Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കോഴിക്കോട്  കോര്‍പറേഷന്‍ ഓഫീസ് പരിസരത്ത് മാലിന്യം കത്തിക്കുന്നു

തൊട്ടടുത്ത ഫ്‌ളാറ്റുകളിലെയും വീടുകളിലെയും താമസക്കാര്‍ക്ക് പുകശല്യം മൂലം താമസിക്കാന്‍ പറ്റാതെയായിരിക്കുന്നു. ഒരാഴ്ചയായി തുടര്‍ച്ചയായി മാലിന്യങ്ങള്‍ കത്തിച്ച് കൊണ്ടിരിക്കുകയാണ്. മാലിന്യങ്ങള്‍ കത്തിക്കുന്ന വിഷയം മേയറുടെയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെയും ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും കത്തിക്കല്‍ തുടരുകയാണെന്നാണ് ആരോപണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2020, 12:09 pm IST
in Kozhikode
കോഴിക്കോട് കോര്‍പറേഷന്‍ ഓഫീസ് പരിസരത്ത് മാലിന്യങ്ങള്‍ കത്തിക്കുന്നു

കോഴിക്കോട് കോര്‍പറേഷന്‍ ഓഫീസ് പരിസരത്ത് മാലിന്യങ്ങള്‍ കത്തിക്കുന്നു

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ ഓഫീസ് പരിസരത്ത് മാലിന്യങ്ങള്‍ കത്തിക്കുന്നു. കോര്‍പറേഷന്‍ പരിധിയിലെ കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നുള്ള മാലിന്യങ്ങളാണ് കോര്‍പറേഷന്‍ ഓഫീസ് കോമ്പൗണ്ടിന്റെ പിന്‍ഭാഗത്തെ ഒഴിഞ്ഞ സ്ഥലത്ത് കത്തിക്കുന്നത്. പെട്രോള്‍ ഉപയോഗിച്ചാണ് മാലിന്യങ്ങള്‍ കത്തിക്കുന്നത്. മാലിന്യങ്ങള്‍ കത്തിക്കുന്നതുമൂലമുണ്ടാകുന്ന പുകമൂലം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായി സമീപവാസികള്‍ ആരോപിക്കുന്നു.  തൊട്ടടുത്ത ഫ്‌ളാറ്റുകളിലെയും വീടുകളിലെയും താമസക്കാര്‍ക്ക് പുകശല്യം മൂലം താമസിക്കാന്‍ പറ്റാതെയായിരിക്കുന്നു. ഒരാഴ്ചയായി തുടര്‍ച്ചയായി മാലിന്യങ്ങള്‍ കത്തിച്ച് കൊണ്ടിരിക്കുകയാണ്.  മാലിന്യങ്ങള്‍ കത്തിക്കുന്ന വിഷയം മേയറുടെയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെയും ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും കത്തിക്കല്‍ തുടരുകയാണെന്നാണ് ആരോപണം.  

മാലിന്യങ്ങള്‍ കത്തിക്കുന്നതുമൂലമുണ്ടാകുന്ന പുക ശ്വസിച്ച് പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതായും പരാതിക്കാര്‍ പറയുന്നു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് വെച്ച് മാലിന്യങ്ങള്‍ കത്തിക്കുന്നത് അവസാനിപ്പിക്കണമെന്നും സമീപവാസികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും പ്രദേശവാസികള്‍ പറയുന്നു.  മറ്റു പ്രദേശങ്ങളില്‍ കൊണ്ടുപോയി കത്തിക്കാന്‍ കഴിയാത്തതിനാലാണ് ഇവിടെവെച്ച് മാലിന്യങ്ങള്‍ കത്തിക്കുന്നതെന്നാണ് ശുചീകരണ വിഭാഗം ജീവനക്കാര്‍ പറയുന്നത്.  

കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നുള്ള മാലിന്യങ്ങളാണ് ഇവിടെ കത്തിക്കുന്നതെന്ന് കോര്‍പേറഷന്‍ ആരോഗ്യ സ്റ്റാന്റിംഗ്  കമ്മറ്റി ചെയര്‍മാന്‍ കെ.വി. ബാബുരാജ് പറഞ്ഞു. കോവിഡ് പ്രോട്ടോകള്‍ അനുസരിച്ചാണ് ഇത് ചെയ്യുന്നത്. ഈ മാലിന്യങ്ങള്‍ കുഴിച്ചിടുകയോ കത്തിച്ചുകളയുകയോ ചെയ്യണം. കുഴിച്ചിടാന്‍ സ്ഥലം ഇല്ലാത്തതുകൊണ്ടാണ് കത്തിച്ചുകളയുന്നത്. മറ്റു സ്ഥലങ്ങളില്‍ കൊണ്ടുപോയി കത്തിക്കാനാവാത്തതിനാലാണ് കോര്‍പറേഷന്റെ സ്ഥലത്ത് കത്തിക്കുന്നത്. മറ്റുസ്ഥലങ്ങള്‍ നോക്കിയെങ്കിലും അതൊന്നും ശരിയായില്ല. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഇന്‍സിനേറ്റര്‍ ഉപയോഗപ്പെടുത്താനാവുമോ എന്ന് പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു

്

Tags: kozhikodeWastecorporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Kerala

കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട; ഒരു കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം
Kerala

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.
Kerala

ഠേംഗ്ഡിജി തൊഴിലാളി പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ; സുരേഷ് ജോഷി ഉദ്ഘാടനം ചെയ്യും

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.
Main Article

തൊഴില്‍ നിപുണരെ സൃഷ്ടിക്കാന്‍ ബിഎംഎസ്

പുതിയ വാര്‍ത്തകള്‍

മഴ മുന്നറിയിപ്പ് : സംസ്ഥാനത്ത് 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

എ​സ്ഐ​ആ​ർ മൂ​ന്നാം ഘ​ട്ടം പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

മുഖ്യമന്ത്രി പ്രഖ്യാപനത്തെ തുടര്‍ന്ന് പടക്കം പൊട്ടിച്ചതിലൂടെ ആല്‍മരത്തിന് തീപിടിച്ചു

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാണ് എം എൽ ഏമാരും , എസ് എൻ ഡി പിയും, എൻ എസ് എസ്സും ; പരിഹസിച്ച് പി സി ജോർജ്

സതീശൻ കസേരയിൽ ഇരിക്കും മുമ്പേ തെരുവിൽ വിളയാടി ലീഗ്; സാംസ്കാരിക കേരളം ഭയപ്പെട്ടത് സംഭവിക്കുന്നു: എൻ .ഹരി

കേരള മണ്ണിലെ നിയമങ്ങൾ ഇനി ലീഗ് പറയും; വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കുമെതിരെ മുസ്ലീം ലീഗിന്റെ പ്രകോപന മുദ്രാവാക്യം

മോ​ഹൻലാലിന്റെ മകൻ കീറിയ ഷർട്ട് ഒക്കെയിട്ട് മുടിയൊക്കെ നീട്ടി നിലത്തിരിക്കുന്നു;ആർക്കും വിശ്വസിക്കാനായില്ല

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

വക്കീൽ വേഷത്തിൽ ഹൈക്കോടതിയിലെത്തി മമത ; രാജ്യത്ത് ഇതു പോലെ മറ്റൊരു നേതാവില്ലെന്ന് ടി എം സി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.