Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സര്‍ക്കാര്‍ ഫണ്ട് കൊള്ളയടിക്കല്‍; വഞ്ചിയൂരില്‍ ആമയിഴഞ്ചാന്‍ തോടിന്റെ വശത്തെ റോഡ് തകര്‍ത്തതില്‍ ദുരൂഹത;

വാര്‍ഡ് സിപിഎം കൗണ്‍സിലറുടെ വികസന മുന്നേറ്റമായിട്ടാണ് വൃത്തിയാക്കലിന് തുടക്കമിട്ടത്. എന്നാല്‍ ചപ്പുചവറുകള്‍ക്കൊപ്പം മണ്ണ് നീക്കം ചെയ്തതോടെയാണ് റോഡ് തകര്‍ന്നത്. ആഴത്തില്‍ മണ്ണ് നീക്കം ചെയ്താല്‍ വശങ്ങള്‍ ഇടിയുമെന്നിരിക്കേയാണ് കരാറുകാര്‍ അത് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2020, 06:03 pm IST
inThiruvananthapuram
തകര്‍ന്ന് കുഴികള്‍ നിറഞ്ഞ ഇരട്ടയാര്‍ നോര്‍ത്ത് റോഡ്

തകര്‍ന്ന് കുഴികള്‍ നിറഞ്ഞ ഇരട്ടയാര്‍ നോര്‍ത്ത് റോഡ്

പേട്ട: വഞ്ചിയൂരില്‍  ആമയിഴഞ്ചാന്‍ തോടിന്റെ വശത്തെ റോഡ് തകര്‍ത്തതില്‍ രാഷ്‌ട്രീയ  അജണ്ട. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തോട് അടച്ച് മൂടിക്കൊണ്ട് റോഡ് നിര്‍മാണത്തിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ഫണ്ട് ചെലവഴിക്കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. അതുകൊണ്ടാണ് ധൃതിപിടിച്ചുള്ള ആമയിഴഞ്ചാന്‍ തോട്  വൃത്തിയാക്കലിന് തുടക്കമിട്ടതെന്ന് പ്രദേശവാസികള്‍.  

 വാര്‍ഡ് സിപിഎം കൗണ്‍സിലറുടെ വികസന മുന്നേറ്റമായിട്ടാണ് വൃത്തിയാക്കലിന് തുടക്കമിട്ടത്. എന്നാല്‍ ചപ്പുചവറുകള്‍ക്കൊപ്പം മണ്ണ് നീക്കം ചെയ്തതോടെയാണ് റോഡ് തകര്‍ന്നത്. ആഴത്തില്‍ മണ്ണ് നീക്കം ചെയ്താല്‍ വശങ്ങള്‍ ഇടിയുമെന്നിരിക്കേയാണ് കരാറുകാര്‍ അത് ചെയ്തത്. മണ്ണ് കോരിമാറ്റിയശേഷം ജെസിബി തോടിന്റെ വരമ്പത്തോട് ചേര്‍ത്ത് നിര്‍ത്തുകയായിരുന്നു. ഇതോടെ അത്തിയറ മഠം ക്ഷേത്രത്തിന് മുന്നിലെ റോഡ് ഇടിഞ്ഞ് താഴുകയായിരുന്നു. റോഡ് നിര്‍മാണത്തിന് തുടക്കമിടാനുള്ള  ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്ന് നാട്ടുകാര്‍ പറയുന്നു.  

  കഴിഞ്ഞ സംസ്ഥാന ബജറ്റിലാണ് 20 കോടിയും നഗരസഭ അഞ്ച് കോടിയും വകയിരുത്തിയത്. എന്നാല്‍ നാളിതുവരെ  ഇതുസംബന്ധിച്ച് യാതൊരുവിധ  പ്രവര്‍ത്തനവും നടന്നിട്ടില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് അടുക്കാറായ സാഹചര്യത്തില്‍ രാഷ്‌ട്രീയലക്ഷ്യം വെച്ച് പദ്ധതിക്ക് തുടക്കമിടാനാണ് നീക്കം നടത്തിയത്. ഇതിന് മുന്നോടിയായിട്ടാണ് വൃത്തിയാക്കലിന്റെ പേരില്‍ റോഡ് തകര്‍ച്ചയില്‍ വരെ എത്തിച്ചിരിക്കുന്നത്.  പ്രീകാസ്റ്റ് ചെയ്ത ബോക്‌സ് കണ്‍വെള്‍ട്ട് റോഡ് നിര്‍മിക്കാനാണ് പദ്ധതി.  

  നേരത്തെ വഞ്ചിയൂരില്‍ നടപ്പിലാക്കിയ  ഓട അടച്ചുള്ള റോഡ് നിര്‍മാണം ആക്ഷേപങ്ങള്‍ക്ക് വഴിയൊരുങ്ങിയിരുന്നു. ഡ്രെയിനേജ് സംവിധാനത്തിന് ശാശ്വതമായ നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ആക്ഷേപമുയര്‍ന്നത്. ഇത്തരം ആക്ഷേപം നിലനില്‍ക്കേ വീണ്ടും ഓട അടച്ചുള്ള റോഡ് നിര്‍മാണം പ്രതികൂലമാകും.  മണ്ണ് കോരിമാറ്റുമ്പോള്‍ റോഡ് സ്വാഭാവികമായും ഇടിയും. തുടര്‍ന്നുള്ള പ്രദേശവാസികളുടെ പ്രതിഷേധത്തിന്റെ പേരില്‍ റോഡിന് തുടക്കം കുറിക്കാനും കഴിയും.

 ഓട അടച്ച് റോഡ് നിര്‍മിച്ചാല്‍ പ്രദേശം പകര്‍ച്ചവ്യാധിയിലാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നേരത്തെ നിര്‍മിച്ച റോഡിനടിയിലെ ഓടയില്‍ അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യം ഇതുവരെ നീക്കാന്‍  കഴിഞ്ഞിട്ടില്ല. മാലിന്യം നീക്കം ചെയ്യാന്‍ സ്ഥാപിച്ചിട്ടുള്ള മാന്‍ഹോളുകള്‍ പോലും പ്രഹസനമാണ്. മാന്‍ഹോളുകളില്‍ കൂടി ഓടയിലേക്കിറങ്ങാന്‍ സംവിധാനമില്ല. ഓടക്കുള്ളിലേക്ക് യന്ത്രങ്ങള്‍ കയറ്റാനുള്ള സാഹചര്യവുമില്ല. 

ക്ലീനിംഗ്  ജീവനക്കാരെ അതിനുള്ളില്‍ വൃത്തിയാക്കാന്‍ നിയോഗിച്ചാല്‍ കൂടുതല്‍ അപകടത്തിന്  വഴിയൊരുക്കുകയും ചെയ്യും. ഈയവസ്ഥയിലാണ് വീണ്ടും ഇതേ രീതിയില്‍  ഓടയടച്ച് റോഡ് നിര്‍മിക്കാനൊരുങ്ങുന്നത്. റോഡ് പൂര്‍ണമാക്കിയാല്‍ ഇതിനടിയില്‍ കടത്തിവിട്ടിട്ടുള്ള ഡ്രെയിനേജ്  ലെയിനുകള്‍ക്ക് തകരാറ് സംഭവിച്ചാലും പുറത്തറിയുകയില്ല എന്ന അവസ്ഥയാണ്. നിലവില്‍ തന്നെ ഇവിടുത്തെ ഡ്രെയിനേജ്  മാന്‍ഹോളുകളില്‍  ഓവര്‍ഫ്‌ളോ ഉണ്ടായാല്‍ വാട്ടര്‍ അതോറിട്ടി  കരാറുകാരെത്തി അധികൃതരുടെ ഒത്താശയോടെ ഡ്രെയിനേജ് മാലിന്യം ആമയിഴഞ്ചാന്‍  തോടിലേക്ക്  കടത്തിവിടുകയാണ് ചെയ്യുന്നതെന്നും സമീപവാസികള്‍ പറയുന്നു.

Tags: തിരുവനന്തപുരംറോഡ്‌
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.