Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്റെ മകന്‍ രാജ്യത്തിന് വേണ്ടി പോരാടി, രാഹുല്‍ ഗാന്ധി നിങ്ങളിതില്‍ രാഷ്‌ട്രീയം കളിക്കരുത്; വൈറലായി ധീരജവാന്റെ പിതാവിന്റെ പ്രതികരണം; വീഡിയോ

ഇന്ത്യന്‍ സൈനികരെ ചൈനീസ് സൈന്യം വളഞ്ഞുവെന്നും മര്‍ദ്ദിച്ചുവെന്നും തനിക്കും പരിക്കേറ്റുവെന്നുമുള്ള സുരേന്ദ്ര സിങ്ങുമായുള്ള ബല്‍വന്തിന്റെ സംഭാഷണം ബല്‍വന്ത് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2020, 10:17 am IST
in India

ന്യൂദല്‍ഹി: ചൈനയുമായുള്ള ഏറ്റുമുട്ടലില്‍ 20 സൈനികര്‍  വീരമൃത്യു വരിച്ച സംഭവത്തിന്റെ പേരില്‍ രാഷ്‌ട്രീയം കളിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുലിന് ചുട്ടമറുപടിയുമായി സൈനികന്റെ പിതാവ്.

‘ഇന്ത്യയുടേത് കരുത്തുറ്റ കരസേനയാണ്. അവര്‍ക്ക് ചൈനയെ തോല്‍പ്പിക്കാന്‍ കഴിയും. രാഹുല്‍ ഗാന്ധീ, ഇത് രാഷ്‌ട്രീയവത്കരിക്കരുത്.’  പറയുന്നത് ബല്‍വന്ത് സിങ്, ചൈനയുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ സുരേന്ദ്ര സിങ്ങിന്റെ അച്ഛന്‍. എന്റെ മകന്‍ ഇന്ത്യന്‍ സൈന്യത്തിനു വേണ്ടി പോരാടി, പോരാട്ടം ഇനിയും തുടരും, വീഡിയോയില്‍ ബല്‍വന്ത് പറഞ്ഞു.  

സിങ്ങിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി. കേന്ദ്രമന്ത്രി അമിത് ഷാ അടക്കമുള്ളവര്‍ ഈ വീഡിയോ ട്വീറ്റ് ചെയ്തു. ‘രാഹുല്‍ നീച രാഷ്‌ട്രീയത്തില്‍ നിന്ന് ഉയരണം. ദേശീയ താത്പര്യത്തിന് ഒപ്പം ശക്തമായി നിലകൊള്ളണം. വീഡിയോ ഷെയര്‍ ചെയ്ത് അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. ധീരനായ സൈനികന്റെ അച്ഛനാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്. ഇത് രാഹുലിനുള്ള വ്യക്തമായ  സന്ദേശമാണ്, അദ്ദേഹം തുടര്‍ന്നു.  

ഇന്ത്യന്‍ സൈനികരെ ചൈനീസ് സൈന്യം വളഞ്ഞുവെന്നും മര്‍ദ്ദിച്ചുവെന്നും തനിക്കും പരിക്കേറ്റുവെന്നുമുള്ള സുരേന്ദ്ര സിങ്ങുമായുള്ള ബല്‍വന്തിന്റെ സംഭാഷണം ബല്‍വന്ത് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു.  ഇത് ഷെയര്‍ ചെയ്ത രാഹുല്‍ കേന്ദ്രം കള്ളം പറയുകയാണെന്ന് കുറിച്ചിരുന്നു. ബല്‍വന്തിന്റെ പോസ്റ്റില്‍ അന്നു സംഭവിച്ച കാര്യമല്ലാതെ മറ്റൊന്നുമില്ലായിരുന്നു. ഇത് എടുത്ത് രാഹുല്‍ തന്റെ നിലപാടു കൂടി ചേര്‍ത്ത് രാഷ്‌ട്രീയ ആയുധമാക്കുകയായിരുന്നു. രാഹുലിന്റെ ഈ വില കുറഞ്ഞ നടപടിയെയാണ്  ബല്‍വന്ത് രൂക്ഷമായി വിമര്‍ശിക്കുകയും രാഷ്‌ട്രീയ കളിക്കരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തത്.

സര്‍ക്കാര്‍ കള്ളം പറയുകയാണെന്ന് ആരോപിക്കുന്ന രാഹുല്‍ വിഷത്തില്‍ രാജ്യവിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തം. സര്‍വകക്ഷി യോഗം പോലും സര്‍ക്കാരിന്റെ നിലപാടുകളെ പിന്തുണച്ചിട്ടും  ഇന്നലെയും രാഹുല്‍ ചൈനയ്‌ക്കനുകൂലമായ നിലപാടാണ് കൈക്കൊണ്ടത്. സൈനികരെ ആയുധം നല്‍കാതെ അതിര്‍ത്തിയിലേക്ക് പറഞ്ഞുവിട്ട് കൊലയ്‌ക്കു കൊടുക്കുകയായിരുന്നുവെന്നാണ് രാഹുല്‍ ആദ്യം പറഞ്ഞത്. എന്നാല്‍, സൈനികരുടെ കൈവശം   ആയുധമുണ്ടായിരുന്നുവെന്നും  മുന്‍കാല  കരാറുകള്‍    കാരണം  ഇവര്‍ക്ക് വെടിവയ്‌ക്കാന്‍ സാധിക്കുമായിരുന്നില്ലെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ചൂണ്ടിക്കാട്ടിയതോടെ രാഹുല്‍ നാണംകെട്ടിരുന്നു.

Tags: indian armychinaഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംFather
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

ആകാശ് എജ്യൂക്കേഷണല്‍ സര്‍വീസസ് സൈന്യവുമായി ധാരണാപത്രം ഒപ്പിട്ടു

India

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

India

അതിർത്തി കാക്കാൻ ഇന്ത്യൻ സൈന്യത്തിന് ടി-90(IM) ഭീഷ്മ ടാങ്ക് ; കൈമാറിയത് 1000 ; നിർമ്മാണം റഷ്യയുമായുള്ള ധാരണയിൽ

India

ചൈനയിലെ കൽക്കരി ഖനി അപകടത്തിൽ 90-ലധികം പേർ മരിച്ച സംഭവം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

India

അടുത്ത മുപ്പത് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ആയുധ കയറ്റുമതി രാജ്യമാകുമെന്ന് രാജ്നാഥ് സിങ്

പുതിയ വാര്‍ത്തകള്‍

മൊഹമ്മദ് റിയാസ് എംഎല്‍എയുടെ വീട്ടിലെ ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

പിണറായി വിജയനെയും പിടിച്ചോ എന്ന ധ്വനി എം.എ. ബേബിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടായിരുന്നെന്ന് ഷോണ്‍ ജോര്‍ജ്ജ്

12 കമ്പനികള്‍ വീണാവിജയന് മാസപ്പടി നല്‍കിയെന്ന് എസ് എഫ്ഐഒ, വീണയ്‌ക്ക് ഒരുങ്ങുന്നത് ജയിലോ?

ഇ ഡി ഉദ്യോഗസ്ഥരെ മുട്ട എറിഞ്ഞ സി പി എം പാളയം ലോക്കല്‍ സെക്രട്ടറി ഐ പി ബിനു കീഴടങ്ങി

ആര്‍എസ്എസ്, ഒരു സമഗ്ര വീക്ഷണം

മതേതരനാണെന്ന് കാണിക്കാൻ മുസ്ലീം എംഎൽഎ മാരും , മന്ത്രിമാരും പൊതുചടങ്ങുകളിൽ നിലവിളക്ക് കൊളുത്തരുത് ;   ഹുസൈൻ സലഫി

സഖാക്കളെ ഒരു വാക്ക്, ഇനിയും ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്:എന്‍. ഹരി

ഇഡി റെയ്ഡിനോട് യോജിപ്പില്ലെന്ന് കെ മുരളീധരൻ; ഇഡിയെ ആക്രമിച്ചാല്‍ കര്‍ശന നടപടിയെന്ന് രമേശ് ചെന്നിത്തല, യുഡിഎഫ് മന്ത്രിമാര്‍ രണ്ട് തട്ടില്‍

നായയെപ്പോലെ നാലുകാലില്‍ കുതിയ്‌ക്കുന്ന അയ്‌ല; കുതിരയെപ്പോലെ വേലികള്‍ ചാടിക്കടക്കും; ബില്യണ്‍ കണക്കിന് വ്യൂസ് നേടി നോര്‍വെയിലെ കുതിരപ്പെണ്ണ്

അന്ന് ദീപത്തൂണിൽ വിളക്ക് തെളിയിക്കാൻ ഉത്തരവ് ; ഇന്ന് ഗോവധ നിരോധനം ; സ്റ്റാലിനെയും, ഇസ്ലാമിസ്റ്റുകളെയും വെള്ളം കുടിപ്പിച്ച് ജസ്റ്റിസ് സ്വാമിനാഥൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.