Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ആ ഇരുട്ടു നിറഞ്ഞ ദിനങ്ങളുടെ ഓര്‍മ്മയില്‍…അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തിലെ പെണ്‍ കരുത്ത്

'ഉറക്കമില്ലാത്ത രാത്രികള്‍, ഏതു നിമിഷവും പോലീസ് മുറ്റത്തെത്തുമെന്ന് കരുതിയിരുന്ന ദിവസങ്ങള്‍, പുറത്തിറങ്ങുമ്പോഴൊക്കെ നാട്ടുകാരില്‍ ചിലരുടെ മടുപ്പിക്കുന്ന ചോദ്യങ്ങള്‍. വീടിനുള്ളില്‍ പോലും സുരക്ഷിതമല്ലാതിരുന്ന ആ ദിനങ്ങള്‍. അന്ന് പോലീസിന് ഒറ്റുകൊടുക്കാന്‍ കാത്തിരുന്നവര്‍ പിന്നീട് അതെല്ലാം തെറ്റായിപ്പോയെന്ന് പറയുന്നത് കേട്ടപ്പോള്‍ സന്തോഷം തോന്നി...'

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2020, 11:03 am IST
in Kozhikode
അഹല്ല്യാ ശങ്കര്‍

അഹല്ല്യാ ശങ്കര്‍

കോഴിക്കോട്: അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തില്‍ മുന്‍നിരയില്‍ പെണ്‍കരുത്തുമുണ്ടായിരുന്നു. പലരും അറസ്റ്റ് വരിച്ച് ജയിലറകളില്‍ അടയ്‌ക്കപ്പെട്ടു. പെണ്‍കുട്ടികള്‍ മുതല്‍ പ്രായവര്‍ വരെ പ്രക്ഷോഭത്തില്‍ പങ്കെടുത്തു. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയ്‌ക്കെതിരെ പൊരുതാന്‍ പോരാളികളായി വനിതകള്‍ തന്നെ രംഗത്തു വന്നു. രഹസ്യ നീക്കങ്ങളിലൂടെ മാത്രമേ പ്രക്ഷോഭം വിജയിക്കൂ. സ്ത്രീകളായിരുന്നു സമരസന്ദേശങ്ങള്‍ കൈമാറിയത്. ആ കറുത്ത നാളുകളെ കുറിച്ച് ബിജെപിയുടെ തലമുതിര്‍ന്ന നേതാവ് അഹല്ല്യാ ശങ്കര്‍ ഓര്‍ക്കുന്നു.

‘ഉറക്കമില്ലാത്ത രാത്രികള്‍, ഏതു നിമിഷവും പോലീസ് മുറ്റത്തെത്തുമെന്ന് കരുതിയിരുന്ന ദിവസങ്ങള്‍, പുറത്തിറങ്ങുമ്പോഴൊക്കെ നാട്ടുകാരില്‍ ചിലരുടെ മടുപ്പിക്കുന്ന ചോദ്യങ്ങള്‍. വീടിനുള്ളില്‍ പോലും സുരക്ഷിതമല്ലാതിരുന്ന ആ ദിനങ്ങള്‍. അന്ന് പോലീസിന് ഒറ്റുകൊടുക്കാന്‍ കാത്തിരുന്നവര്‍ പിന്നീട് അതെല്ലാം തെറ്റായിപ്പോയെന്ന് പറയുന്നത് കേട്ടപ്പോള്‍ സന്തോഷം തോന്നി…’ മുതിര്‍ന്ന ബിജെപി നേതാവ് അഹല്ല്യാ ശങ്കര്‍ അടിയന്തരാവസ്ഥ കാലം ഓര്‍ത്തെടുക്കുകയാണ്.  

പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയ കാലം. കേസരിയും ജന്മഭൂമിയും സര്‍ക്കാര്‍ അടച്ചുപൂട്ടി. കുരുക്ഷേത്രമായിരുന്നു വാര്‍ത്തകള്‍ അറിയിക്കാനുള്ള ഏകമാര്‍ഗ്ഗം. കുരു ക്ഷേത്രയുടെ വിതരണമായിരുന്നു അന്നത്തെ പ്രധാനദൗത്യം. അത് കൃത്യമായി നിര്‍വ്വഹിച്ചു. കുട്ടികളെയും കൊണ്ട് ആശു പത്രികളിലേക്ക് ഒക്കെ പോകുമ്പോള്‍ കയ്യില്‍ കുരുക്ഷേത്ര കരുതും. ആരും കാണാതെ എത്തിക്കേണ്ടിടത്ത് കൃത്യമായി എത്തിക്കും. പോകുന്ന വഴികളില്‍ ചിലപ്പോള്‍ പോലീസിനെ കാണുമായിരുന്നു. എന്നാല്‍ കുട്ടികള്‍ കൂടെ ഉള്ളതുകൊണ്ടു തന്നെ അവര്‍ ഒന്നും പറയാറില്ലായിരുന്നു.  

രാത്രികളില്‍ വീടിന്റെ വാതിലില്‍ പോലീസുകാര്‍ മുട്ടിവിളിക്കുമെന്ന് കരുതിയിരുന്ന ദിവസങ്ങളുണ്ടായിരുന്നു. പലപ്പോഴും സഹപ്രവര്‍ത്തക രെത്തി ഭര്‍ത്താവ് ശങ്കരേട്ടനോട് കാര്യങ്ങള്‍ ധരിപ്പിക്കും. ശ്രദ്ധിക്ക ണമെന്ന് പറയും. പ്രദേശത്തെ പലരും രാത്രിയില്‍ മറ്റു സ്ഥലങ്ങളിലേക്ക് മാറി നില്‍ക്കു മായിരുന്നു. വീട്ടില്‍ തന്നെ നില്‍ക്കുന്നതുകൊണ്ട് സൂക്ഷിക്കണ മെന്ന് പറയും. വീടിന്റെ പുറത്തിറങ്ങുമ്പോള്‍ പലരുടെയും ചോദ്യങ്ങള്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. പോലീസ് എപ്പോഴാണ് പുറത്തു വിട്ടതെന്നായിരുന്നു പലര്‍ക്കും അറിയേണ്ടിയിരുന്നത്. എന്നാല്‍ അങ്ങനെയുണ്ടായില്ലെന്ന് പറഞ്ഞാല്‍ പലര്‍ക്കും വിശ്വാസമാകുമായിരുന്നില്ല.  

മണ്ടിലേടത്ത് ശ്രീധരന്റ ഭാര്യ ചന്ദ്രമതി, ഭാഗീരഥി ഗുര്‍ജര്‍ തുടങ്ങിയവരായിരുന്നു അന്നു പലപ്രവര്‍ത്തനങ്ങള്‍ക്കും ഒപ്പമുണ്ടായിരുന്നത്. വീടുകളില്‍ സമ്പര്‍ക്കത്തിനും നോട്ടീസ് വിതരണത്തിനുമെല്ലാം ഇവരൊന്നിച്ചാണ് പോയിരുന്നത്. പലരും അനുഭവിച്ച പീഢനകഥകള്‍ കേട്ടപ്പോള്‍ കണ്ണുനിറയു മായിരുന്നു. പോലീസ് പിടിച്ചു കൊണ്ടുപോയി തല്ലിച്ചതച്ച കഥകള്‍ ഇന്നും മുഴങ്ങുന്നുണ്ട് ചെവിയില്‍.  

Tags: emergencykozhikode
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

Kerala

കോഴിക്കോട് ആംബുലൻസ് അപകടം: രോഗി മരിച്ചു

സംഘശതാബ്ദിയോടനുബന്ധിച്ച് ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘടിപ്പിച്ച പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേകര്‍ സംസാരിക്കുന്നു. മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍.മഹിപാല്‍, വിഭാഗ് സംഘചാലക് യു. ഗോപാല്‍മല്ലര്‍ എന്നിവര്‍ സമീപം
Kerala

ആര്‍എസ്എസ് പ്രവര്‍ത്തിച്ചത് രാഷ്‌ട്രസ്വത്വം ജനജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍: ആംബേക്കര്‍

Kerala

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 22 മുതല്‍

പുതിയ വാര്‍ത്തകള്‍

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.