Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ആരതി, അര്‍ച്ചന, ദണ്ഡ നമസ്‌ക്കാരം; പൂജാരിയായി പ്രധാനമന്ത്രി

അതിനു ശേഷം കാറില്‍ രാംലല്ല ക്ഷേത്രത്തിലേക്ക്. അയോധ്യയിലെ താത്കാലിക ക്ഷേത്രമാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2020, 03:00 am IST
in Main Article

അക്ഷരാര്‍ഥത്തില്‍ രാമഭക്തനായി, രാമന്റെ പൂജാരിയായി,  പുഷ്പാര്‍ച്ചന നടത്തി, ആചാര്യന്മാര്‍ ചൊല്ലിയ വേദമന്ത്രങ്ങള്‍ ഏറ്റുചൊല്ലി. എന്നാല്‍ ഒരു മണിയോടെ പ്രസംഗ വേദിയില്‍ എത്തിയപ്പോള്‍  അന്തരീക്ഷം മാറി. വാഗ്‌വിലാസത്താല്‍ ജനഹൃദയങ്ങള്‍ കീഴടക്കി രാമജന്മഭൂമിക്കു  വേണ്ടിയുള്ള പോരാട്ടത്തിന്റെ വീറുറ്റ ചരിത്രം വിവരിച്ചു.  

രാവിലെ 9.35നാണ് മോദി ദല്‍ഹിയില്‍ നിന്ന് യാത്ര തിരിച്ചത്. പത്തരയോടെ ലഖ്‌നൗവിലെത്തിയ അദ്ദേഹം അവിടെ നിന്ന് പത്തേമുക്കാലോടെ ഹെലിക്കോപ്ടറില്‍ അയോധ്യയിലേക്ക് പോയി. അവിടെ സാകേത് കോളേജിന്റെ ഗ്രൗണ്ടിലെ ഹെലിപ്പാഡില്‍ വന്നിറങ്ങിയ മോദിയെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചു.

തുടര്‍ന്ന്  അയോധ്യയിലെ സുപ്രധാന ക്ഷേത്രങ്ങളിലൊന്നായ ഹനുമാന്‍ ഗഢിയിലെത്തി. അവിടെ മുഖ്യമന്ത്രി യോഗിക്കൊപ്പം പടവുകള്‍ കയറി അകത്തെത്തിയ മോദി, രാമസേവകനായ ഹനുമാന്റെ പ്രതിഷ്ഠയ്‌ക്കു മുന്നിലെത്തി തൊഴുതു, ശിരസു നമിച്ച് ക്ഷേത്രത്തിന്റെ പടിയില്‍ തലതൊട്ട് അനുഗ്രഹം വാങ്ങി. പിന്നെ അദ്ദേഹം വായുപുത്രനായ ഹനുമാന് മൂന്നു തവണ ആരതിയുഴിഞ്ഞു. ആരതി തട്ടത്തില്‍ ദക്ഷിണ സമര്‍പ്പിച്ച പ്രധാനമന്ത്രി ക്ഷേത്രത്തിന് പ്രദക്ഷിണം വച്ചു. പിന്നെ പുറത്തേക്ക്. അവിടെ ഹനുമാന്‍ ഗഢി ക്ഷേത്രത്തിന്റെ ഭാരവാഹികളുമായി കൂടിക്കാഴ്ച. അവര്‍ അദ്ദേഹത്തെ കാവി തലപ്പാവും വെള്ളിക്കിരീടവും ഷാളും അണിയിച്ചു.

അതിനു ശേഷം കാറില്‍ രാംലല്ല ക്ഷേത്രത്തിലേക്ക്. അയോധ്യയിലെ താത്കാലിക ക്ഷേത്രമാണിത്. അവിടെയെത്തിയ മോദി ക്ഷേത്രത്തിന് വലം വച്ച് ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ മുന്‍പിലെത്തി തൊഴുത്, തല കുമ്പിട്ടു കൈവണങ്ങി. പിന്നെ നീണ്ടു നിവര്‍ന്ന് ദണ്ഡ നമസ്‌ക്കാരം. സാഷ്ടാംഗ പ്രണാമം ചെയ്ത് പുറത്തിറങ്ങി ക്ഷേത്ര കാണിക്കയില്‍ കാണിക്കയിട്ടു.

പുറത്തിറങ്ങി ക്ഷേത്രവളപ്പില്‍ പാരിജാതത്തൈ തട്ട് അതിന് വെള്ളവുമൊഴിച്ചു. അവിടെ നിന്ന് ശിലാന്യാസം നടക്കുന്ന പ്രത്യേക പന്തലില്‍ എത്തി പീഠത്തിലിരുന്നു. അപ്പോഴേക്കും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലും അടക്കമുള്ളവര്‍ പന്തലില്‍ എത്തിയിരുന്നു.  മോദി എത്തിയതോടെ ഭൂമി പൂജയാരംഭിച്ചു. രാമനാമങ്ങളും എത്രയെത്ര രഘുനാഥ കീര്‍ത്തനം എന്ന കീര്‍ത്തനവും മുഴങ്ങി. വേദമന്ത്രങ്ങള്‍ ഒഴുകി. 12.15 ഓടെ തുടങ്ങിയ പൂജ 12.45ന് സമാപിച്ചു. കൃത്യം 12.44ന് അഭിജിത്ത് മുഹൂര്‍ത്തത്തില്‍ വെള്ളിശില പാകി. പിന്നെ മോഹന്‍ ഭാഗവതും ആനന്ദി ബെന്‍ പട്ടേലും പുഷ്പാര്‍ച്ചന നടത്തി. ശേഷം പൂജാരിമാരും മോദിയും മോഹന്‍ ഭാഗവത് അടക്കമുള്ളവരും എഴുന്നേറ്റു നിന്നു. തുടര്‍ന്ന് മോദി ആരതിയുഴിഞ്ഞു. ശിലയില്‍ ജലഗന്ധപുഷ്പം  അര്‍പ്പിച്ച് തൊഴുതു. തുടര്‍ന്ന് പ്രദക്ഷിണം. പിന്നെ വീണ്ടും പീഠത്തിലിരുന്ന്, രാജ്യത്തെ പ്രതിനിധാനം ചെയ്യുന്ന പ്രധാനമന്ത്രി പേരും നാളും ഗോത്രവും പറഞ്ഞ് ദക്ഷിണയര്‍പ്പിച്ചു. പിന്നെ പ്രസാദം തൊട്ടു.  

അയോധ്യയില്‍ എത്തിയതു മുതല്‍ മടങ്ങുംവരെ മോദി അടക്കം സകലരും സാമൂഹ്യഅകലം പാലിച്ചാണ് പൂജാദി കര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ടത്. മാസ്‌ക്കും ധരിച്ചിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മോദിയെ അനുഗമിച്ചതും സാമൂഹ്യഅകലം പാലിച്ചുതന്നെ. തുടക്കം മുതല്‍ ചടങ്ങുകള്‍ക്ക് പൂര്‍ണ സമാപ്

തിയായ 12.50 വരെ മോദി പീഠത്തില്‍ ചമ്രം പടിഞ്ഞ് തന്നെ ഇരിക്കുകയായിരുന്നു. അക്ഷരാര്‍ഥത്തില്‍ രാമഭക്തനായി, രാമന്റെ പൂജാരിയായി, പുഷ്പാര്‍ച്ചന നടത്തി, ആചാര്യന്മാര്‍ ചൊല്ലിയ വേദമന്ത്രങ്ങള്‍ ഏറ്റുചൊല്ലി. എന്നാല്‍ ഒരു മണിയോടെ പ്രസംഗ വേദിയില്‍ എത്തിയപ്പോള്‍ അന്തരീക്ഷം മാറി. വാഗ്‌വിലാസത്താല്‍ ജനഹൃദയങ്ങള്‍ കീഴടക്കി രാമജന്മഭൂമിക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ വീറുറ്റ ചരിത്രം വിവരിച്ചു.

Tags: narendramodirammandirരാമജന്മഭൂമി പൂജ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

India

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

Kerala

നരേന്ദ്ര മോദിക്കെതിരായ ഡീപ്ഫേക്ക് വ്യാജ വീഡിയോ പ്രചരണം; അടിയന്തര നിയമനടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി

Article

നരേന്ദ്ര മോദിയുടെ യുഗം

Kerala

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

പുതിയ വാര്‍ത്തകള്‍

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.