Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഐക്ക് കടുത്ത അതൃപ്തി, മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പാര്‍ട്ടി പത്രം

നേരത്തെ തന്നെ ആരോപണവിധേയനായിരുന്ന ഐടി സെക്രട്ടറി എം. ശിവശങ്കറിനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയും സിപിഎമ്മും കാണിച്ച അമിതോത്സാഹമാണ് ഇപ്പോള്‍ തിരിച്ചടിയായതെന്നാണ് സിപിഐയുടെ വിമര്‍ശനം. കേസ് സംസ്ഥാനത്ത് ഇടതുമുന്നണിക്കുണ്ടായിരുന്ന രാഷ്‌ട്രീയ മേല്‍ക്കൈ നഷ്ടമാക്കി. നടക്കരുതാത്തതാണ് നടന്നത്, മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു. സിപിഐ നേതൃത്വത്തിന്റെ താത്പര്യ പ്രകാരമാണ് പാര്‍ട്ടി പത്രം വിമര്‍ശനമുന്നയിച്ചതെന്നാണ് വിവരം.

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Jul 9, 2020, 06:40 pm IST
in Kerala

തൃശൂര്‍: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയേയും സിപിഎം നേതൃത്വത്തെയും കുറ്റപ്പെടുത്തി സിപിഐ. മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റേയും നിലപാട് സര്‍ക്കാരിന്റെ മേല്‍ക്കൈ നഷ്ടമാക്കിയെന്ന് കുറ്റപ്പെടുത്തി പാര്‍ട്ടി മുഖപത്രമായ ജനയുഗം മുഖപ്രസംഗമെഴുതി.

നേരത്തെ തന്നെ ആരോപണവിധേയനായിരുന്ന ഐടി സെക്രട്ടറി എം. ശിവശങ്കറിനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയും സിപിഎമ്മും കാണിച്ച അമിതോത്സാഹമാണ് ഇപ്പോള്‍ തിരിച്ചടിയായതെന്നാണ് സിപിഐയുടെ വിമര്‍ശനം. കേസ് സംസ്ഥാനത്ത് ഇടതുമുന്നണിക്കുണ്ടായിരുന്ന രാഷ്‌ട്രീയ മേല്‍ക്കൈ നഷ്ടമാക്കി. നടക്കരുതാത്തതാണ് നടന്നത്, മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു. സിപിഐ നേതൃത്വത്തിന്റെ താത്പര്യ പ്രകാരമാണ് പാര്‍ട്ടി പത്രം വിമര്‍ശനമുന്നയിച്ചതെന്നാണ് വിവരം.

സ്പ്രിംങ്കഌ വിവാദത്തിന്റെ സമയത്തു തന്നെ ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ മാറ്റണമെന്ന് സിപിഐ ആവശ്യപ്പെട്ടിരുന്നു. അന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ശിവശങ്കറിനെ സംരക്ഷിക്കുകയായിരുന്നു. അന്ന് ഐടി സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് കാനം രാജേന്ദ്രന്‍ മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിക്കും കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇയാളെ ചുമതലയില്‍ നിന്ന് മാറ്റിയില്ലെന്ന് മാത്രമല്ല, സിപിഎം നേതൃത്വം ശിവശങ്കറിനെത്തന്നെ കാനത്തിനടുത്തേക്ക് അയയ്‌ക്കുകയും ചെയ്തു. ഇത് കടുത്ത അപമാനമായാണ് സിപിഐ നേതൃത്വം കരുതുന്നത്. അതിനുള്ള മറുപടി കൂടിയാണ് മുഖപ്രസംഗത്തിലൂടെ അവര്‍ നല്‍കുന്നത്.

എം.എന്‍ സ്മാരകത്തിലെത്തി ശിവശങ്കര്‍ കാനത്തെ കണ്ടതിനു ശേഷവും സെക്രട്ടറിയെ മാറ്റണമെന്ന നിലപാടിലായിരുന്നു സിപിഐ. പക്ഷേ മുഖ്യമന്ത്രിയും സിപിഎമ്മും ആ എതിര്‍പ്പിനെ മുഖവിലക്കെടുത്തില്ല. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ ശിവശങ്കര്‍ അമിതാധികാരം കൈയാളിയിരുന്നുവെന്നും തങ്ങളുടെ മന്ത്രിമാരുടെ വകുപ്പുകളില്‍ പോലും ഇടപെട്ടിരുന്നുവെന്നും സിപിഐക്ക് നേരത്തെതന്നെ പരാതിയുണ്ടായിരുന്നു.

സിപിഎമ്മിനുള്ളില്‍ നിന്ന് ശിവശങ്കറിനെതിരെ പരാതിയുണ്ടായിരുന്നു. ധനകാര്യമന്ത്രി തോമസ് ഐസക്ക് നേരിട്ട് അതൃപ്തി അറിയിച്ചിരുന്നു. ഇത്രയൊക്കെ പരാതികളുയര്‍ന്നിട്ടും പിണറായി ശിവശങ്കരനെ കൈവിടാന്‍ തയാറാകാഞ്ഞതാണ് സിപിഐ നേതൃത്വത്തെ ചൊടിപ്പിക്കുന്നത്. പ്രതികള്‍ എത്ര ഉന്നതരായാലും അവരെ സംരക്ഷിക്കുന്നത് ആരായാലും കണ്ടെത്തി ശിക്ഷിക്കണമെന്ന മുനവച്ച പ്രയോഗവും മുഖപ്രസംഗത്തിലുണ്ട്. വളരെ വലിയൊരു തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നും മുന്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായ സോളാര്‍ കേസുമായി ഇപ്പോഴത്തെ കേസ് താരതമ്യം ചെയ്യപ്പെടുമെന്നും സിപിഐ മുഖപത്രം പറയുന്നു.

Tags: keralaPinarayi Vijayancpicpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രണ്ടു പ്രാവശ്യം തെരഞ്ഞെടുപ്പില്‍ തോറ്റു, ഇക്കുറി സീറ്റും ഇല്ല…എന്നിട്ടും…അവസാനശ്വാസം വരെ പോരാടുന്നവരെ മോദി കണ്ടിട്ടില്ലെന്ന് സ്വരാജ്

Kerala

മന്ത്രിക്ക് വിരുന്ന് നൽകി, സിപിഐ പ്രവർത്തകനെ പാർട്ടി പുറത്താക്കി

Kerala

വീണയുടെ ലോക്കര്‍ പരിശോധിക്കാന്‍ വരുമ്പോള്‍ കട്ടികൂടിയ ചില്ലുള്ള കാറുമായി വരണമെന്ന് ഇഡിയോട് സിപിഎം സഖാക്കള്‍– ട്രോള്‍

Kerala

കെ.ബി ഗണേശ് കുമാർ തോൽവി സ്വയം വരുത്തിവച്ചു; അലസതയും പണക്കൊഴുപ്പും പരാജയത്തിലേക്ക് നയിച്ചു, സിപിഐയിൽ വിമർശനം

Kerala

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾക്കെതിരായ നടപടിയിൽ പ്രതിഷേധിക്കുന്നതെന്തിനെന്ന് സിപിഐ , സർവത്ര ആശയക്കുഴപ്പം

പുതിയ വാര്‍ത്തകള്‍

എണ്ണത്തില്‍ ഡി.കെ. ശിവുകുമാര്‍ മുന്നില്‍, എംഎല്‍എമാരുടെ എണ്ണമല്ല കേസുകളുടെ എണ്ണം…..

തലസ്ഥാന നഗരത്തിലെ വെളളപ്പൊക്കം പല കാലങ്ങളിലെ അശാസ്ത്രീയ നിര്‍മാണത്താല്‍,9വകുപ്പുകളുടെ കൂട്ടായ പരിശ്രമിത്താലേ ശാശ്വത പരിഹാരം ഉണ്ടാകൂ-മേയര്‍

ഒന്നരവയസ്സുള്ള അര്‍ഷിദ് അനുഭവിച്ചത് പത്ത് ആയുസ്സിന്റെ ദുരിതം…ഒടുവില്‍ സ്നേഹനിധിയായ മുത്തച്ഛന്റെ കൈകളില്‍ എത്തുംമുന്‍പ് അര്‍ഷിദ് വിടപറഞ്ഞു

മുൻ ടിഎംസി എംഎൽഎ ഖോകൻ ദാസിനെ അറസ്റ്റ് ചെയ്തു ; ചുമത്തിയത് കൊള്ളയടിക്കൽ ഉൾപ്പെടെ നിരവധി ഗുരുതരമായ കുറ്റങ്ങൾ 

വാരഫലം: ജൂണ്‍ 01 മുതല്‍ 07 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും, പുതിയ ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുക്കും

ഓസ്‌കർ ജേത്രി മാർസിയ ലൂക്കസ് അന്തരിച്ചു, സ്റ്റാർ വാർസിന്റെ എഡിറ്റർ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… മൺസൂൺ: കൊങ്കൺ വഴിയുള്ള ട്രെയിന്‍ സമയത്തിൽ ജൂണ്‍ 15 മുതല്‍ മാറ്റം

അനുഭവം: ജന്മാന്തര ജീവിതങ്ങള്‍-1

കഥ: അവസാനത്തെ പെണ്ണ്-1

തോട്ടപ്പള്ളി സ്പില്‍വേയില്‍ സന്ദര്‍ശനം നടത്തിയ കുട്ടനാട് എം എല്‍ എ റെജി ചെറിയാനെ രൂക്ഷമായി വിമര്‍ശിച്ച് അമ്പലപ്പുഴ എം എല്‍ എ ജി സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.