Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുള്ളത് പതിനായിരങ്ങള്‍; കര്‍ഷകന്റെ ഉപജീവനം വഴിയോര കച്ചവടത്തിലൂടെ, കിട്ടാനുള്ളത് ഒമ്പത് മാസത്തെ കുടിശിക

കിളിമാനൂര്‍ പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്തില്‍ വയ്യാറ്റിന്‍കരയിലെ കര്‍ഷകനായ സൈജുവിനാണ് സര്‍ക്കാരിന്റെ അനാസ്ഥകാരണം വഴിയോരക്കച്ചവടത്തെ അഭയം പ്രാപിക്കേണ്ടിവന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2023, 02:08 pm IST
inThiruvananthapuram

കിളിമാനൂര്‍: മണ്ണില്‍ പൊന്നുവിളയിക്കുന്ന കര്‍ഷകന്‍ ഉപജീവനത്തിന്    ആശ്രയിക്കുന്നത് വഴിയോരക്കച്ചവടത്തെ. വിളവ് ഏറെയും വാങ്ങുന്നത് ഹോര്‍ട്ടികോര്‍പ്പ്. എന്നാല്‍ കൊടുക്കാനുള്ളതാകട്ടെ 9 മാസത്തെ കുടിശിക. ഇതോടെയാണ് സ്വയം കൃഷിചെയ്‌തെടുക്കുന്ന ഉത്പന്നങ്ങള്‍ വഴിയോരത്ത് വില്‍ക്കാനിറങ്ങേണ്ടി വന്നത്. രാത്രി പാടത്തെ പന്നിശല്യത്തിന് കുടില്‍കെട്ടി കാവലിരുന്നിട്ടാണ് പകല്‍ വഴിയോരക്കച്ചവടത്തിനിറങ്ങേണ്ടിവരുന്നത്. കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്‍ഷികോത്പന്നങ്ങള്‍ക്ക് യഥാസമയം വില നല്‍കാത്തതാണ് സൈജുവിന്റെ ജീവിതം പ്രതിസന്ധിയിലാക്കിയത്.

കിളിമാനൂര്‍ പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്തില്‍ വയ്യാറ്റിന്‍കരയിലെ കര്‍ഷകനായ സൈജുവിനാണ് സര്‍ക്കാരിന്റെ അനാസ്ഥകാരണം വഴിയോരക്കച്ചവടത്തെ അഭയം പ്രാപിക്കേണ്ടിവന്നത്. വെമ്പായം കുതിരകുളം പാറയം വീട്ടില്‍ നിന്നും പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെ മേലെ പയ്യനാട് വാടകയ്‌ക്ക് താമസിച്ച് കൃഷിചെയ്യുകയാണ് സൈജു എന്ന നാല്പതുകാരന്‍. നാലേക്കര്‍ ഭൂമി പാട്ടത്തിനെടുത്ത് സൈജുവിന്റെ പച്ചക്കറി കൃഷി. പത്തരമാറ്റാണ് വിളവ്. പച്ചക്കറി നല്‍കിയ ഇനത്തില്‍ സര്‍ക്കാരില്‍ നിന്ന് കിട്ടാനുള്ളത് പതിനായിരങ്ങള്‍. ഒന്‍പതുമാസത്തെ  മാസത്തെ വില ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുണ്ടെന്നാണ് സൈജു പറയുന്നത്.  

ഭാര്യയും രണ്ട് മക്കളുമുള്ള സൈജുവിന് കൃഷിയാണ് ജീവിതവൃതം. മൂന്ന് വര്‍ഷമായി കൃഷിയാണ് സൈജുവിന്റെ മുഖ്യ തൊഴില്‍. പടവലം, പാവല്‍, സലാഡ്‌വെള്ളരി, വെള്ളരി, കത്തിരി, ഉണ്ടമുളക്, വെണ്ട, പയര്‍, വഴുതന, വാഴ എന്നിവയാണ് കൃഷിചെയ്യുന്നത്. വയ്യാറ്റിന്‍കരയില്‍ സൈജുവിന്റെ മാതാവ് തങ്കമണി ചെറിയൊരു കട നടത്തുന്നുണ്ട്. ഇവിടെയും പൊരുന്തമണ്‍ഭാഗത്ത് വഴിയോരത്തുമായാണ് ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത്.

ഇടയ്‌ക്ക് കൃഷി നാശം വന്നപ്പോള്‍ പഴയകുന്നുമ്മേല്‍ കൃഷി ഓഫീസുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരത്തിന് അപേക്ഷ നല്കിയെങ്കിലും ഫോട്ടോ എടുത്ത് പോയതല്ലാതെ നഷ്ടപരിഹാരമൊന്നും നല്‍കിയില്ല. കഴിഞ്ഞ ഓണത്തിന് ചെറിയ സഹായം ചെയ്തതൊഴിച്ചാല്‍ പൂര്‍ണമായും അവഗണിക്കുകയാണ് കൃഷി വകുപ്പെന്നും സൈജു പറയുന്നു. എന്നാല്‍ സൈജുവിന്റെ കൃഷി നാശത്തിനുള്ള പരാതിയില്‍ മേല്‍നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാരിന്റെ  സാമ്പത്തിക പ്രതിസന്ധിമൂലം തുക വരാന്‍ താമസിക്കുന്നതാകാമെന്നുമാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

കിളിമാനൂര്‍ ഗോവിന്ദ്

Tags: krishifarmerhorticorp
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Agriculture

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

Kerala

കണ്ണൂരില്‍ കടബാധ്യത മൂലം കര്‍ഷകന്‍ ജീവനൊടുക്കി, മരിച്ചത് മികച്ച കര്‍ഷകനുള്ള പുരസ്‌കാരം നേടിയ ആള്‍

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.