Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൃതദേഹത്തെ അപമാനിച്ച സഭയ്‌ക്ക് കുഴപ്പമില്ല; കോളനി നിവാസികളെ പറ്റിച്ച വാസവനും മിടുക്കന്‍; ജനങ്ങള്‍ക്കൊപ്പം നിന്ന ബിജെപി കൗണ്‍സിലര്‍ക്കെതിരെ കേസ്

മൃതദേഹം സംസ്‌ക്കരിക്കുന്നതുകൊണ്ട് കോവിഡ് പകരില്ലെന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും നാട്ടുകാര്‍ക്ക് ബോധ്യപ്പെട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2020, 01:06 pm IST
in Kerala

കോട്ടയം: കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നട്ടപാതിരയ്‌ക്ക് സംസ്‌കരിച്ചത് വിവാദമാകുന്നു. സി എസ് ഐ സഭാംഗമായ ചുങ്കം നടുമാലില്‍ ഔസേപ്പ് ജോര്‍ജിന്റെ മൃതദേഹമാണ് സംസ്‌കരിച്ചത്. മുട്ടമ്പലം ശ്മശാനത്തില്‍ വന്‍ പൊലീസ് സന്നാഹത്തോടെയായിരുന്നു സംസ്‌കാരം നടത്തിയത്.  ഔസേപ്പ് ജോര്‍ജിനെ പള്ളി സെമിത്തേരിയില്‍ സംസ്‌ക്കരിക്കാതെ മുട്ടമ്പലത്തെ നഗരസഭാ ശ്മശാനത്തില്‍ അടക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. സിഎംഎസ് കോളേജ് ഉള്‍പ്പെടെ പ്രമുഖ സ്ഥാപനങ്ങളും നിരവധി പള്ളികളും ഉള്ള കോട്ടയത്തെ പ്രധാന സഭയാണ് സി എസ് ഐ. സഭാംഗമായ ഓസേഫിനെ ചാലുകുന്ന് സിഎസ്‌ഐ സെമിത്തേരിയിലാണ് അടക്കേണ്ടത്. എന്നാല്‍ കോവിഡ് മരണമായതിനാല്‍ സെമിത്തേരിയില്‍ ശവം കയറ്റില്ലന്ന പള്ളി അധികൃതര്‍ നിലപാടെടുത്തു. ഔസേഫ് ജോര്‍ജ്ജ്  പെന്തക്കോസ്ത സഭയില്‍ ചേര്‍ന്നിരുന്നു എന്നാണ് സി എസ് ഐ സഭാ നേതൃത്വം വിശദീകരിക്കുന്നത്. തുടര്‍ന്ന് മുട്ടമ്പലത്തെ നഗരസഭാ ശ്മശാനത്തില്‍ അടക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. കളക്ട്രേറ്റിനു സമീപം റയില്‍വേ പുറംപോക്കിനടുത്താണ് ശ്മശാനം. 50 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന അംബേദ്ക്കര്‍ കോളനിയിലുടെയാണ് ശ്മശാനത്തിലേയ്‌ക്കുള്ള വഴി.

കോവിഡ് മൂലം മരിച്ചയാളെ പള്ളിയില്‍ അടക്കാതെ ശ്മശാനത്തിലേക്ക് കൊണ്ടുവരുന്നതിനെ കോളനി നിവാസികള്‍ എതിര്‍ത്തു. സ്ത്രീകളടക്കം കോളനി നിവാസികള്‍ ശ്മശാനത്തിലേക്കുള്ള വഴി മുളകൊണ്ട് കെട്ടിയടച്ച് റോഡില്‍ കുത്തിയിരുന്നു. സ്ഥലം കൗണ്‍സിലറും ബിജെപി നേതാവുമായ ടി എന്‍ ഹരികുമാര്‍, എംഎൽഎ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ എന്നിവര്‍ സ്ഥലത്തെത്തി കോളനി നിവാസികളോട് ചര്‍ച്ച നടത്തി. നഗരത്തിലെ ശ്മശാനത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്. ശ്മശാനത്തിനു സമീപം വീടുകളുണ്ട് എന്നതാണ് പ്രധാന ആശങ്ക. മൃതദേഹം സംസ്‌കരിക്കാന്‍ പളളിയുടെ സ്ഥലമുണ്ടായിട്ടും ഇവിടേക്കു കൊണ്ടുവന്നതില്‍ ദുരൂഹതയുണ്ടെന്നും അവര്‍ പറഞ്ഞു.

മൃതദേഹം സംസ്‌ക്കരിക്കുന്നതുകൊണ്ട് കോവിഡ് പകരില്ലെന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും നാട്ടുകാര്‍ക്ക് ബോധ്യപ്പെട്ടില്ല. എങ്കില്‍ സെമിത്തേരിയില്‍ അടക്കിയാല്‍ പോരെ എന്ന ചോദ്യത്തിന് നേതാക്കള്‍ക്ക് ഉത്തരം മുട്ടി. പ്രതിഷേധക്കാരുമായി നാലുമണിക്കൂറിലേറെ സമയം നടത്തിയ ചര്‍ച്ചകള്‍ക്കും അനുനയ നീക്കങ്ങള്‍ക്കുമൊടുവില്‍ സംസ്‌കാരം മാറ്റിവെക്കാന്‍ തീരുമാനിച്ചു. മൃതദേഹം സംസ്‌കരിക്കാന്‍ മറ്റൊരു ഉചിതസ്ഥലം ജില്ല ഭരണകൂടം കണ്ടെത്തുമെന്ന് എം.എല്‍.എ അറിയിക്കുകയും ചെയ്തു. നേതാക്കളും അധികൃതരും മടങ്ങി. എന്നാല്‍ രാത്രി 12 മണിയോടെ 300 ഓളം പോലീസുകാരുടെ അകമ്പടിയോടെ മൃതദേഹം കൊണ്ടുവന്നു. മതാചാരം ഒന്നുമില്ലാതെ ദഹിപ്പിച്ചു.

സംഭവത്തില്‍ രാഷ്‌ട്രീയവും മതവും ചേര്‍ക്കാനുള്ള ശ്രമത്തിലാണ് സിപിഎം. കോളനി നിവാസികള്‍ക്കൊപ്പം നിലകൊണ്ടതിന് സ്ഥലം കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലംഘിച്ചതിനും പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയതിനുമാണ് കേസ്.

സെമിത്തേരിയില്‍ കയറ്റാതെ മൃതദേഹത്തോട് അനാദരവ് കാട്ടിയ സഭാ അധികൃതര്‍ക്കെതിരെ നടപടി എടുക്കാതെ ബിജെപി നേതാവിനെതിരെ കേസ്സെടുത്തത് വിഷയത്തെ വര്‍ഗ്ഗിയമായി മുതലെടുക്കുകയാണ് സിപിഎം. ഹരിക്കും 10 കോളനി നിവാസികള്‍ക്കും എതിരായിട്ടാണ് കേസ്. ജനങ്ങള്‍ക്കൊപ്പം നിന്നതിന് ജയിലില്‍ പോകാന്‍ മടിയില്ലന്ന് ഹരികുമാര്‍ പ്രതികരിച്ചു. ജനങ്ങളെ പറഞ്ഞു പറ്റിക്കുന്ന പരിപാടി അധികനാള്‍ നീളില്ലെന്നും അദ്ദേഹം പറഞ്ഞു.

അനാവശ്യ സമരത്തിലേക്ക് മുട്ടമ്പലം നിവാസികളെ തള്ളിവിടാന്‍ ബിജെപിയും കോണ്‍ഗ്രസും നടത്തിയത് നാണംകെട്ട കുപ്രചരണമെന്നായിരുന്നു വി എന്‍ വാസവന്റെ പ്രതികരണം. 

Tags: bjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

Kerala

ശബരീനാഥിനെ മുഖ്യമന്ത്രി സതീശന്റെ ഓഫീസിലേക്ക് ഉന്നത പദവിയുമായി പോയാല്‍ തിരു. കോര്‍പറേഷനില്‍ ബിജെപി കേവലഭൂരിപക്ഷം നേടും

Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്ന റിയാസിന്റെ ശബ്ദവും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളുടെ ശബ്ദവും ഒരേ പോലെ : അനൂപ് ആന്റണി

India

അഴിമതി, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ കർശന നടപടി ആരംഭിച്ചു , കുറ്റവാളികളെ തിരഞ്ഞ് പിടിച്ച് ശിക്ഷിക്കും ; മുന്നറിയിപ്പുമായി സുവേന്ദു അധികാരി 

India

‘ബിജെപി ഭരണഘടനാ പരിധിക്കുള്ളിൽ പ്രവർത്തിക്കണം’: സുവേന്ദു സർക്കാരിന്റെ കൈയേറ്റ വിരുദ്ധ ബുൾഡോസർ നടപടിയിൽ രാജ എന്തിന് രോഷം പ്രകടിപ്പിക്കണം ?

പുതിയ വാര്‍ത്തകള്‍

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി, കിഫ്ബി മുന്‍ സിഇഒ  കെ.എം.എബ്രഹാമിനെതിരായ കേസില്‍ ഇടപെട്ടെന്ന് ആരോപണം

ഓപ്പറേഷൻ സിന്ദൂറിന് മറുപടിയായി ഇന്ത്യയുടെ ‘ഇല്ലാത്ത’ വ്യോമതാവളങ്ങൾ തകർത്തെന്ന് അവകാശവാദം; പാകിസ്താന് സ്വന്തം നാട്ടിൽ തന്നെ ട്രോൾ

കൊട്ടാരക്കരയിൽ കുടുംബവഴക്കിനിടെ മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി ഭർതൃപിതാവ്

സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ജനകീയ സമരസമിതി

ഭരണം മാറിയത് ഓർത്തില്ല ; വീടിനുള്ളിൽ സെക്സ് റാക്കറ്റ് നടത്തിയ ടിഎംസി കൗൺസിലറെ നാട്ടുകാർ പിടികൂടി തല്ലിച്ചതച്ചു

ആലുവയിൽ വൻ കഞ്ചാവ് വേട്ട : മലയാളിയടക്കം ആറ് ബംഗാൾ സ്വദേശികൾ പിടിയിൽ

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

അനവസരത്തില്‍ ജാതിവാലുകള്‍ മുളയ്‌ക്കുന്നത് കോണ്‍ഗ്രസിന് നല്ലതല്ല, വി ഡി സതീശനെ പരോക്ഷമായി വിമര്‍ശിച്ച് ജിന്റോ ജോണ്‍

ബിജെപി മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി ബംഗാളില്‍ അധികാരത്തില്‍ വന്ന ശേഷം സുവേന്ദു അധികാരി ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്നു (ഇടത്ത്) ശ്യാമപ്രസാദ് മുഖര്‍ജി (വലത്ത്)

സമ്പന്നജീവിതം ഉപേക്ഷിച്ച് നെഹ്രുവിന്റെ മുസ്ലിംപ്രീണനത്തിനെതിരെ മരിയ്‌ക്കും വരെ പൊരുതി;സുവേന്ദു അധികാരി മാലയിട്ട് ആദരിച്ച ശ്യാമപ്രസാദ് മുഖര്‍ജി ആരാണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.