Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പോലീസ്പിക്കറ്റ് സാമൂഹ്യവിരുദ്ധർ തകർത്തു; സാമുദായിക സംഘർഷത്തിന് ശ്രമം

സംഘർഷ സാധ്യതയുള്ള സ്ഥലമായതിനാലാണ് ഇവിടെ പോലീസ് പിക്കറ്റ് സ്ഥാപിച്ചത്. എന്നാൽ നാലുമാസത്തോളമായി ഇവിടെ പോലീസിനെ നിയോഗിച്ചിട്ടില്ല. പൊഴികടന്നെത്തിയവരാണ് അക്രമത്തിന് പിന്നിലെന്നാണ് നാട്ടുകാർ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2020, 11:43 am IST
in Thiruvananthapuram
സാമൂഹ്യ വിരുദ്ധർ തകർത്ത ഇടയാർ കുന്നുമണലിലെ പോലീസ് എയ്ഡ്‌പോസ്റ്റ്

സാമൂഹ്യ വിരുദ്ധർ തകർത്ത ഇടയാർ കുന്നുമണലിലെ പോലീസ് എയ്ഡ്‌പോസ്റ്റ്

തിരുവനന്തപുരം: ഇടയാർ കുന്നുമണലിൽ പോലീസ് പിക്കറ്റ് കഴിഞ്ഞദിവസം സാമൂഹ്യവിരുദ്ധർ അടിച്ചു തകർത്തു. സാമുദായിക സംഘർഷത്തിന് വഴിയൊരുക്കാനുള്ള ശ്രമമെന്ന് നാട്ടുകാർ. സംഘർഷ സാധ്യതയുള്ള സ്ഥലമായതിനാലാണ് ഇവിടെ പോലീസ് പിക്കറ്റ് സ്ഥാപിച്ചത്. എന്നാൽ നാലുമാസത്തോളമായി ഇവിടെ പോലീസിനെ നിയോഗിച്ചിട്ടില്ല. പൊഴികടന്നെത്തിയവരാണ് അക്രമത്തിന് പിന്നിലെന്നാണ് നാട്ടുകാർ പറയുന്നത്. ജൂൺ 11ന് നടന്ന ആക്രമത്തിന് പിന്നിലുള്ളവരെ പിടികൂടാൻ പോലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല.

പതിനൊന്നിന് ഉച്ചയോടെയാണ് കുന്നുമണലിലെ പോലീസ് പിക്കറ്റ് അക്രമികൾ അടിച്ചു തകർത്തത്. അടിച്ചുപൊട്ടിക്കുന്ന ശബ്ദം നാട്ടുകാർ കേട്ടെങ്കിലും വള്ളം നന്നാക്കുന്നതെന്നാണ്  ആദ്യം കരുതിയത്. പിന്നീടാണ് പോലീസ് പിക്കറ്റാണ് തകർത്തതെന്ന് മനസിലാക്കുന്നത്.  

പോലീസുകാർ ഉപയോഗിച്ചിരുന്ന കട്ടിലും കസേരയും മേശയുമെല്ലാം അക്രമികൾ അടിച്ചുതകർത്തു. ഫാൻ ഉപയോഗിക്കാൻ ആകാത്തവിധം നശിപ്പിച്ചു. കൃത്രിമ തടി കൊണ്ടുള്ള ചുമരുകൾ എല്ലാം പാടെ തകർത്തു.  

സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് പിക്കറ്റ് സ്ഥാപിച്ചിട്ടുള്ളത്. കഴിഞ്ഞ നാലുമാസമായി ഇവിടെ പോലീസിനെ നിയോഗിച്ചിട്ടില്ല. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ പോലീസിനെ വിനിയോഗിക്കേണ്ടി വന്നതിനാലാണ് ഇവിടെ പോലീസുകാരെ ഡ്യൂട്ടിക്കിടാൻ കഴിയാത്തത് എന്നാണ് പോലീസ് പറയുന്നത്. ഈ അവസരം മുതലെടുത്താണ് സാമൂഹ്യവിരുദ്ധർ പൊഴികടന്ന് ഇവിടെയെത്തുന്നത്. ചീട്ടുകളിക്കും മദ്യപാനത്തിനുമുള്ള കേന്ദ്രമാക്കി ഇവിടം മാറ്റുകയായിരുന്നു.  

സമീപത്തെ പുരയിടത്തിലെ തെങ്ങുകളിലെ കരിക്കും തേങ്ങയും നഷ്ടപ്പെടുന്നതും പതിവാണ്. പൂന്തുറ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇന്നലെ സ്ഥലത്തെത്തിയിരുന്നു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്‌ദ്ധരും എത്തി പരിശോധിച്ചു.

പാർവതിപുത്തനാർ കടലിൽ പതിക്കുന്ന 300 മീറ്ററോളം ഭാഗം മണൽ നിറഞ്ഞു കിടക്കുന്ന പൊഴിയിലൂടെയാണ് സാമൂഹ്യവിരുദ്ധർ കുന്നുമണലിൽ എത്തുന്നത്. 2013ൽ ഇടയാറിൽ പൂന്തുറ നിന്നും പൊഴി കടന്നെത്തിയ അക്രമി സംഘം 30 ഓളം വീടുകൾ അടിച്ചുതകർത്തിരുന്നു.  

ആ കേസുകൾ ഇന്നും നിലനിൽക്കുകയുമാണ്. ആ സംഭവത്തിനു ശേഷമാണ് ഇവിടെ സ്ഥിരമായി പോലീസ് പിക്കറ്റ് സ്ഥാപിച്ചത്. നാലുപോലീസുകാർ അന്നുമുതൽ ഇവിടെ ഡ്യൂട്ടിയ്‌ക്കുണ്ടായിരുന്നു. നിലവിൽ പോലീസ് പിക്കറ്റ് ഇല്ലാത്തതാണ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങാൻ കാരണം. എത്രയും വേഗം പോലീസ് പിക്കറ്റ് പുനസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.  

Tags: പോലീസ്Clash
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രം തല്ലിത്തകര്‍ത്ത് വിഗ്രഹങ്ങള്‍ നശിപ്പിച്ച് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് സിപിഎമ്മിന് വേണ്ടി പൊലീസ് നടത്തുന്ന കളി

Thiruvananthapuram

തിരുവനന്തപുരം കുമാരാരാമം ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം പൊലീസ് തല്ലിത്തകര്‍ത്തു,ക്ഷേത്രസംരക്ഷണസമിതി പ്രവര്‍ത്തകര്‍ക്ക് ക്രൂര മര്‍ദ്ദനം

Kerala

ക്ഷേത്രോത്സവത്തിനിടെ ദമ്പതികളെ ആക്രമിച്ച സംഘത്തിനെതിരെ കേസെടുത്തു

Kerala

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

Kerala

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

പുതിയ വാര്‍ത്തകള്‍

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 10 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.