Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാര്‍ട്ടി ഗ്രാമങ്ങളില്‍ ശ്മശാന മൂകത; വിഎസ്സിന് മൗനം; അണികള്‍ക്ക് അമ്പരപ്പ്; നേതാക്കള്‍ക്ക് ചങ്കിടിപ്പ്

അവതാരകരുടെ ഇടപെടലുകളും ഉപചോദ്യങ്ങളും ഉയരുമ്പോള്‍ ഭീഷണിയും തകര്‍ക്കുത്തരങ്ങളും. ശരിയാംവണ്ണം മറുപടി നല്‍കാതെ പലപ്പോഴും എസി സ്റ്റുഡിയോയിലിരുന്ന് വിയര്‍പ്പ് തുടക്കുന്നതും കാണാന്‍ കഴിയുന്നു. സിപിഎമ്മിനെ പ്രതിനിധാനം ചെയ്ത് ചാനല്‍ ചര്‍ച്ചയ്‌ക്ക് ഇപ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ ചെല്ലുന്നേതയില്ല. യുവ നേതാക്കളില്‍ എതിരാളികളെ നിഷ്പ്രഭമാക്കുന്നവരാണ് എം.ബി. രാജേഷും എം. സ്വരാജും എം.എ. റഹീമും ഷംസീറുമൊക്കെ. അവരുടെ ഇപ്പോഴത്തെ അവസ്ഥയാണ് ദയനീയം.

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Jul 14, 2020, 07:28 pm IST
in Kerala

തിരുവനന്തപുരം: ഭരണത്തിന്റെ സകല മേഖലകളിലും ‘അവതാരങ്ങള്‍’ ആടിത്തിമര്‍ത്തു. അപ്രതീക്ഷിതമായ ഈ വിവരങ്ങള്‍ ഒന്നൊന്നായി പുറത്തുവരുന്നു. ഭരണമുന്നണിയുടെ പ്രത്യേകിച്ചും സിപിഎമ്മിന്റെ അണികളാകെ അമ്പരപ്പിലായിരിക്കുന്നു. പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും ശ്മശാന മൂകതയാണ്. യുഡിഎഫ് ഭരണാഭാസങ്ങള്‍ക്കെതിരെ നാടെങ്ങും മാത്രമല്ല നിയമസഭയിലുമെല്ലാം പോരടിച്ച് നേടിയതാണ് ഇടത് ഭരണം. ആ ആഭാസം ഇടത് ഭരണത്തിലും ആവര്‍ത്തിച്ചതിന്റെ നേര്‍തെളിവുകളാണ് പൊതുസമൂഹത്തിലുള്ളത്. ഇതൊക്കെ ചാനലുകളില്‍ ചര്‍ച്ചയാകുമ്പോള്‍ പല ചാനലുകളിലും സിപിഎം പ്രതിനിധികള്‍ പോകുന്നേയില്ല. പോകുന്നവരാകട്ടെ പ്രതികരിക്കുന്നത് ചങ്കിടിപ്പോടെ.

അവതാരകരുടെ ഇടപെടലുകളും ഉപചോദ്യങ്ങളും ഉയരുമ്പോള്‍ ഭീഷണിയും തകര്‍ക്കുത്തരങ്ങളും. ശരിയാംവണ്ണം മറുപടി നല്‍കാതെ പലപ്പോഴും എസി സ്റ്റുഡിയോയിലിരുന്ന് വിയര്‍പ്പ് തുടക്കുന്നതും കാണാന്‍ കഴിയുന്നു. സിപിഎമ്മിനെ പ്രതിനിധാനം ചെയ്ത് ചാനല്‍ ചര്‍ച്ചയ്‌ക്ക് ഇപ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ ചെല്ലുന്നേതയില്ല. യുവ നേതാക്കളില്‍ എതിരാളികളെ നിഷ്പ്രഭമാക്കുന്നവരാണ് എം.ബി. രാജേഷും എം. സ്വരാജും എം.എ. റഹീമും ഷംസീറുമൊക്കെ. അവരുടെ ഇപ്പോഴത്തെ അവസ്ഥയാണ് ദയനീയം.

മുഖ്യമന്ത്രിയുടെ ഓഫീസ് ചളമാക്കുകയും അസാന്മാര്‍ഗിക അവതാരങ്ങള്‍ക്ക് മന്ത്രി മന്ദിരങ്ങളില്‍ കയറി ഇറങ്ങാന്‍ അവസരമൊരുക്കുകയും ചെയ്ത ശിവശങ്കറിനെ കുറിച്ച് പറയുമ്പോള്‍ യുവനേതാക്കള്‍ക്ക് കലികയറും. വലിയ വിമര്‍ശനങ്ങളാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കുമെതിരെ ഉയരുന്നത്. തെരുവിലാണെങ്കില്‍ സമരങ്ങളുടെ വേലിയേറ്റമാണ്. എന്നിട്ടും സ്വര്‍ണക്കടത്തിനും അതിലെ പ്രതിനിധികള്‍ക്കും ഒത്താശ ചെയ്തതിനെക്കുറിച്ച് എന്തെങ്കിലുമൊരു പ്രതികരണം വി.എസ്. അച്യുതാനന്ദനില്‍ നിന്ന് ഉയരുമെന്ന് പ്രതീക്ഷിച്ചതാണ്. പക്ഷേ അദ്ദേഹമാകട്ടെ തികഞ്ഞ മൗനത്തിലുമാണ്.

ഒരു ഭരണത്തിലും നടക്കാന്‍ പാടില്ലാത്ത പോക്കണക്കേടാണ് ശിവശങ്കറും സ്വപ്‌ന സുരേഷും അവരുടെ കിങ്കരന്മാരുമെല്ലാം ചേര്‍ന്ന് നടത്തിയത്. എയര്‍പോര്‍ട്ടിലെ സ്വര്‍ണ കടത്ത് അന്വേഷിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യേണ്ടത് കസ്റ്റംസാണെന്ന നിലപാട് ശരി. അവരത് ചെയ്യട്ടെ. എന്നാല്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഓഫീസിലെ മറ്റ് ചിലരും കസ്റ്റംസുകാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണമുണ്ടല്ലൊ. അങ്ങനെ സംഭവിച്ചോ എന്ന് പരിശോധിക്കേണ്ടതും കസ്റ്റംസാണോ? എല്ലാം കസ്റ്റംസും എന്‍ഐഎയും അന്വേഷിക്കട്ടെ എന്ന നിലപാട് നന്നായി. പക്ഷേ ആക്ഷേപം പേറുന്നവരെ മാറ്റിനിര്‍ത്താനെങ്കിലും തയാറാകേണ്ടെ എന്ന സംശയമാണ് സമൂഹത്തില്‍ ആകെ ഉയരുന്നത്.

പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നു എന്നാണ് ആരോപണം. തീ ഇല്ലാതെ പുകയുണ്ടാകുമോ? യഥാര്‍ത്ഥത്തില്‍ ഗീബല്‍സിനെപ്പോലെ പെരുമാറുന്നത് സിപിഎം ജിഹ്വകളാണ്. കസ്റ്റംസിനെ സ്വാധീനിക്കാന്‍ ബിഎംഎസ് നേതാവ് ശ്രമിച്ചെന്നും പ്രതി സന്ദീപ് നായര്‍ ബിജെപിയെന്നും നിരന്തരം പ്രചരിപ്പിക്കുന്നത് അതിന്റെ ഭാഗമാണ്. പ്രതികള്‍ക്ക് അന്വേഷണ ഏജന്‍സികളുടെ സമീപനം മൃദുലപ്പെടുമെങ്കില്‍ അതാവട്ടെ എന്ന് കരുതിക്കാണും. രാഷ്‌ട്രീയമോ മതമോ നോക്കി നിലപാട് മൃദുവാക്കുന്നതും കടുപ്പിക്കുന്നതും ഇന്നത്തെ കേന്ദ്ര ഭരണത്തില്‍ നടക്കില്ലെന്ന് തിരിച്ചറിയാത്തതാണ് തെറ്റ്.

Tags: cpimസ്വര്‍ണകടത്ത്വിഎസ് അച്യുതാനന്ദന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

Kerala

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

Kerala

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

Kerala

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

Kerala

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

പുതിയ വാര്‍ത്തകള്‍

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.