Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

43,000 ചതുരശ്ര കിലോമീറ്റര്‍ ഏത് സാഹചര്യത്തിലാണ് അടിയറ വച്ചതെന്ന് രാജ്യത്തിനറിയാം; പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വളച്ചൊടിച്ചവര്‍ക്ക് ചുട്ടമറുപടി

യഥാര്‍ത്ഥ നിയന്ത്രണരേഖയിലെ ലംഘനങ്ങള്‍ സംബന്ധിച്ചാണെങ്കില്‍ ചൈന യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ചില നിര്‍മ്മാണങ്ങള്‍ നടത്താന്‍ ശ്രമിച്ചുവെന്ന് വ്യക്തമായി അറിയിച്ചിരുന്നു, അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തിരിയാന്‍ തയ്യാറാകാതിരുന്നതാണ് ജൂണ്‍ 15ല്‍ ഗാല്‍വാനില്‍ അക്രമം ഉണ്ടായതിന്റെ കാരണമെന്നും വ്യക്തമാക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2020, 08:17 pm IST
in India

ന്യൂദല്‍ഹി: സര്‍വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയെ ദോഷകരമായി വളച്ചൊടിക്കുന്നതിനെ  വിമര്‍ശിച്ച് കേന്ദ്രം. ഇക്കുറി യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ വലിയതോതില്‍ ചൈനീസ് സൈന്യം വരികയും ഇന്ത്യയും അതേ നാണയത്തില്‍ തിരിച്ചടിക്കുകയും ചെയ്തുവെന്നും സര്‍വകക്ഷിയോഗത്തെ പ്രധാനമന്ത്രി അറിയിച്ചിരുന്നതായി കേന്ദ്ര സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ചൈന യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ചില നിര്‍മ്മാണങ്ങള്‍ നടത്താന്‍ ശ്രമിച്ചുവെന്നും അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തിരിയാന്‍ തയ്യാറാകാതിരുന്നതാണ് ജൂണ്‍ 15ല്‍ ഗാല്‍വാനില്‍ അക്രമം ഉണ്ടായതിന്റെ കാരണമെന്നും യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. പ്രധാനമന്തരിയുടെ പ്രസ്താവനയെവളച്ചൊടിക്കുന്നതിന് ചില കോണുകളില്‍ നിന്നും ശ്രമം നടക്കുന്നു.നമ്മുടെ ധീര സൈനികര്‍ രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കുന്ന ഈ സമയത്ത് അവരുടെ മനോനില തകര്‍ക്കുന്നതിനായി ഇത്തരം  വിവാദം ഉണ്ടാക്കിയത് നിര്‍ഭാഗ്യകരമാണ്

യഥാര്‍ത്ഥ നിയന്ത്രണ രേഖയുടെ അതിരുകടക്കാന്‍ എന്തെങ്കിലും ശ്രമമുണ്ടായാല്‍ ഇന്ത്യ ശക്തമായി തന്നെ നേരിടുമെന്ന്  പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുണ്ടായ വെല്ലുവിളികളില്‍ മുന്‍കാലത്തുണ്ടായ വീഴ്ചയ്‌ക്ക് വിരുദ്ധമായി നിയന്ത്രണരേഖയില്‍ എന്തെങ്കിലും ലംഘനമുണ്ടായാല്‍ ഇന്ത്യന്‍ സൈന്യം ശക്തമായി തന്നെ അതിനെ നേരിടുമെന്നാണ് നരേന്ദ്രമോദി വ്യക്തമാക്കിയത്.

ഇക്കുറി യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ വലിയതോതില്‍ ചൈനീസ് സൈന്യം വരികയും ഇന്ത്യയും അതേ നാണയത്തില്‍ തിരിച്ചടിക്കുകയും ചെയ്തുവെന്നും സര്‍വകക്ഷിയോഗത്തെ അറിയിച്ചിരുന്നു. യഥാര്‍ത്ഥ നിയന്ത്രണരേഖയിലെ ലംഘനങ്ങള്‍ സംബന്ധിച്ചാണെങ്കില്‍ ചൈന യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ചില നിര്‍മ്മാണങ്ങള്‍ നടത്താന്‍ ശ്രമിച്ചുവെന്ന് വ്യക്തമായി അറിയിച്ചിരുന്നു, അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തിരിയാന്‍ തയ്യാറാകാതിരുന്നതാണ് ജൂണ്‍ 15ല്‍ ഗാല്‍വാനില്‍ അക്രമം ഉണ്ടായതിന്റെ കാരണമെന്നും വ്യക്തമാക്കിയിരുന്നു.

സര്‍വകക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനകള്‍ പ്രധാനമായും കേന്ദ്രീകരിച്ചിരുന്നത് ജൂണ്‍ 15ല്‍ ഗാല്‍വാനിലുണ്ടായ സംഭവങ്ങള്‍ 20 ഇന്ത്യന്‍ സൈനികരുടെ ജീവന്‍ നഷ്ടപ്പെടുന്നതിനിടയാക്കിയെന്നതായിരുന്നു. അവിടെ ചൈനയുടെ ആസൂണ്രങ്ങളെ വിരട്ടിയോടിച്ച നമ്മുടെ സായുധസേനയുടെ ധീരതയ്‌ക്കും ദേശഭക്തിക്കും പ്രധാനമന്ത്രി തിളങ്ങുന്ന ആദരാജ്ഞലികളാണ് അര്‍പ്പിച്ചത്.  

യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ നമ്മുടെ ഭാഗത്ത് ചൈനീസ് സാന്നിദ്ധ്യം ഉണ്ടായിരുന്നില്ലെന്ന പ്രധാനമന്ത്രിയുടെ നിരീക്ഷണം നമ്മുടെ സായുധസേനയുടെ ധീരതയുടെ ഫലമായുണ്ടായ സാഹചര്യം എന്ന നിലയിലായിരുന്നു. നമ്മുടെ 16 ബീഹാര്‍ റിജിമെന്റിലെ സൈനികരുടെ ത്യാഗം നിര്‍മ്മാണങ്ങള്‍ നടത്താനുള്ള ചൈനയുടെ ശ്രമങ്ങളെ പരാജയപ്പെടുത്തുകയും യഥാര്‍ത്ഥ നിയന്ത്രണരേഖ ലംഘിക്കാനുള്ള ശ്രമത്തെ തടയുകയും ചെയ്തു.

”നമ്മുടെ ഭൂമിയില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കുന്നവരെ ശരിയായ പാഠം പഠിപ്പിക്കുമെന്ന” പ്രധാനമന്ത്രിയുടെ വാക്കുകള്‍ നമ്മുടെ സായുധസേനയുടെ ധാര്‍മ്മികതയും മൂല്യവും സംക്ഷിപ്തമായി വിവരിക്കുന്നതാണ്. ”നമ്മുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതില്‍ നമ്മുടെ സായുധസേനകള്‍ ഒരു അമാന്തവും വരുത്തില്ല” എന്നുകൂടി പ്രധാനമന്ത്രി ഉറപ്പുനല്‍കി.

ഇന്ത്യയുടെ ഭൂപ്രദേശം ഏതാണെന്ന് ഇന്ത്യയുടെ ഭൂപടത്തിലൂടെ വ്യക്തമാണ്. ഗവണ്‍മെന്റ് ശക്തമായും ദൃഢമായും അതില്‍ പ്രതിജ്ഞാബദ്ധവുമാണ്. അവിടെ ഇതിന് മുമ്പ് ചില നിയമലംഘിത കൈയേറ്റങ്ങള്‍ ഉണ്ടായിരുന്നു, കഴിഞ്ഞ 60 വര്‍ഷം കൊണ്ട് 43,000 ചതുരശ്ര കിലോമീറ്റര്‍ ഏത് സാഹചര്യത്തിലാണ് അടിയറ വച്ചതെന്ന് രാജ്യത്തിന് വ്യക്തമായ ബോദ്ധ്യമുണ്ടെന്നും സര്‍വകക്ഷിയോഗത്തില്‍ വിവരിച്ചു. യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ഏകപക്ഷീയമായ മാറ്റത്തിന് ഈ ഗവണ്‍മെന്റ് ഒരു കാരണവശാലും അനുവദിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.

നമ്മുടെ ധീര സൈനികര്‍ രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കുന്ന ഈ സമയത്ത് അവരുടെ മനോനില തകര്‍ക്കുന്നതിനായി ഇത്തരം ഒരു വിവാദം ഉണ്ടാക്കിയത് നിര്‍ഭാഗ്യകരമാണ്. എന്തായാലും ദേശീയ പ്രതിസന്ധിഘട്ടത്തില്‍ ഗവണ്‍മെന്റിനും സായുധസേനയ്‌ക്കും അസന്നിഗ്ധമായ പിന്തുണ എന്നതായിരുന്നു സര്‍വകക്ഷിയോഗത്തിന്റെ മുഖ്യവികാരം. ഇന്ത്യയിലെ ജനങ്ങളുടെ ഐക്യം ഇത്തരം ചില ഉദ്ദേശങ്ങളോടെയുള്ള ഉപജാപങ്ങളെ വകവയ്‌ക്കില്ലെന്ന് ഉറപ്പുണ്ട്. കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു.വളച്ചൊടിക്കുന്നതിന് ചില കോണുകളില്‍ നിന്നും ശ്രമം നടക്കുന്നുണ്ട്.

Tags: chinaഅതിര്‍ത്തി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

India

ചൈനയിലെ കൽക്കരി ഖനി അപകടത്തിൽ 90-ലധികം പേർ മരിച്ച സംഭവം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Defence

ഓപ്പറേഷൻ സിന്ദൂരിൽ ചൈനീസ് ആയുധങ്ങൾ കാരണം മാനം പോയി ; ഇനി തുർക്കിയുടെ ആയുധങ്ങൾ മതിയെന്ന് പാകിസ്ഥാൻ : വാങ്ങുന്നത് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ

News

ചൈനയിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം, 82 പേർ കൊല്ലപ്പെട്ടു, കാണാതയവർക്കായി തിരച്ചിൽ തുടരുന്നു

World

ചൈനയുടെ സൈനികോദ്യോസ്ഥ എലോണ്‍ മസ്കിന്റെ വിളമ്പുകാരിയായി വേഷം കെട്ടി നിന്നും…രഹസ്യം ചോര്‍ത്തി

പുതിയ വാര്‍ത്തകള്‍

മതേതരനാണെന്ന് കാണിക്കാൻ മുസ്ലീം എംഎൽഎ മാരും , മന്ത്രിമാരും പൊതുചടങ്ങുകളിൽ നിലവിളക്ക് കൊളുത്തരുത് ;   ഹുസൈൻ സലഫി

സഖാക്കളെ ഒരു വാക്ക്, ഇനിയും ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്:എന്‍. ഹരി

ഇഡി റെയ്ഡിനോട് യോജിപ്പില്ലെന്ന് കെ മുരളീധരൻ; ഇഡിയെ ആക്രമിച്ചാല്‍ കര്‍ശന നടപടിയെന്ന് രമേശ് ചെന്നിത്തല, യുഡിഎഫ് മന്ത്രിമാര്‍ രണ്ട് തട്ടില്‍

നായയെപ്പോലെ നാലുകാലില്‍ കുതിയ്‌ക്കുന്ന അയ്‌ല; കുതിരയെപ്പോലെ വേലികള്‍ ചാടിക്കടക്കും; ബില്യണ്‍ കണക്കിന് വ്യൂസ് നേടി നോര്‍വെയിലെ കുതിരപ്പെണ്ണ്

അന്ന് ദീപത്തൂണിൽ വിളക്ക് തെളിയിക്കാൻ ഉത്തരവ് ; ഇന്ന് ഗോവധ നിരോധനം ; സ്റ്റാലിനെയും, ഇസ്ലാമിസ്റ്റുകളെയും വെള്ളം കുടിപ്പിച്ച് ജസ്റ്റിസ് സ്വാമിനാഥൻ

തിരുവല്ലം പരശുരാമ ക്ഷേത്ര പരിസരം നവീകരണം : മന്ത്രിമാര്‍ക്ക് നിവേദനം നല്‍കി രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

ഹാപ്പിലാന്‍ഡ് അമ്യുസ്‌മെന്റ് പാര്‍ക്ക് അപകടം: പൊലീസ് കേസെടുത്തു

പാകിസ്ഥാന്‍ വാങ്ങാന്‍ പോകുന്ന ചൈനയുടെ അ‍ഞ്ചാംതലമുറ സ്റ്റെല്‍ത് ജെറ്റായ ജെ35 (ഇടത്ത് മുകളില്‍) പാകിസ്ഥാന്‍ തുര്‍ക്കിയില്‍ നിന്നും വാങ്ങാന്‍ പോകുന്ന അ‌ഞ്ചാംതലമുറ സ്റ്റെല്‍ത് വിമാനമായ കാന്‍ (ഇടത്ത് താഴെ) ഇന്ത്യ വ്യോമപ്രതിരോധം ശക്തമാക്കാന്‍ റഷ്യയില്‍ നിന്നും സംഭവിക്കാന്‍ പോകുന്ന എസ് 400 എന്ന സുദര്‍ശനചക്ര (ഇടത്ത് മുകളില്‍) ഇന്ത്യ ഫ്രാന്‍സില്‍ നിന്നും വാങ്ങാന്‍ പോകുന്ന റഫാല്‍ യുദ്ധവിമാനം (ഇടത്ത് താഴെ)

അഞ്ചാം തലമുറ യുദ്ധവിമാനങ്ങളും ദീര്‍ഘദൂരമിസൈലുകളും… ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന്‍…..പ്രതിരോധിക്കാന്‍ അണിയറ ഒരുക്കങ്ങളുമായി ഇന്ത്യ

48,000 കോടി രൂപയുടെ ലക്ഷ്മി ഭണ്ഡാർ പദ്ധതിയിൽ 30 ലക്ഷത്തോളം അനർഹർ ; ബംഗ്ലാദേശികളാകാമെന്ന് സൂചന : പേരുകൾ വെട്ടാൻ സുവേന്ദു

പരസ്യ ചിത്രീകരണത്തിനെത്തിയ മോഡല്‍ പാറമടയില്‍ മുങ്ങി മരിച്ചു,അപകടം പെരുമ്പാവൂരില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.