Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ നിയന്ത്രണങ്ങള്‍ തോന്നിയതുപോലെ; പിണറായി സര്‍ക്കാരിനു ശ്രദ്ധ ഖജനാവ് നിറയ്‌ക്കുന്നതില്‍; ജനങ്ങളെ തള്ളിവിടുന്നത് ആത്യാപത്തിലേക്ക്

കൊറോണ വൈറസ് ബാധിതരുടെ എണ്ണം സംസ്ഥാനത്ത് അടിക്കടി വര്‍ദ്ധിക്കുന്നത് സര്‍ക്കാര്‍ കണക്കുകൂട്ടലുകളെയല്ലാം തെറ്റിച്ചു. അതിനാല്‍, ഇനി നിയന്ത്രണങ്ങളില്‍ ഒരു കാര്യവുമില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ്ണമായും തുറന്നു. പൊതുഗതാഗതം റൂട്ടിലായി. പണം ലക്ഷ്യമിട്ട് ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം. മാളുകളും ഹോട്ടലുകളും പ്രവര്‍ത്തനം തുടങ്ങി. തങ്ങള്‍ കെട്ടിയുയര്‍ത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചീട്ടു കൊട്ടാരമായതോടെയാണ് സര്‍ക്കാര്‍ എല്ലാം കൈവിട്ടത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 10, 2020, 04:55 pm IST
inKerala

തിരുവനന്തപുരം: കേരളത്തില്‍ കൊറോണ നിയന്ത്രണങ്ങള്‍ തോന്നിയതുപോലെ. ജനങ്ങളെ സര്‍ക്കാര്‍ തള്ളിവിടുന്നത് അത്യാപത്തിലേക്ക്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയെങ്കിലും കൊറോണ നിയന്ത്രങ്ങളില്‍ അയവു വരുത്തരുതെന്ന് കേന്ദ്ര സര്‍ക്കാരും ആരോഗ്യ വിഭാഗവും മുന്നറിയിപ്പ് നല്‍കിയിട്ടും സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല.  

കൊറോണ വൈറസ് ബാധിതരുടെ എണ്ണം സംസ്ഥാനത്ത് അടിക്കടി വര്‍ദ്ധിക്കുന്നത് സര്‍ക്കാര്‍ കണക്കുകൂട്ടലുകളെയല്ലാം തെറ്റിച്ചു. അതിനാല്‍, ഇനി നിയന്ത്രണങ്ങളില്‍ ഒരു കാര്യവുമില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ്ണമായും തുറന്നു. പൊതുഗതാഗതം റൂട്ടിലായി. പണം ലക്ഷ്യമിട്ട് ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം. മാളുകളും ഹോട്ടലുകളും പ്രവര്‍ത്തനം തുടങ്ങി. തങ്ങള്‍ കെട്ടിയുയര്‍ത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചീട്ടു കൊട്ടാരമായതോടെയാണ് സര്‍ക്കാര്‍ എല്ലാം കൈവിട്ടത്.  

തിരുവനന്തപുരത്ത് കൊറോണ ബാധിച്ച് മരിച്ച രണ്ടുപേര്‍, വൈറസ് പിടിപെട്ട റിമാന്‍ഡ് പ്രതികള്‍ തുടങ്ങി 33 പേര്‍ക്ക് വൈറസ് എവിടെ നിന്ന് പിടിപെട്ടുവെന്ന് ഇതുവരെ കണ്ടെത്താനായില്ല. ഉറവിടം കണ്ടെത്താനായില്ലെങ്കിലും സമൂഹവ്യാപനമല്ലെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. ഈ സ്ഥിതി നിലനില്‍ക്കുമ്പോഴാണ് സംസ്ഥാനത്ത് രണ്ടു ലക്ഷത്തിലേറെ ആളുകള്‍ ക്വാറന്റൈനില്‍ പ്രവേശിച്ചത്.  

സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവ് ദിനംപ്രതി ശൂന്യമാകുന്നതാണ് ഇനിയെന്തുമാകട്ടെയെന്ന സര്‍ക്കാര്‍ നിലപാടിനുള്ള മറ്റൊരു കാരണം. ഖജനാവ് നിറയ്‌ക്കാന്‍ ജനങ്ങളുടെ ജീവന്‍ പന്താടുന്ന അവസ്ഥയിലേക്കും കാര്യങ്ങള്‍ നീങ്ങുന്നു. വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുമ്പോള്‍ സമൂഹവ്യാപനമെന്നത് ഭംഗിവാക്കായി മാറും.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗവ്യാപനം കൂടുന്നു. നഴ്‌സുമാരുടെ ക്വാറന്റൈന്‍ എടുത്ത് കളഞ്ഞു. പ്രവാസികളുടേത് വീടുകളിലാക്കി. സംസ്ഥാനത്ത് ആകെയെത്തിയിട്ടുള്ള പ്രവാസികളാകട്ടെ 1,93,363 പേര്‍. നോര്‍ക്ക കണക്കില്‍ ഇനിയെത്താനുള്ളത് മൂന്ന് ലക്ഷത്തോളം പേര്‍. അവരവരുടെ സുരക്ഷിതത്വം അവരവര്‍ തന്നെ നോക്കണമെന്ന അറിയിപ്പാകും ഇനി മുഖ്യമന്ത്രിയില്‍ നിന്ന് പ്രതീക്ഷിക്കേണ്ടത്. ഇതോടെ കൊറോണ ബോധവത്കരണത്തിന് സര്‍ക്കാര്‍ ഇറക്കിയ പരസ്യവാചകത്തിലെ തുപ്പല്ലേ തോറ്റു പോകുമെന്നത് ‘സൂക്ഷിക്കണേ ഇല്ലെങ്കില്‍ ജീവന്‍ അപകടത്തിലാകും’ എന്ന അവസ്ഥയിലാകും സംസ്ഥാന സര്‍ക്കാര്‍.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍കൊറോണcoronavirus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

Kerala

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

വിദേശ വാണിജ്യ വളർച്ചയും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം

ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം; ഭാരത സഹായം തേടി

ബ്രസല്‍സില്‍ കശ്മീരി പ്രവാസികള്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്ന് ഐക്യരാഷ്ട്രസഭയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയപ്പോള്‍

പിഒകെ പ്രതിഷേധം രാജ്യാന്തര വേദിയിലേക്ക്; ബ്രസല്‍സില്‍ കശ്മീരി പ്രവാസികളുടെ മാര്‍ച്ച്

ലഷ്‌കര്‍ ഭീകരന്‍ കുഴഞ്ഞുവീണ് മരിച്ചു; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം

ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം: ഏഴ് മരണം, 14 പേർക്ക് പരിക്ക്

മുന്‍ പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ്
(നടുക്ക്) ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം

ഭാരതത്തെ തകര്‍ക്കുമെന്ന് ലഷ്‌കര്‍ വേദിയില്‍ മുന്‍ പാക് മന്ത്രി

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.