Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുതരമായ കോടതിയലക്ഷ്യം; നിയമനിഷേധം നടത്തുന്നത് അധികാരികളുടെ സഹായത്തോടെ; സംസ്ഥാന സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭ

പാത്രിയര്‍ക്കീസ് വിഭാഗം നിയമനിഷേധം നടത്തുന്നത് സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെയാണെന്ന് ഓര്‍ത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2020, 10:52 am IST
in Kerala

കോട്ടയം: പാത്രിയര്‍ക്കീസ് വിഭാഗം നിയമനിഷേധം നടത്തുന്നത് സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെയാണെന്ന് ഓര്‍ത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമവായ ശ്രമങ്ങളോട്  നിസഹകരിക്കുകയും അക്രമത്തിലൂടെ നിയമവാഴ്ച തകര്‍ക്കുകയും കോടതി വിധികളോട് മുഖം തിരിക്കുകയും ചെയ്യുന്നവര്‍ നടത്തുന്ന  നിയമ നിഷേധം അധികാരികളുടെ പിന്തുണയോടെയാണ്.  

മുളന്തുരുത്തി മാര്‍ത്തോമ്മന്‍  പള്ളി വിധി നടപ്പാക്കുന്നത് പാത്രിയര്‍ക്കീസ് വിഭാഗം കോടതി വിധി അംഗീകരിക്കാന്‍ കൂട്ടാക്കാത്ത സാഹചര്യത്തിലാണ്. പത്ത് മാസങ്ങള്‍ക്ക് മുമ്പ് പള്ളിയെ സംബന്ധിച്ച് അന്തിമ വിധി വന്നതാണ്. തുടര്‍ന്ന് ഈ രണ്ട് കേസുകള്‍ക്കും എതിര്‍കക്ഷികള്‍ റിവ്യൂ പെറ്റീഷന്‍ നല്‍കുകയും അവയെല്ലാം തള്ളുകയുമാണുണ്ടായത്. വിധി നടപ്പാക്കാന്‍ സാധിക്കാതെ  വന്ന സാഹചര്യത്തില്‍ ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ കോടതിയലക്ഷ്യ കേസിന് മേലാണ് ഇപ്പോള്‍ തീര്‍പ്പ് വന്നിരിക്കുന്നത്.  

ഗുരുതരമായ കോടതിയലക്ഷ്യമാണ് ജില്ലാ ഭരണകൂടവും സര്‍ക്കാരും വരുത്തിയിരിക്കുന്നതെന്ന് കണ്ടെത്തിയ കോടതി തിങ്കളാഴ്ച 10 മണിക്ക് മുമ്പ് പളളി ഏറ്റെടുത്ത് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം വിധി നടത്തിപ്പ്  നടപടികളിലേക്ക് നീങ്ങിയത്. സകല നിയമങ്ങളും ലംഘിച്ച് ആള്‍ക്കുട്ടത്തെ കൂട്ടി മുഷ്ടിബലം കൊണ്ട് ഏത് നീതിന്യായ വ്യവസ്ഥയെയും അട്ടിമറിക്കാമെന്നുളള പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ ചിന്തയാണ് കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ കലാപങ്ങള്‍ക്ക്  കാരണം. അത് മാറണമെങ്കില്‍ നീതിന്യായ വ്യവസ്ഥയോട് ആദരം പുലര്‍ത്താന്‍ പാത്രിയര്‍ക്കീസ് വിഭാഗം തയ്യാറാകണം.  

ഓണക്കൂര്‍ പളളിയെ സംബന്ധിച്ച് 2010ലെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വികാരി ഫാ. മാത്യൂസ് കാഞ്ഞില്‍പാറ പള്ളിയില്‍ എത്തുകയും അദ്ദേഹത്തെ പള്ളിയില്‍ വച്ച് മൃഗീയമായി  ആക്രമിക്കുകയും ചെയ്തു. നിരവധി ചര്‍ച്ചകള്‍ കോടതിക്ക് പുറത്ത് മൂഖ്യമന്ത്രിമാരുടെയും മന്ത്രിസഭാ ഉപസമിതിയുടെയും  കളക്ടര്‍, എസ്പി. മുതലായവരുടെയും  നേതൃത്വത്തില്‍ നടന്നിട്ടുളളതാണ്. ഈ ചര്‍ച്ചകള്‍ ഒന്നും തന്നെ പരിഹാരം കാണാത്ത സാഹചര്യത്തിലാണ് കേസ് നടത്തിപ്പുമായി മുന്നോട്ട് പോയത്.  ഇത് കേവലം കോലഞ്ചേരി പളളിയുടെയോ, മുളന്തുരുത്തി പളളിയുടെയോ പിറവം പള്ളിയുടെയോ മാത്രം പ്രശ്‌നം അല്ല. എഴുപതുകളില്‍ നടന്നുകൊണ്ടിരുന്നത് നിയമ വിരുദ്ധമാണെന്നും കൈയേറ്റങ്ങള്‍ പൂര്‍ണമായും ഒഴിവാക്കപ്പെടണമെന്നും  ഈ കൈയേറ്റങ്ങള്‍ എത്രയും വേഗം ഒഴിപ്പിക്കണമെന്നുമുളള കണ്ടെത്തലിന്റെ തുടര്‍ നടപടിയാണ് ഇപ്പോള്‍ നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മനും പങ്കെടുത്തു.

Tags: keralaകേരള സര്‍ക്കാര്‍സര്‍ക്കാര്‍ഓര്‍ത്തഡോക്‌സ് സഭ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ശക്തമാക്കുമെന്ന് ഭയം : കേരളത്തിലെ ബംഗ്ലാദേശികൾ കൂട്ടത്തോടെ നാട് വിടുന്നു ; പലരുടെയും കൈവശം 700 രൂപയ്‌ക്ക് കിട്ടുന്ന ആധാറുകൾ

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

പുതിയ വാര്‍ത്തകള്‍

എന്തുകൊണ്ടാണ് വൈസ് ചാൻസിലർമാരും, ശാസ്ത്രജ്ഞരും, ഉന്നത സൈനിക ഉദ്യോഗസ്ഥരും ആർഎസ്എസുകാരായി മാറുന്നത് ? കാരണങ്ങൾ നിരത്തി ജിതിൻ ജേക്കബ്

കാസര്‍കോട് കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ കോട്ടയം സ്വദേശികളുടെ മൃതദേഹം കണ്ടെത്തി

സ്ത്രീകള്‍ക്ക് എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: ബിജെപിയുടെ സംസ്ഥാനവ്യാപക പ്രതിഷേധം

സുവേന്ദു അധികാരി സര്‍ക്കാര്‍ വന്നു, ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കാന്‍ ഉത്തരവ്, പകരം വലിയ മസ്ജിദ് പണിത് നല്‍കും

‘പ്രിയദര്‍ശിനി തട്ടിപ്പ്’ അവസാനിപ്പിക്കണം, സ്ത്രീകള്‍ക്ക് മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: എസ് സുരേഷ്

ശിവസേന ഉദ്ദവ് വിഭാഗത്തിലെ എംപിമാര്‍ എന്‍ഡിഎയില്‍ എത്തുമോ? മഹാരാഷ്‌ട്രയില്‍ ഓപ്പറേഷന്‍ ടൈഗര്‍ ദൗത്യവുമായി ഷിന്‍ഡേ പക്ഷം; മാതോശ്രീയില്‍ യോഗം

നിപ ബാധിതന്‍ വെന്റിലേറ്ററില്‍ തുടരുന്നു, രണ്ടാം ഡോസ് മോണോക്‌ളോണല്‍ ആന്റിബോഡി നല്‍കി

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി:മുഹമ്മദ് ഹനീഷിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ തുടരാം

അനുയായികള്‍ തോളിലേറ്റി കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയെ കൊണ്ടുപോകുന്നതിനിടയില്‍ ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിക്കുന്നു

കോക്രോച്ച് ജനതാപാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെയെ ഒരു സംഘം യുവാക്കള്‍ തല്ലി; സംഭവം ജയ് പൂരിലെ പ്രകടനത്തിനിടയില്‍ (വീഡിയോ)

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.