Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വിപണി വിലയില്‍ ക്യാരറ്റ് എടുക്കുന്നില്ല; വാഹനം തടഞ്ഞതിന് കര്‍ഷകരെ കേസില്‍ കുടുക്കാന്‍ ശ്രമമെന്ന് പരാതി

കോവിലൂര്‍ എട്ടാംമൈല്‍ സ്വദേശികളായ പാല്‍രാജും പളനിവേല്‍രാജും അധികൃതരുടെ മുന്‍ കൂര്‍ അനുമതിയോടെയാണ് ക്യാരറ്റ് പറിച്ചെടുത്ത് ഞായറാഴ്ച വില്‍പ്പനക്കെത്തിച്ചത്. എന്നാല്‍ വില കുറച്ചെടുക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതോടെ തര്‍ക്കമായി.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Jul 30, 2020, 12:52 pm IST
in Idukki
വട്ടവടയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ ലോറിയ്ക്ക് മുന്നില്‍ ക്യാരറ്റുമായി പ്രതിഷേധിക്കുന്ന കര്‍ഷകന്‍

വട്ടവടയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ ലോറിയ്ക്ക് മുന്നില്‍ ക്യാരറ്റുമായി പ്രതിഷേധിക്കുന്ന കര്‍ഷകന്‍

വട്ടവട: ഹോര്‍ട്ടികോര്‍പ്പ് ക്യാരറ്റ് എടുക്കാന്‍ മടിച്ച സംഭവത്തില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കെതിരെ കേസെടുക്കാന്‍ ശ്രമം. ഉദ്യോഗസ്ഥര്‍ ചതിച്ചതോടെ സംഭവത്തില്‍ കര്‍ഷകര്‍ കിട്ടിയ വിലക്ക് ക്യാരറ്റ് വില്‍ക്കേണ്ടി വന്നിരുന്നു. ഏതാനും ദിവസം മുമ്പാണ് പ്രശ്‌നത്തിന് ആസ്പദമായ സംഭവം നടക്കുന്നത്.

കോവിലൂര്‍ എട്ടാംമൈല്‍ സ്വദേശികളായ പാല്‍രാജും പളനിവേല്‍രാജും അധികൃതരുടെ മുന്‍ കൂര്‍ അനുമതിയോടെയാണ് ക്യാരറ്റ് പറിച്ചെടുത്ത് ഞായറാഴ്ച വില്‍പ്പനക്കെത്തിച്ചത്. എന്നാല്‍ വില കുറച്ചെടുക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതോടെ തര്‍ക്കമായി. കിലോയ്‌ക്ക് 27 രൂപ ബില്ലില്‍ വിലയിടുമ്പോള്‍ തങ്ങള്‍ക്ക് 10 രൂപ മാത്രമാണ് കിട്ടുന്നതെന്നാണ് ഇരുവരും പറയുന്നത്.

ഇതേ തുടര്‍ന്ന് ഇരുവരുടേയും ക്യാരറ്റ് എടുക്കാതെ ലോഡ് കയറ്റിയ വാഹനം കൊണ്ടുപോകാന്‍ ശ്രമിച്ചു. ഇതോടെ ചാക്കുകള്‍ ലോറിയ്‌ക്ക് മുന്നിലിട്ട് കര്‍ഷകര്‍ പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ ഉദ്യോഗസ്ഥര്‍ പോലീസിനെ വിവരം അറിയിക്കുകയും ഇവരെത്തി കര്‍ഷകരെ നീക്കി വാഹനം പോകാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്തു. സംഭവത്തില്‍ വാഹനം തടഞ്ഞതിനാണ് നിര്‍ദ്ധരായ കര്‍ഷകര്‍ക്കെതിരെ കേസെടുക്കാന്‍ നീക്കം നടക്കുന്നത്. അതേ സമയം ആദ്യം രാഷ്‌ട്രീയക്കാര്‍ ഇടപെട്ടാണ് കേസെടുക്കാതെ സംഭവം ഒഴുവാക്കിയത്.

ഉദ്യോഗസ്ഥര്‍ ക്യാരറ്റ് എടുക്കാന്‍ തയ്യാറാകാതെ വന്നതോടെ 5 രൂപയ്‌ക്ക് ഈ ക്യാരറ്റ് ഇരുവര്‍ക്കും വില്‍ക്കേണ്ടി വന്നു. 8 ചാക്കിലായി 390 കിലോയുടെ ക്യാരറ്റായിരുന്നു ഉണ്ടായിരുന്നത്. കര്‍ഷകര്‍ക്ക് ന്യായ വില ലഭിക്കാന്‍ വേണ്ടി തുടങ്ങിയ ഹോര്‍ട്ടികോര്‍പ്പ് പോലുള്ളവയുടെ അധികാരികളില്‍ നിന്ന് ഇത്തരം സംഭവങ്ങള്‍ തുടരുന്നതിനാല്‍ കര്‍ഷകരാകെ ധര്‍മ്മ സങ്കടത്തിലാണ്.  

സംഭവത്തില്‍ മേലധികാരികള്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണിവര്‍. തങ്ങള്‍ രാപകലില്ലാതെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പച്ചക്കറിക്ക് മുടക്ക് മുതല്‍ പോലും ലഭിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു.

എടുക്കാത്തത് സമയം വൈകിയതിനാല്‍ സമയം വൈകിയെത്തിയതിനാലാണ് ക്യാരറ്റ് എടുക്കാതിരുന്നതെന്ന് മൂന്നാറിലെ ഹോര്‍ട്ടികോര്‍പ്പിന്റെ ചുമതലയുള്ള ജിജോ രാധാകൃഷ്ണന്‍ ജന്മഭൂമിയോട് പറഞ്ഞു. 

പാല്‍രാജ് ഇടനിലക്കാരനാണ്, മുമ്പും ഇയാള്‍ ഇവിടെ പച്ചക്കറികള്‍ നല്‍കിയിട്ടുണ്ട്. വാഹനം തടയാന്‍ ശ്രമിച്ചപ്പോള്‍ പോലീസിന്റെ സഹായം തേടി. കേസെടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. സാധനം എടുക്കുമ്പോള്‍ ബില്‍ നല്‍കിയ ശേഷം കര്‍ഷകരുടെ അക്കൗണ്ടിലേക്ക്് നേരിട്ടാണ് പണം നല്‍കുന്നതെന്നും ഇതിന് ഇടനിലക്കാരില്ലെന്നും അദ്ദേഹം പറഞ്ഞു.  

Tags: krishiidukki
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

Kerala

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

Kerala

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

Idukki

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

പുതിയ വാര്‍ത്തകള്‍

നൈജീരിയയിൽ 17 കർഷകരെ തോക്കുധാരികൾ കൊലപ്പെടുത്തി : അക്രമം നടന്നത് വയലിൽ പണിയെടുക്കുന്നതിനിടെ

19 കേന്ദ്ര പരീക്ഷകളില്‍ വിജയം നേടിയ ചാരു പാണ്ഡെ; നിത്യാഭ്യാസി ആനയെ എടുക്കും

മീനാക്ഷി നടരാജന്‍ ആള് ചില്ലറക്കാരിയല്ല, മറച്ചുവെച്ചത് നാണം കെട്ട കേസ്, ന്യായീകരിക്കാന്‍ കെ.സി. വേണുഗോപാലും

ആഗ്രഹസാഫല്യത്തിനും, കാര്യസാദ്ധ്യത്തിനും വീട്ടിൽ തന്നെയുണ്ട് വഴി

സമുദ്രങ്ങളിൽ ഇന്ത്യയ്‌ക്ക് കാവൽ ഒരുക്കാൻ ഫ്രാൻസ് ഒപ്പം ചേരുന്നു ; സ്കോർപീൻ അന്തർവാഹിനികൾക്കായി 36,000 കോടി രൂപയുടെ പദ്ധതി

48 മണിക്കൂർ ഇന്ത്യ പരീക്ഷിച്ചത് മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ : ലക്ഷ്യം ഭേദിച്ചത് അതീവ കൃത്യതയോടെ : ലക്ഷ്യം വയ്‌ക്കുന്നത് എന്തെന്ന് പാക് മാധ്യമങ്ങൾ

ഇത് പഴയ ഇന്ത്യയല്ല…ഇന്ത്യന്‍ കപ്പല്‍ ആക്രമിച്ചതിനെ ന്യായീകരിച്ച യുഎസ് വിദേശകാര്യസെക്രട്ടറി മാര്‍കോ റൂബിയോയ്‌ക്ക് കണക്കിന് കൊടുത്ത് ജയശങ്കര്‍

‘ജയ് ശ്രീറാം’ വിളിച്ചതിന് പത്താം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് മുസ്ലീം സഹപാഠികൾ : കേൾവിശക്തിയ്‌ക്ക് തകരാർ ; ശരീരമാസകലം മുറിവുകൾ 

മതേതരരാകണമെന്ന് മുറവിളി കൂട്ടുന്നവർ കാണൂ ; ബംഗ്ലാദേശിൽ രാമന്റേതടക്കം 144 വിഗ്രഹങ്ങളും തകർക്കാൻ നീക്കം : സംഘടിക്കുന്നത് 5000 ത്തോളം ഇസ്ലാമിസ്റ്റുകൾ

മാധവിക്കുട്ടിയെ മതം മാറ്റിയത് ജമാ അത്തെ ഇസ്ലാമിയുടെ റിയാലു, ഏറ്റവും കൂടുതല്‍ അപമാനിക്കപ്പെട്ട് സമദാനി: വെളിപ്പെടുത്തി ബിജെപി നേതാവ് രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.