Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സമ്പര്‍ക്കരോഗികള്‍ കൂടുന്നു; അമല കൊറോണ ക്ലസ്റ്റര്‍ സ്വകാര്യ ആശുപത്രികളിലെ ചികിത്സ താളം തെറ്റും

അമല ആശുപത്രിയില്‍ കൊറോണ സ്ഥിരീകരിച്ച ജീവനക്കാരുടെ എണ്ണം 34 ആയി. ഇതോടെ അമല കേന്ദ്രീകരിച്ച് പുതിയ ക്ലസ്റ്റര്‍ രൂപീകരിച്ചതായി ഡിഎംഒ ഡോ.കെ.ജെ റീന അറിയിച്ചു. നഴ്‌സുമാര്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കുമാണ് രോഗം കണ്ടെത്തിയത്. ഇന്നലെ നടത്തിയ പരിശോധനയില്‍ 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2020, 04:45 pm IST
in Thrissur

തൃശൂര്‍: അമല ആശുപത്രിയില്‍ കൊറോണ സ്ഥിരീകരിച്ച ജീവനക്കാരുടെ  എണ്ണം 34 ആയി. ഇതോടെ അമല കേന്ദ്രീകരിച്ച് പുതിയ ക്ലസ്റ്റര്‍ രൂപീകരിച്ചതായി ഡിഎംഒ ഡോ.കെ.ജെ റീന അറിയിച്ചു. നഴ്‌സുമാര്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കുമാണ് രോഗം കണ്ടെത്തിയത്. ഇന്നലെ നടത്തിയ പരിശോധനയില്‍ 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.  

 കഴിഞ്ഞ ദിവസം 19 ജീവനക്കാരുടെ ഫലം പോസിറ്റാവായിരുന്നു. ഇവരെ ആശുപത്രിയില്‍ തന്നെ സജ്ജമാക്കിയിട്ടുള്ള പ്രത്യേക വാര്‍ഡിലേക്ക് ചികിത്സക്കായി മാറ്റിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ജീവനക്കാര്‍ക്കിടയില്‍ രോഗം പടരുന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികളും ബന്ധുക്കളും ആശങ്കയിലാണ്. കാന്‍സര്‍ രോഗികളുള്‍പ്പെടെ പ്രതിദിനം ആയിരങ്ങളാണ് അമല ആശുപത്രിയില്‍ ചികിത്സയ്‌ക്കായി എത്താറുള്ളത്. ആശുപത്രിയില്‍ കൊറോണ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിച്ചിരുന്നില്ലെന്നും ജീവനക്കാര്‍ക്ക് രോഗം പിടിപ്പെടാനിടയാക്കിയതിന് കാരണമിതാണെന്നും ആക്ഷേപമുണ്ട്.

  അമലയില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ സ്വകാര്യ ആശുപത്രികള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. സ്വകാര്യ ആശുപത്രികളില്‍ കൊറോണ ചികിത്സാ സൗകര്യമൊരുക്കാനുള്ള നീക്കത്തിനും തിരിച്ചടിയായി.  ജില്ലയില്‍ സ്വകാര്യ മേഖലയില്‍ തൃശൂര്‍ ദയ ഹോസ്പിറ്റല്‍ മാത്രമാണ് കൊറോണ ആശുപത്രിയായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ കൊറോണ രോഗികള്‍ക്കായി പ്രത്യേകം വാര്‍ഡ് സജ്ജമാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിക്കുന്നവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തണമെന്ന് താത്പര്യപ്പെടുമ്പോള്‍ ഇവരെ ദയ ഹോസ്പിറ്റലിലേക്കാണ് ജില്ലാ ആരോഗ്യ വകുപ്പ് അധികൃതര്‍ റഫര്‍ ചെയ്യുന്നത്.  

 ഇവിടെ പ്രവേശിപ്പിച്ചിരുന്ന വടക്കാഞ്ചേരി സ്വദേശിയായ രോഗിയും ഇയാളെ പരിചരിക്കുന്നതിനിടെ രോഗബാധിതരായ നഴ്‌സുമാരടക്കമുള്ള ജീവനക്കാരും അടുത്തിടെ രോഗവിമുക്തി നേടിയിരുന്നു. തൃശൂര്‍ ജൂബിലി മെഡിക്കല്‍ കോളേജ്, അമല മെഡിക്കല്‍ കോളേജ്, തൃശൂര്‍ അശ്വിനി, ചാലക്കുടി സെന്റ് ജയിംസ് ഉള്‍പ്പെടെ ജില്ലയിലെ പ്രമുഖ സ്വകാര്യ ആശുപത്രികളില്‍ കൊറോണ ചികിത്സയ്‌ക്കുള്ള സൗകര്യങ്ങള്‍ അതതു ഹോസ്പിറ്റല്‍ മാനേജ്‌മെന്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്.  സ്വകാര്യ ആശുപത്രികളിലെ കനത്ത ചികിത്സാഫീസ് കാരണം നിലവില്‍ 90 ശതമാനത്തിലേറേ പേരും സര്‍ക്കാര്‍ ആശുപത്രികളിലാണ് കോറോണ ചികിത്സ നടത്തുന്നത്.  

Tags: patientshospitalcovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാരിന്റെ സിസ്റ്റത്തെ മാനിക്കണം; ഡോ. റീനയെ നീക്കിയത് നടപടിയായി വ്യാഖാനിച്ചോളാൻ ആരോഗ്യമന്ത്രി

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചു, കേസെടുത്ത് പൊലീസ്, വീഴ്ചയില്ലെന്ന് ആശുപത്രി അധികൃതര്‍

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

Kerala

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

Kerala

തുറവൂർ താലൂക്ക് ആശുപത്രിയിൽ വൻ അഗ്നിബാധ; ഡയാലിസിസ് യൂണിറ്റിലെ രോഗികളെ പൂർണമായും ഒഴിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.