Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മടങ്ങുന്നത് ജപ്പാന്‍ രാഷ്‌ട്രീയത്തിന് സ്ഥിരത നല്‍കിയ നേതാവ്

'ദ പ്രിന്‍സ്' എന്ന പേരില്‍ അറിയപ്പെടുന്ന ആബെ ജപ്പാന്‍ മുന്‍ വിദേശകാര്യമന്ത്രി ഷിന്റാര ആബെയുടെ മകനും മുന്‍ പ്രധാനമന്ത്രി നൊബുസുകെ കിഷിയുടെ കൊച്ചുമകനുമാണ്. 1993ലാണ് ആദ്യം പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2005ല്‍ കാബിനറ്റ് സെക്രട്ടറി പദവിയിലേക്ക് ഉയര്‍ന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 31, 2020, 05:31 am IST
in Article

എട്ട് വര്‍ഷമായി ജപ്പാനെ നയിച്ച പ്രധാനമന്ത്രി ഷിന്‍സോ ആബെ രാജിവച്ചിരിക്കുന്നു. ഏറ്റവും കൂടുതല്‍കാലം ജപ്പാന്റെ പ്രധാനമന്ത്രിയായ ആളാണ് ആബെ. ഗുരുതരമായ ആരോഗ്യപ്രശ്നം മൂലമാണ് രാജി. 2006ല്‍ 52-ാമത്തെ വയസ്സില്‍ ജപ്പാന്റെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായി അധികാരമേറ്റു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പദവിയൊഴിയേണ്ടിവന്നു. 2012ല്‍ വീണ്ടും പ്രധാനമന്ത്രിയായി.  

ഇപ്പോള്‍ ഭരണകാലം അവസാനിക്കാന്‍ ഒരു വര്‍ഷം കൂടി ശേഷിക്കെയാണ് സ്ഥാനം ഒഴിയുന്നത്. അറുപത്തഞ്ചുകാരനായ ആബെയെ കൗമാരകാലം മുതല്‍ വന്‍കുടല്‍വീക്കം അലട്ടിയിരുന്നു. ചികിത്സയിലൂടെ നിയന്ത്രണവിധേയമാക്കിയ രോഗം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് ചികിത്സയ്‌ക്കും വിശ്രമത്തിനുമായി ഒഴിയുന്നത്. ഈ മാസമാദ്യം തുടര്‍ച്ചയായി രണ്ടാഴ്ച ആബെ പരിശോധനയ്‌ക്ക് ടോക്യോയിലെ ആശുപത്രിയിലെത്തിയിരുന്നു. പിന്നീട് പല തവണ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ന്നു. ഐവി ഇഞ്ചക്ഷനുകള്‍ ആവശ്യമായ പുതിയ ചികിത്സയിലാണ് അദ്ദേഹം ഇപ്പോള്‍. ജപ്പാന്‍ രാഷ്‌ട്രീയത്തിന് സ്ഥിരത നല്‍കിയ നേതാവായാണ് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഭാഗമായ ആബെയെ കരുതുന്നത്. ‘ആബെനോമിക്‌സ്’ എന്നറിയപ്പെടുന്ന ആബെയുടെ സമര്‍ഥമായ സാമ്പത്തികനയങ്ങളാണ് ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിലേക്ക് ജപ്പാനെ നയിച്ചത്.

പല ലക്ഷ്യങ്ങളും പൂര്‍ത്തിയാക്കാതെയാണ് ആബെയുടെ മടക്കം. റഷ്യയുമായുള്ള തര്‍ക്കം പരിഹരിക്കാനും വര്‍ഷങ്ങളായി ഉത്തര കൊറിയയുടെ കസ്റ്റഡിയിലുള്ള ജപ്പാന്‍കാരെ മോചിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞില്ല.  

‘ദ പ്രിന്‍സ്’ എന്ന പേരില്‍ അറിയപ്പെടുന്ന ആബെ ജപ്പാന്‍ മുന്‍ വിദേശകാര്യമന്ത്രി ഷിന്റാര ആബെയുടെ മകനും മുന്‍ പ്രധാനമന്ത്രി നൊബുസുകെ കിഷിയുടെ കൊച്ചുമകനുമാണ്. 1993ലാണ് ആദ്യം പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2005ല്‍ കാബിനറ്റ് സെക്രട്ടറി പദവിയിലേക്ക് ഉയര്‍ന്നു.  

എന്നാല്‍ പല വിവാദങ്ങളിലും ആബെ സര്‍ക്കാര്‍ ഉള്‍പ്പെട്ടു. പെന്‍ഷന്‍ രേഖകള്‍ നഷ്ടമായ സംഭവമുള്‍പ്പടെയുള്ള അഴിമതികള്‍ ആബെയുടെ ഭരണകാലത്ത് വലിയ വിവാദം സൃഷ്ടിച്ചു. കൊറോണ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിലെ വീഴ്ച അടുത്തകാലത്ത് ആബെയുടെ പ്രതിച്ഛായയ്‌ക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. ഇന്ത്യ-ജപ്പാന്‍ ബന്ധത്തില്‍ പുതിയൊരു യുഗം ആബെ തുറന്നു. ചതുര്‍ രാഷ്‌ട്ര കൂട്ടായ്‌മ അഥവാ ക്വാഡ് രൂപവത്കരിച്ച് ചൈനക്ക് വലിയൊരു സന്ദേശവും ആബെ നല്‍കി. ഇന്‍ഡോ-പസിഫിക് നയത്തിന്റെ ഉപജ്ഞാതാവും ആബെയാണ്. 1964 മുതല്‍ 1972 വരെ 2798 ദിവസം പ്രധാനമന്ത്രിയായ അമ്മാവന്‍ ഇസാകു സാറ്റോയുടെ റെക്കോഡാണ് ആബെ മറികടന്നത്.

ഡോ. സന്തോഷ് മാത്യു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനുമതിയില്ലാതെ റോഡ് ഷോ; നടൻ വിജയ്‌ക്കെതിരെ പോലീസ് കേസെടുത്തു

India

ഇന്ത്യയ്‌ക്ക് കൈമാറുന്നത് ഒഴിവാക്കണം; യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ അപേക്ഷ നല്‍കി നീരവ് മോദി

Kerala

മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം തുടരുന്നു, പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പയും

Kerala

സംസ്ഥാനത്ത് മധ്യവേനലവധിക്കാലത്ത് സ്പെഷ്യല്‍ ക്സാസുകള്‍ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

Gulf

സൗദി അറേബ്യയിൽ ഏപ്രിൽ 19 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

ദുബായ് : സ്വകാര്യ വിദ്യാലയങ്ങളിൽ ഏപ്രിൽ 20 മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും

കളിസ്ഥലങ്ങള്‍ നാമമാത്രം; നേട്ടം കൊയ്ത് ടര്‍ഫുകള്‍, മണിക്കൂറിന് 1500 രൂപ വരെ വാടക

വനിതാ സംവരണ ബില്ല് പാർലമെൻ്റിൽ; എതിർപ്പുമായി കോൺഗ്രസ്, പ്രശ്നങ്ങളുണ്ടെങ്കിൽ ചർച്ചയിൽ പറയാമെന്ന് അമിത് ഷാ

ലോക്‌സഭാ സീറ്റുകളുടെ എണ്ണം വർധിക്കുന്നത് ഒരു സംസ്ഥാനത്തെയും പ്രതികൂലമായി ബാധിക്കില്ല; സ്ത്രീകൾക്ക് പ്രാമുഖ്യം നൽകേണ്ടത് അനിവാര്യമെന്നും കേന്ദ്രം

യുഡിഎഫിൽ മുഖ്യമന്ത്രി പോര് കടുക്കുന്നു; സുധാകരന്റെ നിലപാടിൽ എം.പി മാർക്ക് അതൃപ്തി, ലീഗ് നിലപാട് നിർണായകമാകും

കേരളത്തിൽ സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ; അറിയാം ഇന്നത്തെ നിരക്ക്‌

ബെംഗളൂരുവിൽ 13കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു ; യുവതി വിഷാദരോഗത്തിന് അടിമയെന്ന് പോലീസ്

ഇസ്രായേലും ലെബനനും തമ്മിലുള്ള യുദ്ധവും അവസാനിക്കും ! 34 വർഷത്തിനു ശേഷമുള്ള ആദ്യ ചർച്ച നാളെ നടക്കും ; ട്രംപിന്റെ പുതിയ അവകാശവാദം

സുഹൃത്തിനൊപ്പം നടക്കാൻ പോയ വിദ്യാർത്ഥിനിയെ വനത്തിലേക്ക് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു ; യുവാവിനെ അടിച്ചോടിച്ചു

ഇന്ത്യയുമായുള്ള ബന്ധം 5,000 വർഷം പഴക്കമുള്ളത്, അത് കൂടുതൽ ശക്തമാകും ; ട്രംപിനെ യുദ്ധത്തിന് പ്രേരിപ്പിക്കുന്നത് നെതന്യാഹുവെന്നും ഇറാൻ പ്രതിനിധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.