Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

കര്‍സേവകനായി പോയ ഭര്‍ത്താവിനെയും കാത്ത്…

കാരണവര്‍ അടങ്ങുന്ന ഏഴംഗ സംഘമാണ് പൂജിച്ച ശിലയുമായി കരുവാറ്റ തിരുവിലഞ്ഞാല്‍ ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടത്.

കെ. രാധാകൃഷ്ണന്‍, ഹരിപ്പാട്byകെ. രാധാകൃഷ്ണന്‍, ഹരിപ്പാട്
Aug 5, 2020, 10:58 am IST
inArticle

ഹരിപ്പാട്: അയോധ്യയില്‍ ശ്രീരാമക്ഷേത്രത്തിന്റെ അടിസ്ഥാന ശിലയിടുമ്പോള്‍ കരുവാറ്റയെന്ന ഗ്രാമത്തിലെ കൊച്ചുവീടിന്റെ ഉമ്മറത്തിരിക്കുന്ന 83 കാരിയായ പൊന്നമ്മയുടെ മനസ്സ് അഭിമാനം കൊണ്ടു നിറയുന്നു, ഒപ്പം 28 വര്‍ഷത്തിനു മുന്‍പ് കര്‍സേവയ്‌ക്കായിപോയ ഭര്‍ത്താവിന്റെ മടങ്ങിവരവ് ഒരു മരീചികയായി മാറിയ മനസ്സിന്റെ നൊമ്പരവും.  

1992 ഡിസംബര്‍ ആദ്യവാരത്തിലാണ് കരുവാറ്റ ഇടയ്‌ക്കാട്ട് തെക്കതില്‍ ശിവരാമകാര്‍ണവര്‍ സമീപപ്രദേശങ്ങളിലെ മറ്റു കര്‍സേവകരോടൊപ്പം അയോധ്യയിലേക്ക് യാത്ര തിരിച്ചത്. ഭാര്യ പൊന്നമ്മയേയും അഞ്ചുമക്കളെയും പോറ്റാന്‍ തയ്യല്‍ തൊഴില്‍ സ്വീകരിച്ച കാരണവര്‍ വിശ്വഹിന്ദു പരിഷത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.

കാരണവര്‍ അടങ്ങുന്ന ഏഴംഗ സംഘമാണ് പൂജിച്ച ശിലയുമായി കരുവാറ്റ തിരുവിലഞ്ഞാല്‍ ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടത്. കരുവാറ്റ പത്മവളവില്‍ ഗോപി, വെളളംകുളങ്ങര കൈലാസ് വിശ്വനാഥ്, പളളിപ്പാട് നീണ്ടൂര്‍ വ്യാസ മന്ദിരത്തില്‍ മോഹനന്‍, ചിങ്ങോലി പനയില്‍ കിഴക്കതില്‍ പി. പ്രദീപ്, പള്ളിപ്പാട് നീണ്ടൂര്‍ അരിവന്നൂര്‍മഠത്തിലെ കൃഷ്ണനുണ്ണി, കുമാരപുരം ഇടക്കണ്ണംപള്ളില്‍ ചാമ്പപ്രയില്‍ പ്രസന്നന്‍ എന്നിവരായിരുന്നു സംഘത്തിലെ മറ്റു ചില കര്‍സേവകര്‍.  

അയോധ്യയിലെ സരയൂ നദിയുടെ തീരത്ത് എത്തിയ ഇവരെ അവിടെ വച്ച് പോലീസ് അറസ്റ്റു ചെയ്തു. തുടര്‍ന്നുണ്ടായ പോലീസ് അതിക്രമത്തില്‍ പടിഞ്ഞാറെ പത്മവള്ളില്‍ ഗോപിയുടെ കൈക്ക് ഗുരുതരമായി പരിക്കേറ്റു. 14 ദിവസങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് മടങ്ങാനുളള തയാറെടുപ്പില്‍ കാരണവരെ മറ്റുളളവര്‍ക്ക് കണ്ടെത്താനായില്ല. കാരണവരില്ലാതെ അവര്‍ മടങ്ങി.  

കൈലാസ് വിശ്വനാഥും, പ്രദീപും ഇന്ന് ജീവിച്ചിരിപ്പില്ല. കാരണവര്‍ ഇന്നു ജീവിച്ചിരിക്കുന്നുവെങ്കില്‍ പ്രായം 88 കഴിഞ്ഞിരിക്കും. ഗൃഹനാഥന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ ആദ്യമൊക്കെ പൊന്നമ്മയും മക്കളും മുന്നോട്ടുപോയെങ്കിലും നഷ്ടബോധത്തിന്റെ യാഥാര്‍ത്ഥ്യം അവര്‍ പതിയെ തിരിച്ചറിഞ്ഞു. ധര്‍മ്മം ജയിക്കുമെന്നുളള നിശ്ചയദാര്‍ഡ്യവും ആ അമ്മയ്‌ക്കുണ്ടായിരുന്നു. മക്കളെ ഏറെ കഷ്ടപ്പെട്ടാണ് പൊന്നമ്മ വളര്‍ത്തിയത്.

മക്കളെല്ലാം വിവാഹം കഴിഞ്ഞ് മാറിത്താമസമായി. അഞ്ച് ആണ്‍മക്കളില്‍ നാലാമത്തെ മകന്‍ ഉണ്ണിയോടൊപ്പമാണ് 83 കാരി പൊന്നമ്മയുടെ താമസം. മക്കളെ വളര്‍ത്താനായി അവര്‍ വീട് വിറ്റിരുന്നു. ഭര്‍ത്താവിന്റെ സ്മരണ ഉയര്‍ത്താനായി കുടുംബത്ത് ഒരു കൊച്ചുമുറി പണിയണം. അവിടെ അദ്ദേഹത്തിന്റെ ഓര്‍മ്മകളുമായി ശേഷിക്കുന്ന കാലം ജീവിക്കണമെന്നാണ് പൊന്നമ്മയുടെ മോഹം. ഈ ആഗ്രഹം സഫലീകരിക്കാന്‍ ഹിന്ദു സംഘടനകള്‍ മുന്നോട്ടു വരുമെന്നാണ് ഈ അമ്മയുടെ ഇപ്പോഴത്തെ പ്രതീക്ഷ.

Tags: Ayodhyaരാമജന്മഭൂമി പൂജ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

2029 ൽ ബിജെപിയെ ഞങ്ങൾ തൂത്തെറിയും , അതുവരെ വിശ്രമിക്കില്ലെന്ന് കെ.സി. വേണുഗോപാൽ

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

കേരളത്തിൽ പോയി സമ്പന്നനായെ തിരിച്ച് വരൂ : സ്കൂളിൽ പോകാൻ പറഞ്ഞതിന് നാടു വിട്ട് മലപ്പുറത്തെത്തി ; ബംഗാളി ബാലനെ തിരികെ അയച്ചു

ഹിജാബില്ല , തല മറച്ചില്ല : ഇറാൻ തെരുവിൽ ഓട്ട മൽസരത്തിൽ പങ്കെടുത്ത് നൂറുകണക്കിന് സ്ത്രീകൾ

കാർബൺ ബഹിർഗമനത്തിൽ ഇന്ത്യയുടെ പങ്ക് ആഗോള ശരാശരിയുടെ പകുതിയിൽ താഴെ മാത്രം: പ്രധാനമന്ത്രി മോദി

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

‘ അതെന്താടാ കന്നിയിൽ കല്യാണം നടത്തിയാൽ’ ; പേരിലെ സാമ്യം , ചെയ്യാത്ത തെറ്റിന് ഫോണിലൂടെ തെറിവിളിയെന്ന് ഉദയം കേറ്ററിങ് ഉടമ

കാറിൽ നിന്നും ചുരുട്ട് വലിച്ചുകൊണ്ട് ഇറങ്ങി വരുന്ന സുരാജ്;ജയിലർ 2’വിലൂടെ ഞെട്ടിക്കാൻ‌ താരം

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.