Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കടത്തിന് ഐഎസ് ബന്ധം; അന്താരാഷ്‌ട്ര അന്വേഷണം വേണം; കോടതിയില്‍ എന്‍ഐഎയുടെ വെളിപ്പെടുത്തല്‍

2019 നവംബര്‍ മുതല്‍ 2000 ജനുവരിവരെ 20 തവണയായി 100 കോടിരൂപയുടെ 200 കിലോ സ്വര്‍ണം കടത്തിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2020, 07:43 am IST
in Kerala

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട  സ്വര്‍ണക്കള്ളക്കടത്ത് കേസിന് ഐഎസ് പോലുള്ള ഭീകര സംഘടനകളുമായി   ബന്ധങ്ങളുണ്ടാവാമെന്നും കൂടുതല്‍ അന്വേഷണം വേണമെന്നും എന്‍ഐഎ കോടതിയില്‍ ബോധിപ്പിച്ചു.  രണ്ടാം പ്രതി സ്വപ്ന  സുരേഷിന്റെ ജാമ്യാപേക്ഷയ്‌ക്ക്  മറുപടി നല്‍കുകയായിരുന്നു എന്‍ഐഎ.

സ്വര്‍ണക്കടത്തിന് അന്താരാഷ്‌ട്ര ബന്ധങ്ങളുണ്ട്. രാജ്യസുരക്ഷയും സാമ്പത്തിക ഭദ്രതയും തകര്‍ക്കാന്‍   ഗൂഢാലോചന നടന്നിട്ടുണ്ട്, രേഖാമൂലം സമര്‍പ്പിച്ച മറുപടിയില്‍ എന്‍ഐഎ ചൂണ്ടിക്കാട്ടി. ജാമ്യാപേക്ഷയ്‌ക്കുള്ള  എതിര്‍ സത്യവാങ്മൂലമായതിനാല്‍ കേസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഈ രേഖയിലില്ല. ഓരോ പ്രതിയും ചെയ്ത കുറ്റങ്ങളും യുഎപിഎ എങ്ങനെ നിലനില്‍ക്കുമെന്നും കേന്ദ്ര സര്‍ക്കാരിന്റെ അഡീ. സോളിസിറ്റര്‍ ജനറല്‍ പി. വിജയകുമാര്‍ വിശദീകരിച്ചു. കോടതി ആവശ്യപ്പെട്ടപ്രകാരം കേസ് ഡയറിയും അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി  സി. രാധാകൃഷ്ണപിള്ള ഹാജരാക്കി.

2019 നവംബര്‍ മുതല്‍ 2000 ജനുവരിവരെ 20 തവണയായി 100 കോടിരൂപയുടെ 200 കിലോ സ്വര്‍ണം കടത്തിയിട്ടുണ്ട്. ഇത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടാകാം. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരിലേക്കാണ് സ്വര്‍ണം എത്തിയതെന്ന് റമീസിന്റെ മൊഴികളില്‍നിന്ന് വ്യക്തമാണ്.വിദേശത്തുനിന്ന് സ്വര്‍ണം വാങ്ങാന്‍ പണം എങ്ങനെ എവിടെ നിന്നുവന്നു, ഇടപാടിന്റെ അവസാന ഉപഭോക്താവ് ആര് എന്നിങ്ങനെ തുടക്കവും ഒടുക്കവും വരെയുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം വേണം, എന്‍ഐഎ വ്യക്തമാക്കി.  ജാമ്യാപേക്ഷ നാളേക്ക് മാറ്റി.

14.82 കോടി രൂപയുടെ 30 കിലോ സ്വര്‍ണം കടത്തിയത് പിടിയിലായപ്പോഴാണ്  ഇടപാട് വെളിപ്പെട്ടതെന്നും സത്യവാങ്മൂലത്തില്‍ എന്‍ഐഎ ചൂണ്ടിക്കാട്ടി. പി.എസ്. സരിത്, സ്വപ്ന പ്രഭ സുരേഷ്, ഫൈസല്‍ ഫരീദ്, സന്ദീപ്, റമീസ്.കെ.ടി എന്നിവരാണ് ഒന്നുമുതല്‍ അഞ്ചുവരെ പ്രതികള്‍. 15 പേരോളം പേര്‍ അറസ്റ്റിലായി. പ്രഥമ ദൃഷ്ട്യാ രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന കേസാണ്. അതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ കേസെടുത്ത് അന്വേഷണം തുടങ്ങിയത്  പ്രതികള്‍ അറിഞ്ഞുകൊണ്ടാണ്  രാജ്യ സുരക്ഷയും സാമ്പത്തിക ഭദ്രതയും തകര്‍ക്കുന്ന പ്രവര്‍ത്തനം  ചെയ്തത്. ചോദ്യം ചെയ്യലില്‍ ഇക്കാര്യങ്ങള്‍ അവര്‍ സമ്മതിച്ചു. വിദേശത്തുനിന്ന് നയതന്ത്ര ഉദ്യോഗസ്ഥന്‍ റഷീദ് ഖാമിസ് അല്‍ ഷെമേലിയുടെ പേരില്‍ വന്ന പായ്‌ക്കറ്റ് അദ്ദേഹത്തിനുള്ളതല്ലെന്ന് റഷീദ് പറഞ്ഞിട്ടുണ്ട്. ഈ പായ്‌ക്കറ്റ് കിട്ടാന്‍ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറെ സ്വപ്ന വിളിച്ചത് റഷീദിന്റെ നിര്‍ദേശ പ്രകാരമല്ലെന്നും വ്യക്തമായി. യുഎഇ യില്‍നിന്ന് സ്വര്‍ണം കൃത്രിമ രേഖകളുണ്ടാക്കി കോണ്‍സുലേറ്റുവഴി അയച്ചത് ഫൈസലാണ്. അത് സ്വീകരിച്ചത് സരിത്താണ്. സരിത്ത് സന്ദീപിനും സ്വപ്നയ്‌ക്കും കൈമാറി. അവര്‍ റമീസിനും. ഇവരെല്ലാംതമ്മില്‍  ഏറെക്കാലത്തെ ബന്ധമുണ്ട്. ഇവര്‍ക്ക് സ്വാധീനമുള്ള വ്യക്തികളുമായി സൗഹാര്‍ദ്ദമുണ്ട്. ഇവര്‍ തിരുവനന്തപുരത്ത് ഒത്തുചേരാറുണ്ട്.

വിദേശത്ത് ഫൈസലിനെക്കൂടാതെ പലരും  സ്വര്‍ണക്കടത്തിലുണ്ട്. സ്വപ്നയുടെ വീട്ടിലും മറ്റും നടത്തിയ റെയ്ഡില്‍നിന്ന് ഡിജിറ്റല്‍ ഖേകള്‍ക്കു പുറമേ 8034 അമേരിക്കന്‍ ഡോളര്‍, 711.5 ഒമാന്‍ റിയാല്‍, വിവിധ ബാങ്കുകളിലേയും സഹകരണ ബാങ്കുകളിലേയും നിക്ഷേപ രേഖകള്‍ എന്നിവ ലഭിച്ചു. ലോക്കറില്‍നിന്ന് ഒരു കിലോ സ്വര്‍ണവും ഒരുകോടി രൂപയും കിട്ടി. ഇന്ത്യന്‍ രൂപയിലാണ് സ്വപ്നയ്‌ക്ക് കോണ്‍സുലേറ്റ് ശമ്പളം നല്‍കിയിരുന്നത്. ഒരിക്കലും വരുമാന നികുതി രേഖകള്‍ സ്വപ്ന സമര്‍പ്പിച്ചിരുന്നില്ല,  സത്യവാങ്മൂലത്തില്‍ വിശദീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

India

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

India

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

Kerala

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

Kerala

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

മാധ്യമങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ മമ്മൂട്ടിയില്ല ..വിജയ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതാണ്…

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ ഗുരുതര പിഴവ്,യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.