Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വപ്നയും സന്ദീപും റിമാന്‍ഡില്‍

ഇരുവരെയും പത്തു ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ഇന്നലെ തന്നെ എന്‍ഐഎ പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കി. കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യലും തെളിവെടുപ്പും അതിവേഗം നടത്താനുള്ള ഒരുക്കങ്ങള്‍ എന്‍ഐഎ പൂര്‍ത്തീകരിച്ചതായാണ് സൂചന. കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഇരുവരെയും വൈദ്യ പരിശോധനയ്‌ക്കുശേഷം കൊറോണ കെയര്‍ സെന്ററിലേക്ക് മാറ്റിയത്. ഇന്നലെ രാവിലെ ബെംഗളൂരുവില്‍നിന്ന് രണ്ട് വാഹനങ്ങളിലായാണ് എന്‍ഐഎ സംഘം പ്രതികളെ സംസ്ഥാനത്തേക്ക് കൊണ്ടുവന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 13, 2020, 04:50 pm IST
inKerala

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് കേസില്‍ ബെംഗളൂരുവില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അറസ്റ്റ് ചെയ്ത രണ്ടാംപ്രതി സ്വപ്ന സുരേഷിനെയും നാലാംപ്രതി സന്ദീപ് നായരെയും കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി മൂന്നുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബെംഗളൂരുവില്‍നിന്ന് റോഡ്്മാര്‍ഗം കൊച്ചിയിലെത്തിച്ച് കൊറോണ പരിശോധനയ്‌ക്കുശേഷമാണ് ഇരുവരെയും കോടതിയില്‍ ഹാജരാക്കിയത്. റിമാന്‍ഡിലായ സ്വപ്നയെ തൃശൂര്‍ ഫാത്തിമ നഗര്‍ അമ്പിളിക്കലയിലെയും സന്ദീപ് നായരെ അങ്കമാലി കറുകുറ്റിയിലെ അഡ്ലക്സിലെയും കൊറോണ കെയര്‍ സെന്ററിലേക്ക് മാറ്റി. കൊറോണ പരിശോധനാഫലം ഇന്ന് ലഭിക്കുമെന്നാണ് കരുതുന്നത്.  

 ഇരുവരെയും പത്തു ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ഇന്നലെ തന്നെ എന്‍ഐഎ പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കി. കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യലും തെളിവെടുപ്പും അതിവേഗം നടത്താനുള്ള ഒരുക്കങ്ങള്‍ എന്‍ഐഎ പൂര്‍ത്തീകരിച്ചതായാണ് സൂചന. കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഇരുവരെയും വൈദ്യ പരിശോധനയ്‌ക്കുശേഷം കൊറോണ കെയര്‍ സെന്ററിലേക്ക് മാറ്റിയത്. ഇന്നലെ രാവിലെ ബെംഗളൂരുവില്‍നിന്ന് രണ്ട് വാഹനങ്ങളിലായാണ് എന്‍ഐഎ സംഘം പ്രതികളെ സംസ്ഥാനത്തേക്ക് കൊണ്ടുവന്നത്.  

 ഉച്ചയോടെ ആലുവ താലൂക്കാശുപത്രിയില്‍ എത്തിച്ച് കൊറോണ പരിശോധനയ്‌ക്കായി സ്രവം ശേഖരിച്ചു. തുടര്‍ന്ന് കടവന്ത്രയിലെ എന്‍ഐഎ ആസ്ഥാനത്ത് കൊണ്ടുവന്നു. അവിടെനിന്ന് വൈകിട്ട് നാലോടെയാണ് കലൂരിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയത്. പ്രത്യേക കോടതി ജഡ്ജി പി. കൃഷ്ണ കുമാറിനുമുന്നില്‍ ഹാജരാക്കിയ പ്രതികളെ മൂന്നുദിവസത്തേക്ക് റിമാന്‍ഡില്‍ അയയ്‌ക്കുകയായിരുന്നു. എന്‍ഐഎക്കുവേണ്ടി സീനിയര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അര്‍ജുന്‍ അമ്പലപ്പറ്റ ഹാജരായി. കോടതി ഏര്‍പ്പാടാക്കിയ അഡ്വ. വിജയമ്മ പ്രതികള്‍ക്കുവേണ്ടി ഹാജരായി.  

അന്താരാഷ്‌ട്ര പ്രാധാന്യമുള്ളതും രാജ്യരക്ഷയെ ബാധിക്കുന്ന തീവ്രവാദബന്ധം സംശയിക്കുന്നതുമായ  കേസിന്റെ പ്രത്യേക പ്രാധാന്യംകണക്കിലെടുത്താണ് അവധിദിവസവും കോടതി പ്രവര്‍ത്തിച്ചത്. ആദ്യം ഓണ്‍ലൈനില്‍ പ്രതികളെ ഹാജരാക്കാനാണ് ആലോചിച്ചിരുന്നത്. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന എന്‍ഐഎ ഡിവൈഎസ്പി സി. രാധാകൃഷ്ണപിള്ള, അഡീഷണല്‍ എസ്പി ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ കൊച്ചിയിലേക്ക് കൊണ്ടുവന്നത്. എന്‍ഐഎ ആസ്ഥാനത്തും പ്രത്യേക കോടതി പരിസരത്തും കനത്ത സുരക്ഷയുണ്ടായിരുന്നു. 

Tags: സ്വര്‍ണകടത്ത്swapna suresh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

Kerala

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

Kerala

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

Kerala

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.