Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാപ്പിള ലഹളയുടെ നൂറാം വാര്‍ഷികം; വര്‍ഗീയ കലാപത്തെ വെള്ളപൂശാന്‍ സിപിഎം; നിലപാടില്‍ നേതാക്കള്‍ക്കും അണികള്‍ക്കും ആശങ്ക

മാപ്പിള ലഹള സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ലെന്നും കരുതിക്കൂട്ടിയ വര്‍ഗീയ കലാപമാണെന്നും ചരിത്രകാരന്മാര്‍ വ്യക്തമാക്കുമ്പോഴും ഇഎംഎസിന്റെ കാര്‍ഷിക വിപ്ലവമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇപ്പോഴും സിപിഎം. മാപ്പിള ലഹളയെ മലബാര്‍ കലാപമെന്ന പേരില്‍ പാഠപുസ്തകങ്ങളില്‍ നിറച്ചാലും പാര്‍ട്ടി പത്രത്തിലൂടെ ന്യായീകരിച്ചാലും സത്യമറിയുന്ന ആരും വിശ്വസിക്കില്ലെന്നാണ് മലപ്പുറത്തെ പ്രാദേശിക സിപിഎം നേതാക്കള്‍ പറയുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 6, 2020, 10:48 am IST
inKerala

മലപ്പുറം: കേരള ചരിത്രത്തിലെ കറുത്ത അദ്ധ്യായമായ 1921ലെ മാപ്പിള ലഹളയുടെ നൂറാം വാര്‍ഷികം പടിവാതിലില്‍. മതമൗലികവാദികള്‍ വാര്‍ഷികം ആഘോഷിക്കാനുള്ള നീക്കം സജീവമാക്കുമ്പോഴും സംസ്ഥാനം ഭരിക്കുന്ന സിപിഎം സ്വീകരിക്കുന്ന നിലപാട് അണികള്‍ക്കിടയില്‍ ആശങ്കയ്‌ക്ക് വഴിവയ്‌ക്കുന്നു.

മാപ്പിള ലഹള സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ലെന്നും കരുതിക്കൂട്ടിയ വര്‍ഗീയ കലാപമാണെന്നും ചരിത്രകാരന്മാര്‍ വ്യക്തമാക്കുമ്പോഴും ഇഎംഎസിന്റെ കാര്‍ഷിക വിപ്ലവമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇപ്പോഴും സിപിഎം. മാപ്പിള ലഹളയെ മലബാര്‍ കലാപമെന്ന പേരില്‍ പാഠപുസ്തകങ്ങളില്‍ നിറച്ചാലും പാര്‍ട്ടി പത്രത്തിലൂടെ ന്യായീകരിച്ചാലും സത്യമറിയുന്ന ആരും വിശ്വസിക്കില്ലെന്നാണ് മലപ്പുറത്തെ പ്രാദേശിക സിപിഎം നേതാക്കള്‍ പറയുന്നത്.

ഭീകരരെ വെള്ളപൂശുന്ന പാര്‍ട്ടിയുടെ നിലപാട് ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നതും പ്രാദേശിക നേതാക്കളെയാണ്. 2021ല്‍ നൂറാം വാര്‍ഷികത്തില്‍ വീണ്ടുമൊരു വര്‍ഗീയലഹള നടക്കുമോയെന്ന ഭീതിയിലാണ് സിപിഎം അനുഭാവികളടക്കമുള്ള ഹിന്ദുക്കള്‍. സിപിഐയുടെ പോഷക സംഘടനയായ യുവകലാസാഹിതിയടക്കം മാപ്പിള ലഹള നൂറു ശതമാനം വര്‍ഗീയ കലാപമായിരുന്നെന്നും ഹിന്ദുക്കള്‍ ക്രൂരമായി വേട്ടയാടപ്പെട്ടിരുന്നെന്നും തുറന്നു പറഞ്ഞിരുന്നു.

ലഹളയ്‌ക്ക് നേതൃത്വം നല്‍കിയ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കേന്ദ്ര കഥാപാത്രമാക്കി ഇടത് സഹയാത്രികനായ സംവിധായകന്‍ ആഷിക് അബു സിനിമ പ്രഖ്യാപിച്ചതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്. വോട്ടുകള്‍ മാത്രം ലക്ഷ്യമിട്ട് മുസ്ലിം തീവ്രവാദികളെ പിന്തുണയ്‌ക്കുന്ന സിപിഎം നിലപാടിനെതിരെ സാധാരണ പ്രവര്‍ത്തകരും അനുഭാവികളും പ്രതിഷേധസ്വരം ഉയര്‍ത്തിക്കഴിഞ്ഞു.

വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകള്‍ ആയുധ പരിശീലനം ആരംഭിച്ചതായി നേരത്തെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിനെ ഗൗരവമായി കാണാനോ നടപടി സ്വീകരിക്കാനോ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ല. മലപ്പുറം നഗരസഭയുടെ നിയന്ത്രണത്തിലുള്ള ടൗണ്‍ ഹാളിന് ഹിന്ദുക്കൂട്ടക്കൊലയ്‌ക്ക് നേതൃത്വം നല്‍കിയ വാരിയന്‍കുന്നന്റെ പേര് നല്‍കിയപ്പോള്‍ വാക്കുകള്‍കൊണ്ട് പോലും എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ സിപിഎം ശ്രമിച്ചില്ല. സിപിഎമ്മില്‍ നിന്ന് മതേതരപട്ടം ചാര്‍ത്തിക്കിട്ടിയ മുസ്ലിംലീഗാണ് കാലങ്ങളായി നഗരസഭ ഭരിക്കുന്നത്.

വാരിയന്‍കുന്നനെ നിയമസഭയില്‍ ഏറ്റവും കൂടുതല്‍ ന്യായീകരിച്ചതും സിപിഎം ജനപ്രതിനിധികളാണ്. മലപ്പുറം സ്വദേശിയും തൃപ്പുണ്ണിത്തുറ എംഎല്‍എയുമായ എം. സ്വരാജ് നിയമസഭയില്‍ വാരിയംകുന്നനെ സ്വാതന്ത്ര്യസമര സേനാനിയായി വാഴ്‌ത്തിയിരുന്നു. ഈ വീഡിയോ മതമൗലികവാദികള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചു. മാപ്പിള ലഹളയെന്ന വര്‍ഗീയ കലാപത്തില്‍ ജീവനും സ്വത്തും നഷ്ടപ്പെട്ട ഏറനാട്ടിലേയും വള്ളുവനാട്ടിലേയും ഹിന്ദുക്കളുടെ പിന്‍തലമുറക്കാര്‍ 2021ലെ നൂറാം വാര്‍ഷികത്തെ ഭീതിയോടെയാണ് കാണുന്നത്.

Tags: cpmമുസ്ലീംriot1921
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

Kerala

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പുതിയ വാര്‍ത്തകള്‍

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.