിത്സയിലൂടെ നിയന്ത്രണവിധേയമാക്കിയ രോഗം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് ചികിത്സയ്‌ക്കും വിശ്രമത്തിനുമായി ഒഴിയുന്നത്. ഈ മാസമാദ്യം തുടര്‍ച്ചയായി രണ്ടാഴ്ച ആബെ പരിശോധനയ്‌ക്ക് ടോക്യോയിലെ ആശുപത്രിയിലെത്തിയിരുന്നു. പിന്നീട് പല തവണ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ന്നു. ഐവി ഇഞ്ചക്ഷനുകള്‍ ആവശ്യമായ പുതിയ ചികിത്സയിലാണ് അദ്ദേഹം ഇപ്പോള്‍. ജപ്പാന്‍ രാഷ്‌ട്രീയത്തിന് സ്ഥിരത നല്‍കിയ നേതാവായാണ് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഭാഗമായ ആബെയെ കരുതുന്നത്. ‘ആബെനോമിക്‌സ്’ എന്നറിയപ്പെടുന്ന ആബെയുടെ സമര്‍ഥമായ സാമ്പത്തികനയങ്ങളാണ് ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിലേക്ക് ജപ്പാനെ നയിച്ചത്.

പല ലക്ഷ്യങ്ങളും പൂര്‍ത്തിയാക്കാതെയാണ് ആബെയുടെ മടക്കം. റഷ്യയുമായുള്ള തര്‍ക്കം പരിഹരിക്കാനും വര്‍ഷങ്ങളായി ഉത്തര കൊറിയയുടെ കസ്റ്റഡിയിലുള്ള ജപ്പാന്‍കാരെ മോചിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞില്ല.  

‘ദ പ്രിന്‍സ്’ എന്ന പേരില്‍ അറിയപ്പെടുന്ന ആബെ ജപ്പാന്‍ മുന്‍ വിദേശകാര്യമന്ത്രി ഷിന്റാര ആബെയുടെ മകനും മുന്‍ പ്രധാനമന്ത്രി നൊബുസുകെ കിഷിയുടെ കൊച്ചുമകനുമാണ്. 1993ലാണ് ആദ്യം പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2005ല്‍ കാബിനറ്റ് സെക്രട്ടറി പദവിയിലേക്ക് ഉയര്‍ന്നു.  

എന്നാല്‍ പല വിവാദങ്ങളിലും ആബെ സര്‍ക്കാര്‍ ഉള്‍പ്പെട്ടു. പെന്‍ഷന്‍ രേഖകള്‍ നഷ്ടമായ സംഭവമുള്‍പ്പടെയുള്ള അഴിമതികള്‍ ആബെയുടെ ഭരണകാലത്ത് വലിയ വിവാദം സൃഷ്ടിച്ചു. കൊറോണ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിലെ വീഴ്ച അടുത്തകാലത്ത് ആബെയുടെ പ്രതിച്ഛായയ്‌ക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. ഇന്ത്യ-ജപ്പാന്‍ ബന്ധത്തില്‍ പുതിയൊരു യുഗം ആബെ തുറന്നു. ചതുര്‍ രാഷ്‌ട്ര കൂട്ടായ്‌മ അഥവാ ക്വാഡ് രൂപവത്കരിച്ച് ചൈനക്ക് വലിയൊരു സന്ദേശവും ആബെ നല്‍കി. ഇന്‍ഡോ-പസിഫിക് നയത്തിന്റെ ഉപജ്ഞാതാവും ആബെയാണ്. 1964 മുതല്‍ 1972 വരെ 2798 ദിവസം പ്രധാനമന്ത്രിയായ അമ്മാവന്‍ ഇസാകു സാറ്റോയുടെ റെക്കോഡാണ് ആബെ മറികടന്നത്.

ഡോ. സന്തോഷ് മാത്യു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാൻ അബുദാബി, ബിന്ദുവേണു
Kerala

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

Entertainment

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

Kerala

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

Entertainment

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍
Thrissur

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

എന്തിനും ഏതിനും ഒരു പരിധിയുണ്ട്; ചെയ്യരുത് എന്നുപറഞ്ഞാൽ ചെയ്യരുത്, വിഷു പോസ്റ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.