Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

മുകുന്ദന്റെ ദുഖത്തിന് അറുതിയില്ല

മുകുന്ദന്റെ ദുഖത്തിന് അറുതിയില്ല. തിരുനെല്ലി പഞ്ചായത്തിലെ ബേഗൂര്‍ കാട്ടുനായ്‌ക്കകോളനിയിലെ മുകുന്ദന്റെ ദുരിതമകറ്റാന്‍ അധികാരികള്‍ കണ്ണു തുറക്കണം. ജീപ്പ് അപകടത്തില്‍പ്പെട്ട് നട്ടെല്ല് തകര്‍ന്ന് കഴിഞ്ഞ 11 വര്‍ഷമായി മുകുന്ദന്‍ കിടപ്പിലാണ്. മുകുന്ദന്റെ ജീവിതത്തിലെ കറുത്ത ദിനമാണ് 2009 ഫെബ്രവരി പത്ത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2020, 11:32 am IST
in Wayanad
മുകുന്ദന്‍

മുകുന്ദന്‍

തിരുനെല്ലി: മുകുന്ദന്റെ ദുഖത്തിന് അറുതിയില്ല. തിരുനെല്ലി പഞ്ചായത്തിലെ ബേഗൂര്‍ കാട്ടുനായ്‌ക്കകോളനിയിലെ മുകുന്ദന്റെ ദുരിതമകറ്റാന്‍ അധികാരികള്‍ കണ്ണു തുറക്കണം.  ജീപ്പ് അപകടത്തില്‍പ്പെട്ട് നട്ടെല്ല് തകര്‍ന്ന് കഴിഞ്ഞ 11 വര്‍ഷമായി മുകുന്ദന്‍ കിടപ്പിലാണ്. മുകുന്ദന്റെ ജീവിതത്തിലെ കറുത്ത ദിനമാണ് 2009 ഫെബ്രവരി പത്ത്. 

വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടിയില്‍ നടക്കുന്ന ഇക്കോ ഡെവലപ്പ്‌മെന്റ് യോഗത്തില്‍ പങ്കെടുക്കുവാന്‍ അസിസ്റ്റന്റ് വൈല്‍ഡ് വാര്‍ഡന്റെ ഓഫിസിലെ ഫോറസ്റ്റര്‍ വിനോദ്കുമാറിന്റെ ജീപ്പില്‍ യാത്ര ചെയ്യുമ്പോളാണ് നായ്‌ക്കട്ടി പാലത്തിന് സമീപത്ത് വെച്ച് ജീപ്പ് മറിയുന്നത്. ബേഗുര്‍ കോളനിയിലെ മാസ്തി, വിനോദ് എന്നിവര്‍ അപകടത്തില്‍ മരിക്കുകയും 12 പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു. 

മുകുന്ദന്റ നട്ടെല്ല് തകര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജുകളില്‍ മാസങ്ങള്‍ നീണ്ട ചികില്‍സ നടത്തിയെങ്കിലും  മുകുന്ദന് എണീറ്റിരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്.  ഭക്ഷണം കഴിക്കണമെങ്കില്‍ ഭാര്യ ബിന്ദു ഭക്ഷണം വാരി കൊടുക്കണം. അതു കൊണ്ട് തന്നെ ബിന്ദുവിന് കൂലി പണിക്ക് പോലും പോകുവാന്‍ കഴിയില്ല. വനം വകുപ്പില്‍ നിന്നും കാര്യമായ ഒരു ധനസഹായവും ഇതുവരെ ലഭിച്ചിട്ടില്ല.  

പലതവണ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫിസില്‍ ബിന്ദു ഭര്‍ത്താവിന്റെ അവസ്ഥ അറിയിച്ചെങ്കിലും അധികാരികള്‍ മുഖം തിരിക്കുകയാണ് ചെയ്തത്. അപകടത്തില്‍പ്പെട്ട ജീപ്പ് പോണ്ടിച്ചേരി രജിട്രേഷനുള്ള വാഹനത്തിന് രേഖകള്‍ കൃത്യമല്ലത്തിനാല്‍ ഇന്‍ഷുറന്‍സ് അനുകുല്യവും ലഭിച്ചില്ല. കേസ് നടത്തിയ അഭിഭാഷകന്‍ ചികില്‍സ രേഖകള്‍ അടക്കം കേസിന്റെ ആവശ്യത്തിന് കൊണ്ടു പോയെങ്കിലും ഒരു നടപടിയും ഉണ്ടായിെല്ലന്നും രേഖകള്‍ തിരികെ ചോദിച്ചിട്ടും തന്നില്ലെന്നും ബിന്ദു പറഞ്ഞു.  

മഴ പെയ്താല്‍ നനയാതെ കിടക്കാന്‍ വീടു പോലുമില്ലാത്ത സ്ഥിതിയാണ് ഇവരുടെതേത്. ഇടയ്‌ക്ക് പെയിന്‍ ആന്റ് പാലിയേറ്റിവ് പ്രവത്തകര്‍ എത്തി മൂത്രം പോകുന്നതിനുള്ള ട്യൂബ് മാറ്റി നല്‍കും. പലരും ചെയ്യുന്ന ചെറിയ സഹായമാണ് ഇവരുടെ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്. അധികാരികള്‍ ഇടപ്പെട്ട് തന്റെ ദുരിതത്തിന് പരിഹാരമാക്കുമെന്ന് പ്രതിക്ഷയിലാണ് മുകുന്ദനും കുടുംബവും കഴിയുന്നത്. 

Tags: വയനാട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി

Kerala

മിന്നുമണിക്ക് ആദരവുമായി ജന്മനാട്; മൈസൂര്‍ ജംഗ്ഷന്‍ ഇനി മിന്നുമണി ജംഗ്ഷന്‍

Kerala

മഴ: വയനാട് ജില്ലയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

India

മോദി പരാമര്‍ശം അനുകൂല വിധി തന്നില്ലെങ്കില്‍ ജനപ്രതിനിധിയായ താനില്ലാതെ വയനാട്ടിലെ ജനങ്ങള്‍ വല്ലാതെ കഷ്ടപ്പെടുമെന്ന് രാഹുല്‍ ഗാന്ധി

Kerala

നിലമ്പൂരില്‍ ഗോത്രജനതയുടെ സമരം: ഇവിടെ ഒരു സര്‍ക്കാരുണ്ടോ? അന്‍വര്‍ ഞങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ല

പുതിയ വാര്‍ത്തകള്‍

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.