Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

ലോക്ഡൗണ്‍ ഗ്രീനിഷാക്കി അനു; മൈക്രോഗ്രീന്‍ കൃഷിയിലൂടെ വിളയിച്ചെടുത്തത് വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികള്‍

ഇടുക്കി ജവഹര്‍ നവോദയ സ്‌കൂളിലെ കായികാധ്യാപികയായ ഇവര്‍ക്കും അവിചാരിതമായി കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ കിട്ടിയതാണ് ഈ ലോക്ഡൗണ്‍. പച്ചക്കറി ലഭ്യത കുറഞ്ഞതോടെ ആണ് എന്തുകൊണ്ട് ആവശ്യമുള്ള പച്ചക്കറി വീട്ടില്‍ തന്നെ കൃഷി ചെയ്തു കൂടാ എന്ന ചിന്തയിലാണ് മൈക്രോ ഗ്രീനിന്നെ കുറിച്ച് ആലോചിച്ചത്.

കെ എസ് വര്‍ണ്ണം by കെ എസ് വര്‍ണ്ണം
Jun 10, 2020, 05:31 pm IST
in Agriculture

ലോക്ഡൗണ്‍ അനുഭവങ്ങള്‍ എല്ലാവര്‍ക്കും പലതാണ്. രണ്ടു മാസക്കാലം ചിലര്‍ സ്വന്തം നാടുകളിലേക്ക് പോകാന്‍ ആകാതെ ഒറ്റപെട്ടുപോയെങ്കില്‍ ചിലര്‍ക്ക് അത് കുടുംബത്തോടൊപ്പം ചിലവിടാന്‍ അവിചാരിതമായി കിട്ടിയ അനുഗ്രഹവുമായി. ചിലര്‍ ആണെങ്കില്‍ അത് കലാപരമായ വാസനകള്‍ ഉപയോഗപ്പെടുത്താനും ഉപയോഗിച്ചു. ഈ കാലയളവില്‍ മൈക്രോ ഗ്രീന്‍ കൃഷിയിലൂടെ ഭക്ഷണത്തിന് ആവശ്യമുള്ള പച്ചക്കറി കണ്ടെത്തിയിരിക്കുകയാണ് അനു.  

ഇടുക്കി ജവഹര്‍ നവോദയ സ്‌കൂളിലെ കായികാധ്യാപികയായ ഇവര്‍ക്കും അവിചാരിതമായി കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ കിട്ടിയതാണ് ഈ ലോക്ഡൗണ്‍. പച്ചക്കറി ലഭ്യത കുറഞ്ഞതോടെ ആണ് എന്തുകൊണ്ട് ആവശ്യമുള്ള പച്ചക്കറി വീട്ടില്‍ തന്നെ കൃഷി ചെയ്തു കൂടാ എന്ന ചിന്തയിലാണ് മൈക്രോ ഗ്രീനിന്നെ കുറിച്ച് ആലോചിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഇതിനെ കുറിച്ച് ചെറിയ തിരച്ചിലും നടത്തി. തൃശ്ശൂര്‍ സ്വദേശി ആയ ചെറിയ കുട്ടി നടത്തിയ കൃഷി കണ്ടതോടെ പ്രചോദനമായി.

മുന്‍ വര്‍ഷങ്ങളില്‍ ഭര്‍ത്താവും മക്കളുമൊത്ത് ടൂര്‍ പോയാണ് അവധിക്കാലം ആഘോഷിച്ചത്. എന്നാല്‍ ഇത്തവണത്തേത് ഒരു വ്യത്യസ്ത അനുഭവമായി. മറ്റ് കൃഷികള്‍ പോലെ മണ്ണും വളവുമൊന്നും വേണ്ട എന്നതാണ് ഈ കൃഷിയുടെ പ്രത്യേകത. വിത്ത് മുളപ്പിക്കുന്നതിനായി പഴയ പേപ്പറുകളും തുണികളും ഉപയോഗ ശൂന്യമായ പാത്രങ്ങളോ കുപ്പികളോ മതി. കൂടാതെ മറ്റ് പച്ചക്കറികളേക്കാള്‍ പോഷകമൂല്യമുള്ളതാണ് മൈക്രോഗ്രീന്‍ എന്ന തിരിച്ചറിവ് കൂടിയാണ് ഇതിലേക്ക് തിരിയാന്‍ കാരണം. മാത്രമല്ല വളരെ കുറച്ച് ദിവസത്തിനുള്ളില്‍ തന്നെ ഇത് ഭക്ഷ്യയോഗ്യമാകും.  

വന്‍ പയര്‍, ചെറുപയര്‍, കടല, മുതിര, ഗ്രീന്‍പീസ്, ഉലുവ, തുവരപ്പയര്‍, റാഗി, മല്ലി, കടുക് എന്നിങ്ങനെ പത്തോളം വിത്തുകളാണ് അനു മൈക്രോഗ്രീന്‍ കൃഷിക്കായി ഉപയോഗിച്ചത്. ഇതിനായി വീട്ടില്‍ ഉപയോഗ ശൂന്യമായിരുന്ന പാത്രങ്ങളും കുപ്പികളും ചട്ടികളുമെല്ലാം ഉപയോഗപ്പെടുത്തി. ഈര്‍പ്പം നഷ്ടമാകാതെ ദിവസവും കൃത്യമായി വെള്ളം നനച്ചു. നാല് ദിവസത്തിനുള്ളില്‍ ഇവ തയ്യാര്‍. ഇതില്‍ മല്ലി മാത്രമാണ് മുളയ്‌ക്കുന്നതിനായി രണ്ട് ദിവസം കൂടുതല്‍ എടുക്കുക.  

ഓംലെറ്റ്, സലാഡ് എന്നിവയ്‌ക്കും, തോരനായും ഇത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കഴിക്കാനാകും. ഒരു കുടുംബത്തിന്റെ ആവശ്യത്തിനായുള്ള വിഷമേതുമില്ലാത്ത പച്ചക്കറി ഇത്തരത്തില്‍ എല്ലാവര്‍ക്കും ചെയ്‌തെടുക്കും അല്‍പം സമയം മാത്രം നല്‍കി പരിപാലിച്ചാല്‍ മതി. കത്രിക കൊണ്ട് മുറിച്ചെടുത്ത് കഴിഞ്ഞാല്‍ ഒരാഴ്ചയ്‌ക്കുള്ളില്‍ ഇവ വീണ്ടും ഉപയോഗപ്പെടുത്താം.

മറ്റ് കൃഷി പോലെ പ്രത്യേകം പരിപാലിക്കേണ്ട ആവശ്യകതയും ഇതിനില്ല. പോഷകാംശം കൂടുതലാണെന്നും അനു പറഞ്ഞു. കൂട്ടുകുടുംബമായ തന്റെ കുടുംബത്തിന് ഈ കാലയളവില്‍ മൈക്രോഗ്രീന്‍ കൃഷി മാത്രമായിരുന്നില്ല. ആഘോഷം കൂടിയായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  

Tags: krishigreenകൃഷി ഫാം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Kottayam

നീലംപേരൂര്‍ പടയണി പ്രകൃതിയുമായി ഇഴുകി ചേര്‍ന്നത് ; കോലങ്ങളുടെ പ്രഥമ നിറം പച്ച

Main Article

ചിങ്ങപ്പുലരിയില്‍ പുതുവര്‍ഷം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

Thiruvananthapuram

ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുള്ളത് പതിനായിരങ്ങള്‍; കര്‍ഷകന്റെ ഉപജീവനം വഴിയോര കച്ചവടത്തിലൂടെ, കിട്ടാനുള്ളത് ഒമ്പത് മാസത്തെ കുടിശിക

പുതിയ വാര്‍ത്തകള്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.