Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാര്‍ട്ടി ഗ്രാമങ്ങളില്‍ ശ്മശാന മൂകത; വിഎസ്സിന് മൗനം; അണികള്‍ക്ക് അമ്പരപ്പ്; നേതാക്കള്‍ക്ക് ചങ്കിടിപ്പ്

അവതാരകരുടെ ഇടപെടലുകളും ഉപചോദ്യങ്ങളും ഉയരുമ്പോള്‍ ഭീഷണിയും തകര്‍ക്കുത്തരങ്ങളും. ശരിയാംവണ്ണം മറുപടി നല്‍കാതെ പലപ്പോഴും എസി സ്റ്റുഡിയോയിലിരുന്ന് വിയര്‍പ്പ് തുടക്കുന്നതും കാണാന്‍ കഴിയുന്നു. സിപിഎമ്മിനെ പ്രതിനിധാനം ചെയ്ത് ചാനല്‍ ചര്‍ച്ചയ്‌ക്ക് ഇപ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ ചെല്ലുന്നേതയില്ല. യുവ നേതാക്കളില്‍ എതിരാളികളെ നിഷ്പ്രഭമാക്കുന്നവരാണ് എം.ബി. രാജേഷും എം. സ്വരാജും എം.എ. റഹീമും ഷംസീറുമൊക്കെ. അവരുടെ ഇപ്പോഴത്തെ അവസ്ഥയാണ് ദയനീയം.

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Jul 14, 2020, 07:28 pm IST
inKerala

തിരുവനന്തപുരം: ഭരണത്തിന്റെ സകല മേഖലകളിലും ‘അവതാരങ്ങള്‍’ ആടിത്തിമര്‍ത്തു. അപ്രതീക്ഷിതമായ ഈ വിവരങ്ങള്‍ ഒന്നൊന്നായി പുറത്തുവരുന്നു. ഭരണമുന്നണിയുടെ പ്രത്യേകിച്ചും സിപിഎമ്മിന്റെ അണികളാകെ അമ്പരപ്പിലായിരിക്കുന്നു. പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും ശ്മശാന മൂകതയാണ്. യുഡിഎഫ് ഭരണാഭാസങ്ങള്‍ക്കെതിരെ നാടെങ്ങും മാത്രമല്ല നിയമസഭയിലുമെല്ലാം പോരടിച്ച് നേടിയതാണ് ഇടത് ഭരണം. ആ ആഭാസം ഇടത് ഭരണത്തിലും ആവര്‍ത്തിച്ചതിന്റെ നേര്‍തെളിവുകളാണ് പൊതുസമൂഹത്തിലുള്ളത്. ഇതൊക്കെ ചാനലുകളില്‍ ചര്‍ച്ചയാകുമ്പോള്‍ പല ചാനലുകളിലും സിപിഎം പ്രതിനിധികള്‍ പോകുന്നേയില്ല. പോകുന്നവരാകട്ടെ പ്രതികരിക്കുന്നത് ചങ്കിടിപ്പോടെ.

അവതാരകരുടെ ഇടപെടലുകളും ഉപചോദ്യങ്ങളും ഉയരുമ്പോള്‍ ഭീഷണിയും തകര്‍ക്കുത്തരങ്ങളും. ശരിയാംവണ്ണം മറുപടി നല്‍കാതെ പലപ്പോഴും എസി സ്റ്റുഡിയോയിലിരുന്ന് വിയര്‍പ്പ് തുടക്കുന്നതും കാണാന്‍ കഴിയുന്നു. സിപിഎമ്മിനെ പ്രതിനിധാനം ചെയ്ത് ചാനല്‍ ചര്‍ച്ചയ്‌ക്ക് ഇപ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ ചെല്ലുന്നേതയില്ല. യുവ നേതാക്കളില്‍ എതിരാളികളെ നിഷ്പ്രഭമാക്കുന്നവരാണ് എം.ബി. രാജേഷും എം. സ്വരാജും എം.എ. റഹീമും ഷംസീറുമൊക്കെ. അവരുടെ ഇപ്പോഴത്തെ അവസ്ഥയാണ് ദയനീയം.

മുഖ്യമന്ത്രിയുടെ ഓഫീസ് ചളമാക്കുകയും അസാന്മാര്‍ഗിക അവതാരങ്ങള്‍ക്ക് മന്ത്രി മന്ദിരങ്ങളില്‍ കയറി ഇറങ്ങാന്‍ അവസരമൊരുക്കുകയും ചെയ്ത ശിവശങ്കറിനെ കുറിച്ച് പറയുമ്പോള്‍ യുവനേതാക്കള്‍ക്ക് കലികയറും. വലിയ വിമര്‍ശനങ്ങളാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കുമെതിരെ ഉയരുന്നത്. തെരുവിലാണെങ്കില്‍ സമരങ്ങളുടെ വേലിയേറ്റമാണ്. എന്നിട്ടും സ്വര്‍ണക്കടത്തിനും അതിലെ പ്രതിനിധികള്‍ക്കും ഒത്താശ ചെയ്തതിനെക്കുറിച്ച് എന്തെങ്കിലുമൊരു പ്രതികരണം വി.എസ്. അച്യുതാനന്ദനില്‍ നിന്ന് ഉയരുമെന്ന് പ്രതീക്ഷിച്ചതാണ്. പക്ഷേ അദ്ദേഹമാകട്ടെ തികഞ്ഞ മൗനത്തിലുമാണ്.

ഒരു ഭരണത്തിലും നടക്കാന്‍ പാടില്ലാത്ത പോക്കണക്കേടാണ് ശിവശങ്കറും സ്വപ്‌ന സുരേഷും അവരുടെ കിങ്കരന്മാരുമെല്ലാം ചേര്‍ന്ന് നടത്തിയത്. എയര്‍പോര്‍ട്ടിലെ സ്വര്‍ണ കടത്ത് അന്വേഷിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യേണ്ടത് കസ്റ്റംസാണെന്ന നിലപാട് ശരി. അവരത് ചെയ്യട്ടെ. എന്നാല്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഓഫീസിലെ മറ്റ് ചിലരും കസ്റ്റംസുകാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണമുണ്ടല്ലൊ. അങ്ങനെ സംഭവിച്ചോ എന്ന് പരിശോധിക്കേണ്ടതും കസ്റ്റംസാണോ? എല്ലാം കസ്റ്റംസും എന്‍ഐഎയും അന്വേഷിക്കട്ടെ എന്ന നിലപാട് നന്നായി. പക്ഷേ ആക്ഷേപം പേറുന്നവരെ മാറ്റിനിര്‍ത്താനെങ്കിലും തയാറാകേണ്ടെ എന്ന സംശയമാണ് സമൂഹത്തില്‍ ആകെ ഉയരുന്നത്.

പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നു എന്നാണ് ആരോപണം. തീ ഇല്ലാതെ പുകയുണ്ടാകുമോ? യഥാര്‍ത്ഥത്തില്‍ ഗീബല്‍സിനെപ്പോലെ പെരുമാറുന്നത് സിപിഎം ജിഹ്വകളാണ്. കസ്റ്റംസിനെ സ്വാധീനിക്കാന്‍ ബിഎംഎസ് നേതാവ് ശ്രമിച്ചെന്നും പ്രതി സന്ദീപ് നായര്‍ ബിജെപിയെന്നും നിരന്തരം പ്രചരിപ്പിക്കുന്നത് അതിന്റെ ഭാഗമാണ്. പ്രതികള്‍ക്ക് അന്വേഷണ ഏജന്‍സികളുടെ സമീപനം മൃദുലപ്പെടുമെങ്കില്‍ അതാവട്ടെ എന്ന് കരുതിക്കാണും. രാഷ്‌ട്രീയമോ മതമോ നോക്കി നിലപാട് മൃദുവാക്കുന്നതും കടുപ്പിക്കുന്നതും ഇന്നത്തെ കേന്ദ്ര ഭരണത്തില്‍ നടക്കില്ലെന്ന് തിരിച്ചറിയാത്തതാണ് തെറ്റ്.

Tags: വിഎസ് അച്യുതാനന്ദന്‍cpimസ്വര്‍ണകടത്ത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.