Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ധന വിലവര്‍ദ്ധന: സംസ്ഥാനം പണം പിടിച്ചുവാങ്ങുന്നത് കമ്മി കുറയ്‌ക്കാന്‍; പഴി കേന്ദ്രത്തിന്; കേരളം നികുതി കുറച്ചാല്‍ വില കുത്തനെ കുറയും

ഇന്ധന വില്‍പ്പനയില്‍ കേരളം ചുമത്തുന്നത് 34 ശതമാനം നികുതി. ഇത് മുഴുവന്‍ ഉപേക്ഷിച്ചാല്‍ സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 60 രൂപയ്‌ക്ക് വില്‍ക്കാം. സംസ്ഥാനം ചുമത്തുന്ന ഒരു രൂപ സര്‍ചാര്‍ജ് ഉപേക്ഷിച്ചാല്‍ പിന്നെയും കുറയും. പെട്രോളിനെ ജിഎസ്ടി ചുമത്തുന്ന ഉത്പന്നങ്ങളില്‍പെടുത്താന്‍ കേരളം നിര്‍ബന്ധം പിടിച്ചാല്‍ 50 രൂപയിലെത്തിക്കാം

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Jul 4, 2020, 05:50 pm IST
inKerala

കൊച്ചി: ഇന്ധന  വില കൂടിയാല്‍ ലോട്ടറി അടിക്കുന്നത് സംസ്ഥാനങ്ങള്‍ക്ക്. ചുളുവില്‍, കോടികള്‍ ഖജനാവില്‍ വന്ന് നിറയും. കുറ്റം മുഴുവന്‍ കേന്ദ്രത്തിനു മേല്‍ ചുമത്തുകയും ചെയ്യാം. കേന്ദ്രത്തിന് സംസ്ഥാനങ്ങളേക്കാള്‍ കുറഞ്ഞ തുകയാണ് ലഭിക്കുന്നത്.

ഇന്ധന വില്‍പ്പനയില്‍ കേരളം ചുമത്തുന്നത് 34 ശതമാനം നികുതി. ഇത് മുഴുവന്‍ ഉപേക്ഷിച്ചാല്‍ സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 60 രൂപയ്‌ക്ക് വില്‍ക്കാം. സംസ്ഥാനം ചുമത്തുന്ന ഒരു രൂപ സര്‍ചാര്‍ജ് ഉപേക്ഷിച്ചാല്‍ പിന്നെയും കുറയും. പെട്രോളിനെ ജിഎസ്ടി ചുമത്തുന്ന ഉത്പന്നങ്ങളില്‍പെടുത്താന്‍ കേരളം നിര്‍ബന്ധം പിടിച്ചാല്‍ 50 രൂപയിലെത്തിക്കാം. ക്രൂഡ് ഓയിലിന്റെ വിലക്കുറവ്, ഡോളര്‍ നിരക്കിലുള്ള വില, ക്രൂഡ് ഓയില്‍ സംസ്‌ക്കരിച്ച് വാഹന ഇന്ധനമാക്കുന്ന കമ്പനികളുടെ പങ്ക്, നികുതി ഘടന, നികുതിപ്പണ ഉപയോഗം തുടങ്ങിയവയാണ് വില വര്‍ധനയ്‌ക്ക് കാരണം.

ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത് ഒപെക് രാജ്യങ്ങളില്‍ നിന്നാണ്. 19 ലിറ്ററുള്ള ബാരലാണ് അളവുതോത്. ഇത് ശുദ്ധീകരിച്ച് പെട്രോളും ഡീസലുമാക്കാന്‍ ഇന്ത്യയിലെ എണ്ണക്കമ്പനികള്‍ക്ക് ലിറ്ററിന് 10 രൂപ വരെ ചെലവാകും. ഡീലര്‍മാര്‍ക്ക് കമ്മീഷന്‍ നാലു രൂപ വരെ. പുറമേ കേന്ദ്ര സര്‍ക്കാരിന്റെ എക്സൈസ് നികുതി, സംസ്ഥാന സര്‍ക്കാരുകളുടെ വാറ്റ്. കേരളത്തില്‍ വാറ്റ് (മൂല്യവര്‍ധിത നികുതി) 34 ശതമാനമാണ്. കേന്ദ്രം ഒരു രൂപ ഇന്ധനത്തിന് വര്‍ധിപ്പിച്ചാല്‍ കേരളത്തിന് 33 പൈസ ലഭിക്കും. കേന്ദ്രത്തിന് ലഭിക്കുന്ന തുകയില്‍ ഒരു നിശ്ചിത ശതമാനം സംസ്ഥാനങ്ങള്‍ക്ക് മടക്കി നല്‍കണം.

2014-15 കാലത്ത് ഈ നികുതിവഴി സര്‍ക്കാരിന് കിട്ടിയത് 99,000 കോടിയാണ്. 2015-ല്‍ കേന്ദ്രം എക്സൈസ് നികുതി കൂട്ടിയപ്പോള്‍ അടുത്ത സാമ്പത്തിക വര്‍ഷം വരുമാനം 2.5 ലക്ഷം  കോടിയായി. ഈ വര്‍ധനക്കാലത്താണ് കേരളം 25 ശതമാനത്തില്‍നിന്ന് വാറ്റ് 34 ശതമാനമാക്കിയത്.

കേന്ദ്രം വികസനത്തിന്; സംസ്ഥാനം കമ്മി കുറയ്‌ക്കാന്‍

കേന്ദ്രം സമാഹരിക്കുന്ന നികുതിപ്പണത്തില്‍ ഒരു വിഹിതം സംസ്ഥാനങ്ങള്‍ക്ക് തിരികെ കൊടുക്കും. മറ്റൊരു വിഹിതം കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന സഹായങ്ങളാണ്. ഇനിയൊരു വിഹിതം സ്വച്ഛ് ഭാരത്, റോഡ് നിര്‍മാണം, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ കേന്ദ്ര പദ്ധതികളിലൂടെയാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. അതായത്, ഇന്ധനത്തിന്റേതുള്‍പ്പെടെ വിവിധ നികുതി വരുമാനങ്ങളിലൂടെ കിട്ടുന്ന പണം കേന്ദ്രം രാജ്യ വികസനത്തിന് ചെലവിടുന്നു. പക്ഷേ, വാറ്റ് വരുമാനം സംസ്ഥാനങ്ങള്‍ ധനക്കമ്മി കുറയ്‌ക്കാനാണ് കൂടുതലും വിനിയോഗിക്കുന്നത്.

പരസ്യമായി ഇന്ധന വിലവര്‍ധനയെ എതിര്‍ക്കുന്ന സംസ്ഥാനങ്ങള്‍ രഹസ്യമായി പിന്തുണയ്‌ക്കുകയാണ്. കാരണം കേരളത്തിലെ കാര്യം നോക്കിയാല്‍ ഒരു രൂപ കൂടുമ്പോള്‍ അധ്വാനമൊന്നുമില്ലാതെ 33 പൈസ കിട്ടുന്നു. ശരാശരി 12,000 കോടി രൂപയാണ് വര്‍ഷം കേരളത്തിന് ഇങ്ങനെ കിട്ടുന്നത്. സംസ്ഥാന നികുതി ഒഴിവാക്കിയാല്‍ ലിറ്ററിന് 81 രൂപ എന്ന ഇന്നത്തെ വില 60 രൂപയാക്കാം.

Tags: keralapriceസംസ്ഥാനtax
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.