Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കൈവിട്ട കളിയുമായി തൈക്കാട് മാതൃശിശു ചികിത്സാ കേന്ദ്രം

ഏറ്റവും അധികം ശ്രദ്ധ വേണ്ട പ്രസവ ചികിത്സാ കേന്ദ്രത്തില്‍ നിസംഗതയോടെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്നാണ് ആക്ഷേപം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2020, 12:05 pm IST
in Thiruvananthapuram

തിരുവനന്തപുരം: തൈക്കാട് മാതൃശിശു ചികിത്സാ കേന്ദ്രത്തില്‍ പ്രസവ ചികിത്സയ്‌ക്കെത്തിയവരും കൂട്ടിരിപ്പുകാരും ജീവനക്കാരും ആശങ്കയിലാണ്. ഏറ്റവും അധികം ശ്രദ്ധ വേണ്ട പ്രസവ ചികിത്സാ കേന്ദ്രത്തില്‍ നിസംഗതയോടെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്നാണ് ആക്ഷേപം. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാതെയുള്ള ആശുപത്രി അധികൃതരുടെ നടപടികള്‍ കൈവിട്ടകളിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

 കഴിഞ്ഞ ദിവസങ്ങളില്‍ പ്രസവ ചികിത്സയ്‌ക്കെത്തിയവര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് ഇവിടെ ചികിത്സയ്‌ക്ക് എത്തിയവരും കൂട്ടിരിപ്പുകാരും ജീവനക്കാരും ആശങ്കയിലായത്. അതിനിടെ ഇന്നലെ വീണ്ടും ഒരാള്‍ക്ക് കൂടി രോഗബാധ ഉണ്ടായി എന്ന വാര്‍ത്തയും പുറത്തുവന്നു. ഇത് അറിഞ്ഞതോടെ ഇവിടത്തെ രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും അത്യന്തം ആശങ്കയിലാണ്. ഇതുവരെ കൊവിഡ് രോഗബാധയുണ്ടായി എന്നതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായില്ലെങ്കിലും ഇവിടത്തുകാരുടെ ആശങ്കയേറുകയാണ്.  

കൊവിഡ് ചികിത്സ കേന്ദ്രമാക്കിയതിനെ തുടര്‍ന്ന് ഫോര്‍ട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് തൈക്കാട് മാതൃശിശു ആശുപത്രിയിലേക്ക് മാറ്റിയ ഗര്‍ഭിണികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് എന്നാണ് പറയുന്നത്. ആന്റിജന്‍ പരിശോധന നടത്തി നെഗറ്റീവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് തൈക്കാട് മാതൃശിശു ആശുപത്രിയിലേക്ക് ഇവരെ മാറ്റിയത്. തൈക്കാട് ആശുപത്രിയില്‍ എത്തിച്ച് രണ്ടുദിവസം കഴിഞ്ഞാണ് ഇവരുടെ സ്രവ പരിശോധനഫലം പോസിറ്റീവായത്. ഇവരെ പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി എന്നാണ് പറയുന്നത്. ഇതിനുമുമ്പും ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായതായി സമീപവാസികള്‍ പറയുന്നു. പ്രസവ ശേഷം പേവാര്‍ഡില്‍ കഴിഞ്ഞ ഒരാള്‍ക്കും കൊവിഡ് പോസിറ്റീവായി എന്നാണ് പറയപ്പെടുന്നത്. ഈ സംഭവവും ആശുപത്രി അധികൃതര്‍ പുറത്തറിയിക്കാതെ മറച്ചുവച്ചു എന്നാണ് നാട്ടുകാര്‍ ആക്ഷേപം ഉന്നയിക്കുന്നത്. ഇതിനെല്ലാം ആശുപത്രി അധികൃതര്‍ കൃത്യമായ വിശദീകരണം നല്‍കാത്തതാണ് ആശങ്ക ജനിപ്പിക്കുന്നത്.

കൃത്യമായ പരിശോധനകളോ നിരീക്ഷണമോ കൂടാതെ ചികിത്സയ്‌ക്കെത്തുന്നവരെ പ്രവേശിപ്പിക്കുന്നുവെന്നും ജീവനക്കാര്‍ക്ക് വേണ്ടത്ര സുരക്ഷ ഒരുക്കുന്നില്ലെന്നുമാണ് ആരോപണം ഉയരുന്നത്. ചികിത്സയ്‌ക്ക് എത്തുന്നവരെ പ്രത്യേകിച്ച് കണ്ടയിന്‍മെന്റ് സോണുകൡ നിന്ന് വരുന്നവരെ പോലും പ്രത്യേകം നിരീക്ഷിച്ച് കൃത്യമായ പരിശോധനകള്‍ക്ക് വിധേയമാക്കുന്നില്ല. ഏറ്റവുമധികം ശ്രദ്ധവേണ്ട സ്ഥലമാണ് പ്രസവ ചികിത്സാ കേന്ദ്രം. അവിടെ ഒരു തരത്തിലുള്ള വീഴ്ചകളും വരാതെ നോക്കേണ്ട കടമ ഇവിടത്തെ അധികാരികള്‍ക്ക് ഉണ്ട്.  ചികിത്സയ്‌ക്കായി ഇവിടെയെത്തുന്നവരുടെ ഭയാശങ്കകള്‍ ദൂരീകരിക്കേണ്ട നടപടികള്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags: hospitalmotherbaby
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്മയേയും മകനേയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

Kerala

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

Kerala

മറവി രോഗമുള്ള അച്ഛൻ അമ്മയെ ബസ് സ്റ്റാൻഡിൽ വച്ച് മറന്നു; വിവരമറിഞ്ഞ് മകനെത്തി കൂട്ടിക്കൊണ്ടു പോയി

India

അമ്മയെ പരിചരിച്ച് മടുത്തു; കെട്ടിടത്തിന് മുകളിൽനിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി മകൻ, ക്രൂരകൃത്യം ബെംഗളുരുവിൽ

പുതിയ വാര്‍ത്തകള്‍

സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ കമാൻഡർ ഗ്രാൻഡ് ക്രോസ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

നയതന്ത്രചർച്ചകൾ ഫലം കണ്ടു : ചോള രാജവംശത്തിലെ ചെമ്പുതകിടുകൾ മോദിയ്‌ക്ക് തിരിച്ചുനൽകി നെതർലാൻഡ്‌സ് ; ഇനി ലക്ഷ്യം ഭോജ്ശാലയുടെ വാഗ്ദേവതാ വിഗ്രഹം

ബംഗാളില്‍ അനധികൃത നിര്‍മ്മാണത്തിനെതിരെ ബുള്‍ഡോസര്‍, കല്ലേറുമായി തൃണമൂല്‍ ഗുണ്ടകള്‍, അരമണിക്കൂറിനകം അടിച്ചൊതുക്കി പൊലീസ്

‘കൊടുങ്കാറ്റിന് മുമ്പത്തെ ശാന്തത’: ഇറാനെതിരെ പുതിയ ആക്രമണങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ട്രംപിന്റെ പുതിയ പോസ്റ്റ്

നരേന്ദ്രമോദിയുടെ വിമാനത്തിന് സ്വീഡീഷ് വ്യോമസേനയുടെ അകമ്പടി : അണിനിരന്നത് ഗ്രിപ്പൻ യുദ്ധവിമാനങ്ങൾ ; മോദിയെ സ്വീകരിക്കാൻ നേരിട്ടെത്തി രാഷ്‌ട്രത്തലവൻ

വിജയിനെപ്പോലെ ഒറ്റയ്‌ക്ക് മത്സരിക്കാത്തത് രാഷ്‌ട്രീയത്തില്‍ സുസ്ഥിരത പ്രധാനമെന്നതിനാല്‍: പവന്‍ കല്യാണ്‍

ബലി പെരുന്നാള്‍ മേയ് 28ന്, ഗള്‍ഫില്‍ 27ന്

കെ മുരളീധരനെ അനുനയിപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം, ചോദിച്ച വകുപ്പുകള്‍ നല്‍കും

കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചതില്‍ ദുരൂഹത, ഭര്‍ത്താവിന് മറ്റൊരു ബന്ധം ഉണ്ടെന്ന് ആരോപണം

കോഴിക്കോട് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.