Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സമന്വയത്തിന്റെ തീക്കനല്‍

സാരഥികളുടെ സന്ദേശം 23

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Jul 13, 2020, 08:51 pm IST
in Samskriti

കാളഹസ്തി, ശ്രീശൈലം, ദക്ഷരാമ എന്നീ മൂന്ന് ശിവലിംഗാതിര്‍ത്തികളില്‍ സംസ്‌കൃതി പ്രാപിച്ച ദേശമാണ് ‘തെലിംഗ’ (ത്രിലിംഗ). ഇന്നത്തെ തെലുങ്കുദേശമെന്ന ആന്ധ്ര, വിദൂരഭൂതകാലത്ത് കലാസാഹിത്യത്തിന്റെയും സംഗീതത്തിന്റെയും ആത്മീയതയുടെയും കളിത്തൊട്ടിലായിരുന്നു. 1565 ല്‍ വിജയനഗര സാമ്രാജ്യത്തിന്റെ അസ്തമയത്തോടെയാണ് ഈ നാടിന്റെ പ്രതാപം നഷ്ടപ്പെടുന്നത്. പലായനം ചെയ്ത പണ്ഡിതന്മാരേയും കലാപ്രവീണ സമൂഹത്തേയും കാവേരി തീരത്തെ മേലാറ്റൂര്‍ ഗ്രാമത്തിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു തഞ്ചാവൂര്‍ രാജാവായ അച്യുതപ്പ നായക്. പിന്നീട് ദേശനവോത്ഥാനത്തിന്റെയും സംസ്‌ക്കാര പുനഃസൃഷ്ടിയുടെയും ഉറവിടമായി ഇവിടം വളരുകയായിരുന്നു. പൗരാണികതയുടെ ഏടുകളില്‍ ഇതിനെല്ലാം അസ്ഥിവാരമിട്ട മഹാരഥന്മാരെ ചരിത്രം മറക്കുന്നില്ല. പതിനൊന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കവിയും ചിന്തകനും വ്യാകരണപണ്ഡിതനുമായ നന്നയ്യാ സൃഷ്ടിച്ചത് നന്നയ്യാ യുഗം തന്നെയായിരുന്നു.  

‘ആന്ധ്ര മഹാഭാരതമു’ എന്ന നന്നയ്യയുടെ കൃതി മഹാഭാരതത്തിന്റെ തെലുങ്ക് ആവിഷ്‌ക്കാരമാണ്. ഇതിഹാസങ്ങളുടെ പുനഃസൃഷ്ടിയില്‍ ബദ്ധശ്രദ്ധനായ നന്നയ്യ ‘ആദികവി’ എന്ന അംഗീകാരമാണ് നേടിയത്.

പതിമൂന്നാം നൂറ്റാണ്ട് ആന്ധ്ര സംസ്‌ക്കാരത്തിന്റെ അഗ്നിജ്വാലയില്‍ തിളങ്ങി. ഇതിന് ആദി വെളിച്ചം പകര്‍ന്ന ആചാര്യനാണ് തിക്കന്ന. നന്നയ്യക്കൊപ്പം സ്ഥാന മഹിമ നേടുകയാണ് തിക്കന്ന. വേദോപനിഷത്തുകളില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് തിക്കന്നയുടെ സ്വത്വം രൂപം കൊള്ളുന്നത്. യാഗാദി കാര്യങ്ങളിലൂടെ സര്‍വമംഗളം ലക്ഷ്യമാക്കിയായിരുന്നു നാനാവിധ കര്‍മങ്ങളും. ദാര്‍ശനികനായ കവിയും വിശാരദനായ രാഷ്‌ട്രതന്ത്രജ്ഞനുമായിരുന്ന തിക്കന്ന രാഷ്‌ട്രമീമാംസകനായും ശോഭിച്ചു.

തിക്കന്നയുടെ പ്രൗഡോജ്വല വ്യക്തിത്വം സമന്വയത്തിന്റെയും സാഹോദര്യത്തിന്റെയും ആര്‍ദ്രതയില്‍ അധിഷ്ഠിതമാണ്. വിഭിന്നത  പുലര്‍ത്തിയ വീരശൈവ യോഗികളെയും വൈഷ്ണവ യോഗികളെയും ഐക്യത്തിന്റെ പന്ഥാവിലെത്തിച്ചത് തിക്കന്നയുടെ ഇടപെടലുകളായിരുന്നു. ‘ഹരിഹരനാഥ സമ്പ്രദായം’  ആവിഷ്‌ക്കരിച്ചാണ് ഗുരു ഈ സംയോജന വിജയം നേടിയത്. ആത്മമുക്തിക്കൊപ്പം സമാജമോക്ഷമാണ് തിക്കന്നയ്യയുടെ കര്‍മപദ്ധതി ലക്ഷ്യമിട്ടത്. രാമായണം പരിഭാഷയായ ‘നിര്‍വചനേതര രാമായണം’ കവിതാ സമാഹാരമായ ‘വിജയസേന’, ‘കാവ്യബന്ധനം’, എന്നീ പ്രകൃഷ്ട സൃഷ്ടികളിലൂടെ ജനസാമാന്യ ഹൃദയത്തില്‍ സ്ഥിര പ്രതിഷ്ഠ നേടുകയായിരുന്നു.

ബാഹ്യസമ്പത്തിന്റെ മഹാനുഗ്രഹത്തിലാണ് ജീവിച്ചതെങ്കിലും ആന്തരിക സമ്പത്തിന്റെ ഊര്‍ജമാണ് തിക്കന്നയെ ഇതിഹാസപുരുഷന്റെ പരിവേഷമണിയിക്കുന്നത്. അറിവിന്റെയും ആത്മസമര്‍പ്പണത്തിന്റെയും കാവ്യപ്രതിഭയുടെയും അണയാത്ത തീക്കനലായി തിക്കന്ന രചിക്കുന്നത് പൗരാണികതയുടെ തിരുശേഷിപ്പുകളാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യാജ ഒപ്പ് കേസ് : തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയെ സിഐഡി ചോദ്യം ചെയ്തു

World

ഇറാനെതിരായ സൈനിക ആക്രമണങ്ങൾ ട്രംപ് പിൻവലിച്ചു

India

അസമിലെ ബരാക് താഴ്‌വരയിൽ തുടർച്ചയായ ഭൂചലനങ്ങൾ പരിഭ്രാന്തി പരത്തി

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ നിന്നും നാല് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി ; നാല് യുപി സ്വദേശികൾ അറസ്‌റ്റിൽ

Kerala

ശബരിമലയിൽ വരുന്ന പണം ഖജനാവിലേയ്‌ക്ക് പോകുമ്പോൾ വാവർ നടയിലെ പണം ചിലർ സ്വന്തമാക്കുന്നു ; ഒരു വാവരെ കൂടി സൃഷ്ടിക്കാനുള്ള അവസരം ഇനി ഉണ്ടാവരുത്

പുതിയ വാര്‍ത്തകള്‍

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്കായി വിഷ്ണുസഹസ്രനാമം ചൊല്ലേണ്ടതിങ്ങനെ

ഇന്ത്യ ഏറ്റവും കരുത്തുറ്റ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്‌നി-6 പരീക്ഷിക്കാനൊരുങ്ങുന്നു ; സമീപത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു ; കനത്ത പൊലീസ് സുരക്ഷ

പാറ്റ സമരത്തിനിടെ രാജ്യത്തിനെതിരെ കലാപാഹ്വാനം ; അരുൺ കുമാറിനെതിരെ മുംബൈയിൽ പോലീസ് കേസ് ; നടപടി ബജരംഗ്ദൾ നൽകിയ പരാതിയിൽ

ഇന്ത്യ വാങ്ങുന്ന 114 റഫാല്‍ ജെറ്റുകളുടെയും സാങ്കേതിക വിദ്യ ഇന്ത്യയ്‌ക്ക് നല്‍‍കാമെന്ന് ഫ്രാന്‍സ്, മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് മുന്‍പ് ഉറപ്പ്

സ്റ്റാലിന്റെ വഴിയേ തന്നെയാണ് ഞങ്ങളുമെന്ന് ടിവികെ : തിരുപ്പുറകുണ്ഡ്രത്തിൽ കാർത്തികദീപം തെളിയിക്കാൻ അനുവദിക്കില്ല : ഭക്തരെ വെല്ലുവിളിച്ച് വിജയ് സർക്കാർ

വേടനെ പിന്തുണയ്‌ക്കുന്ന വിജയിന്റെ ടിവികെ പാര്‍ട്ടിയുടെ മന്ത്രിയെ വേടനെയും കടന്നാക്രമിച്ച് ഗായിക ചിന്മയി

ഇത് തിരുവനന്തപുരത്ത് മോദി താമസിച്ചിരുന്ന മുറി ? ദൃശ്യങ്ങൾ വൈറൽ

ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് ജമാഅത്തെ നേതാവ് പ്രസംഗിക്കുന്നു (ഇടത്ത്) ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ തോക്ക് ധാരികളായ ഇന്ത്യയുടെ ബിഎസ് എഫ് ജവാന്മാര്‍ (വലത്ത്)

ബംഗാളിലെ ബംഗ്ലാദേശികളെ പുറത്താക്കുന്നതിനെതിരെ ഇന്ത്യാ അതിര്‍ത്തിയിലേക്ക് മാര്‍ച്ചുമായി ബംഗ്ലാദേശിലെ ജമാ അത്തുകാര്‍, ലക്ഷ്യം വേലികെട്ട് തടയല്‍

വാഹനാപകട ക്ലെയിമില്‍ വീട്ടമ്മയുടെ ശമ്പളം 30,000 രൂപയായി പരിഗണിച്ച് സുപ്രിം കോടതി, രാഷ്‌ട്രനിര്‍മ്മാണത്തില്‍ വീട്ടമ്മയ്‌ക്ക് സുപ്രധാന പങ്ക്

പഴയ തെറ്റ് ആവര്‍ത്തിക്കുന്നു! റാപ്പര്‍ വേടനെ സ്വീകരിച്ച മന്ത്രിക്കെതിരെ ഗായിക ചിന്മയി ശ്രീപദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.