Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

43,000 ചതുരശ്ര കിലോമീറ്റര്‍ ഏത് സാഹചര്യത്തിലാണ് അടിയറ വച്ചതെന്ന് രാജ്യത്തിനറിയാം; പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വളച്ചൊടിച്ചവര്‍ക്ക് ചുട്ടമറുപടി

യഥാര്‍ത്ഥ നിയന്ത്രണരേഖയിലെ ലംഘനങ്ങള്‍ സംബന്ധിച്ചാണെങ്കില്‍ ചൈന യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ചില നിര്‍മ്മാണങ്ങള്‍ നടത്താന്‍ ശ്രമിച്ചുവെന്ന് വ്യക്തമായി അറിയിച്ചിരുന്നു, അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തിരിയാന്‍ തയ്യാറാകാതിരുന്നതാണ് ജൂണ്‍ 15ല്‍ ഗാല്‍വാനില്‍ അക്രമം ഉണ്ടായതിന്റെ കാരണമെന്നും വ്യക്തമാക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2020, 08:17 pm IST
inIndia

ന്യൂദല്‍ഹി: സര്‍വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയെ ദോഷകരമായി വളച്ചൊടിക്കുന്നതിനെ  വിമര്‍ശിച്ച് കേന്ദ്രം. ഇക്കുറി യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ വലിയതോതില്‍ ചൈനീസ് സൈന്യം വരികയും ഇന്ത്യയും അതേ നാണയത്തില്‍ തിരിച്ചടിക്കുകയും ചെയ്തുവെന്നും സര്‍വകക്ഷിയോഗത്തെ പ്രധാനമന്ത്രി അറിയിച്ചിരുന്നതായി കേന്ദ്ര സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ചൈന യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ചില നിര്‍മ്മാണങ്ങള്‍ നടത്താന്‍ ശ്രമിച്ചുവെന്നും അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തിരിയാന്‍ തയ്യാറാകാതിരുന്നതാണ് ജൂണ്‍ 15ല്‍ ഗാല്‍വാനില്‍ അക്രമം ഉണ്ടായതിന്റെ കാരണമെന്നും യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. പ്രധാനമന്തരിയുടെ പ്രസ്താവനയെവളച്ചൊടിക്കുന്നതിന് ചില കോണുകളില്‍ നിന്നും ശ്രമം നടക്കുന്നു.നമ്മുടെ ധീര സൈനികര്‍ രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കുന്ന ഈ സമയത്ത് അവരുടെ മനോനില തകര്‍ക്കുന്നതിനായി ഇത്തരം  വിവാദം ഉണ്ടാക്കിയത് നിര്‍ഭാഗ്യകരമാണ്

യഥാര്‍ത്ഥ നിയന്ത്രണ രേഖയുടെ അതിരുകടക്കാന്‍ എന്തെങ്കിലും ശ്രമമുണ്ടായാല്‍ ഇന്ത്യ ശക്തമായി തന്നെ നേരിടുമെന്ന്  പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുണ്ടായ വെല്ലുവിളികളില്‍ മുന്‍കാലത്തുണ്ടായ വീഴ്ചയ്‌ക്ക് വിരുദ്ധമായി നിയന്ത്രണരേഖയില്‍ എന്തെങ്കിലും ലംഘനമുണ്ടായാല്‍ ഇന്ത്യന്‍ സൈന്യം ശക്തമായി തന്നെ അതിനെ നേരിടുമെന്നാണ് നരേന്ദ്രമോദി വ്യക്തമാക്കിയത്.

ഇക്കുറി യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ വലിയതോതില്‍ ചൈനീസ് സൈന്യം വരികയും ഇന്ത്യയും അതേ നാണയത്തില്‍ തിരിച്ചടിക്കുകയും ചെയ്തുവെന്നും സര്‍വകക്ഷിയോഗത്തെ അറിയിച്ചിരുന്നു. യഥാര്‍ത്ഥ നിയന്ത്രണരേഖയിലെ ലംഘനങ്ങള്‍ സംബന്ധിച്ചാണെങ്കില്‍ ചൈന യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ചില നിര്‍മ്മാണങ്ങള്‍ നടത്താന്‍ ശ്രമിച്ചുവെന്ന് വ്യക്തമായി അറിയിച്ചിരുന്നു, അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തിരിയാന്‍ തയ്യാറാകാതിരുന്നതാണ് ജൂണ്‍ 15ല്‍ ഗാല്‍വാനില്‍ അക്രമം ഉണ്ടായതിന്റെ കാരണമെന്നും വ്യക്തമാക്കിയിരുന്നു.

സര്‍വകക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനകള്‍ പ്രധാനമായും കേന്ദ്രീകരിച്ചിരുന്നത് ജൂണ്‍ 15ല്‍ ഗാല്‍വാനിലുണ്ടായ സംഭവങ്ങള്‍ 20 ഇന്ത്യന്‍ സൈനികരുടെ ജീവന്‍ നഷ്ടപ്പെടുന്നതിനിടയാക്കിയെന്നതായിരുന്നു. അവിടെ ചൈനയുടെ ആസൂണ്രങ്ങളെ വിരട്ടിയോടിച്ച നമ്മുടെ സായുധസേനയുടെ ധീരതയ്‌ക്കും ദേശഭക്തിക്കും പ്രധാനമന്ത്രി തിളങ്ങുന്ന ആദരാജ്ഞലികളാണ് അര്‍പ്പിച്ചത്.  

യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ നമ്മുടെ ഭാഗത്ത് ചൈനീസ് സാന്നിദ്ധ്യം ഉണ്ടായിരുന്നില്ലെന്ന പ്രധാനമന്ത്രിയുടെ നിരീക്ഷണം നമ്മുടെ സായുധസേനയുടെ ധീരതയുടെ ഫലമായുണ്ടായ സാഹചര്യം എന്ന നിലയിലായിരുന്നു. നമ്മുടെ 16 ബീഹാര്‍ റിജിമെന്റിലെ സൈനികരുടെ ത്യാഗം നിര്‍മ്മാണങ്ങള്‍ നടത്താനുള്ള ചൈനയുടെ ശ്രമങ്ങളെ പരാജയപ്പെടുത്തുകയും യഥാര്‍ത്ഥ നിയന്ത്രണരേഖ ലംഘിക്കാനുള്ള ശ്രമത്തെ തടയുകയും ചെയ്തു.

”നമ്മുടെ ഭൂമിയില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കുന്നവരെ ശരിയായ പാഠം പഠിപ്പിക്കുമെന്ന” പ്രധാനമന്ത്രിയുടെ വാക്കുകള്‍ നമ്മുടെ സായുധസേനയുടെ ധാര്‍മ്മികതയും മൂല്യവും സംക്ഷിപ്തമായി വിവരിക്കുന്നതാണ്. ”നമ്മുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതില്‍ നമ്മുടെ സായുധസേനകള്‍ ഒരു അമാന്തവും വരുത്തില്ല” എന്നുകൂടി പ്രധാനമന്ത്രി ഉറപ്പുനല്‍കി.

ഇന്ത്യയുടെ ഭൂപ്രദേശം ഏതാണെന്ന് ഇന്ത്യയുടെ ഭൂപടത്തിലൂടെ വ്യക്തമാണ്. ഗവണ്‍മെന്റ് ശക്തമായും ദൃഢമായും അതില്‍ പ്രതിജ്ഞാബദ്ധവുമാണ്. അവിടെ ഇതിന് മുമ്പ് ചില നിയമലംഘിത കൈയേറ്റങ്ങള്‍ ഉണ്ടായിരുന്നു, കഴിഞ്ഞ 60 വര്‍ഷം കൊണ്ട് 43,000 ചതുരശ്ര കിലോമീറ്റര്‍ ഏത് സാഹചര്യത്തിലാണ് അടിയറ വച്ചതെന്ന് രാജ്യത്തിന് വ്യക്തമായ ബോദ്ധ്യമുണ്ടെന്നും സര്‍വകക്ഷിയോഗത്തില്‍ വിവരിച്ചു. യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ഏകപക്ഷീയമായ മാറ്റത്തിന് ഈ ഗവണ്‍മെന്റ് ഒരു കാരണവശാലും അനുവദിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.

നമ്മുടെ ധീര സൈനികര്‍ രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കുന്ന ഈ സമയത്ത് അവരുടെ മനോനില തകര്‍ക്കുന്നതിനായി ഇത്തരം ഒരു വിവാദം ഉണ്ടാക്കിയത് നിര്‍ഭാഗ്യകരമാണ്. എന്തായാലും ദേശീയ പ്രതിസന്ധിഘട്ടത്തില്‍ ഗവണ്‍മെന്റിനും സായുധസേനയ്‌ക്കും അസന്നിഗ്ധമായ പിന്തുണ എന്നതായിരുന്നു സര്‍വകക്ഷിയോഗത്തിന്റെ മുഖ്യവികാരം. ഇന്ത്യയിലെ ജനങ്ങളുടെ ഐക്യം ഇത്തരം ചില ഉദ്ദേശങ്ങളോടെയുള്ള ഉപജാപങ്ങളെ വകവയ്‌ക്കില്ലെന്ന് ഉറപ്പുണ്ട്. കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു.വളച്ചൊടിക്കുന്നതിന് ചില കോണുകളില്‍ നിന്നും ശ്രമം നടക്കുന്നുണ്ട്.

Tags: chinaഅതിര്‍ത്തി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു
India

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

India

ഒരു രാജ്യത്തിനും തൊടാന്‍ കഴിയാത്ത ഇന്ത്യയുടെ അഗ്നി, ചൈനയുടെ ഏത് ഭാഗവും കത്തിയ്‌ക്കും;യൂറോപ്പും അഗ്നിയുടെ പരിധിയില്‍

India

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

India

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.