Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Fact Check

മനോരമയുടെ വ്യാജവാര്‍ത്ത ഏറ്റെടുത്ത് മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തക; മാധ്യമങ്ങള്‍ പിന്‍വലിച്ച വാര്‍ത്തയുമായി കേന്ദ്രമന്ത്രിക്കെതിരെ വ്യാജപ്രചരണം

കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ പറഞ്ഞത് കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസ്താവനയായി മനോരമ പ്രസിദ്ധീകരിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2020, 07:38 pm IST
in Fact Check

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ മനോരമ നല്‍കിയ വ്യാജവാര്‍ത്ത ഏറ്റെടുത്ത് പ്രചരിപ്പിച്ച് മാതൃഭൂമിയിലെ മാധ്യമ പ്രവര്‍ത്തക. മാതൃഭൂമി ഓണ്‍ലൈനിലെ നിലീന അത്തോളിയാണ് കേന്ദ്രമന്ത്രിക്കെതിരെ വ്യാജ പ്രചരണവുമായുള്ള ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ പറഞ്ഞത് കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസ്താവനയായി മനോരമ പ്രസിദ്ധീകരിച്ചിരുന്നു. 

മനോരമ നല്‍കിയ വ്യാജവാര്‍ത്ത

ഇത് വ്യാജവാര്‍ത്തയാണെന്ന് മനസിലാകാതെ  ന്യൂസ് 18 കേരളയും സീ ന്യൂസ് ഇന്ത്യയും പ്രസിദ്ധീകരിച്ചിരുന്നു.  തങ്ങള്‍ക്ക് പറ്റിയ തെറ്റ് മനസിലായതോടെ മനോരമ പത്രാധിപര്‍ ഖേദപ്രകടനം നടത്തി. 

മനോരമയുടെ ഖേദപ്രകടനം:

തുടര്‍ന്ന് ന്യൂസ് 18 കേരളയും സീന്യൂസ് ഇന്ത്യയും ഈ വാര്‍ത്ത തങ്ങളുടെ വെബ്‌സൈറ്റുകളില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തിരുന്നു.വ്യാജ വാര്‍ത്തയെന്ന് മനസിലാക്കി പിന്‍വലിച്ച ഈ വാര്‍ത്ത ഏറ്റെടുത്താണ് മാതൃഭൂമിയിലെ മാധ്യമ പ്രവര്‍ത്തക ഇപ്പോള്‍ വ്യാജപ്രചരണം നടത്തുന്നത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ജന്മഭൂമി വാര്‍ത്ത നല്‍കിയതോടെ മാധ്യമ പ്രവര്‍ത്തക തന്റെ വ്യാജ പ്രചരണ പോസ്റ്റ് ഫേസ്ബുക്കില്‍ നിന്നും മുക്കി. 

സീ ന്യൂസ് വാര്‍ത്ത പിന്‍വലിച്ചപ്പോള്‍:

വ്യാജ പ്രചരണം നടത്തി നിലീന ഇട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കാമെങ്കില്‍ ആരാധനാലയങ്ങളും തുറക്കണമെന്ന് മെയ് 28നാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞത്. സീ ന്യൂസിന്റേതാണ് റിപ്പോര്‍ട്ട്. കള്ളുകുടിയന്‍മാരോട് കാണിക്കുന്ന ദയ ദൈവ വിശ്വാസികളോടും കാണിക്കണമെന്നും ആരാധനാലയങ്ങളില്‍ വേണമെങ്കില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ വെര്‍ച്ച്വല്‍ ക്യൂ ഏര്‍പ്പെടുത്തി. അപ്പോള്‍ ശ്രീ മുരളീധരന്‍ ചോദിക്കുന്നത് ഹിന്ദു ക്ഷേത്രങ്ങള്‍ തുറക്കാന്‍ താങ്കളുടെ സര്‍ക്കാര്‍ തീരുമാനിച്ചത് ആരു പറഞ്ഞിട്ടാണെന്നാണ്. കേരളത്തിലെ വിശ്വാസികളായ ഹിന്ദു സമൂഹത്തെ മനപ്പൂര്‍വ്വം വ്രണപ്പെടുത്താനുള്ള തീരുമാനമാണിതന്നും മുരളീധരന്‍ പറയാന്‍ മറന്നില്ല.

രണ്ടും പറഞ്ഞത് ഒരേ ആള്‍.

കടകംപള്ളി പറഞ്ഞതുപോലെ സര്‍ക്കാര്‍ ആരധാനാലയങ്ങള്‍ തുറക്കാന്‍ അനുമതിക്കില്ല എന്നാണ് വി മുരളീധരനും കെ മുരളീധരനും അങ്ങനെ പലരും കരുതിയത്. അങ്ങനെ ശബരിമല ആവര്‍ത്തിക്കാമെന്നും… അധികമൊന്നും വേണ്ട പേരിനെങ്കിലും നൈതികത ജനം പ്രതീക്ഷിക്കുന്നുണ്ട്.”

Tags: ministerവാര്‍ത്തമാധ്യമപ്രവര്‍ത്തകര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

News

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

Kerala

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

Kerala

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

Kerala

വൈദ്യുതി ഉപയോഗം റെക്കോഡില്‍, പവര്‍കട്ട് വരില്ലെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി, അടിയന്തര അവലോകന യോഗം വ്യാഴാഴ്ച

പുതിയ വാര്‍ത്തകള്‍

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

തമിഴ്‌നാട് സർക്കാരിൽ ഇതിനകം തന്നെ ഭിന്നത ? ജ്യോതിഷിയെ ഉപദേഷ്ടാവായി നിയമിച്ചതിന് വിജയ്‌ക്കെതിരെ സഖ്യകക്ഷികളുടെ വിമർശനം

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

നടി ഖുഷ്ബുവിനെ ഗര്‍ഭിണിയാക്കി കടന്നുകളഞ്ഞ യുവാവ്, ആ യുവാവിനെ ദാവൂദ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി…

എന്താണ് കുറി തൊടല്‍? ഭസ്മം എന്തിന്റെ പ്രതീകമാണ്?

പ്രവാസികൾക്കെന്നും ഗൾഫ് പൊന്ന് വിളയുന്നിടം ; രാജ്യത്തേക്ക് പണമയക്കുന്നവരിൽ 40 ശതമാനവും ജിസിസി രാഷ്‌ട്രങ്ങളിൽ നിന്നുള്ള ഇന്ത്യക്കാർ

മാപ്പിരന്ന് തൃണമൂലിന്‍റെ റിജു ദത്ത (ഇടത്ത്) യുപിയില്‍നിന്നും ബംഗാളില്‍ ക്രമസമാധാനപാലത്തിന് എത്തിയ സിംഹം എന്നറിയപ്പെടുന്ന അജയ് പാല്‍ ശര്‍മ്മ (വലത്ത്)

അജയ് പാല്‍ ശര്‍മ്മയെ ജയിലിലടയ്‌ക്കുമെന്ന് വീരവാദം;; ബംഗാളില്‍ ബിജെപി ജയിച്ചതോടെ അജയ് പാല്‍ ശര്‍മ്മയോട് മാപ്പിരന്ന് മമതയുടെ അനുയായി

തൃഷ തമിഴ്നാട്ടിലെ കാവ്യാമാധവൻ ; സത്യപ്രതിജ്ഞയ്‌ക്ക് വന്നതിന്റെ പേരിൽ രൂക്ഷവിമർശനം

‘ അവരുടെ ബാഡ് ഡെയ്സ് ആരംഭിച്ചു കഴിഞ്ഞുവെന്ന് ‘ ഹിമന്ത , ഒപ്പം ചേർന്ന് സുവേന്ദുവും ; ലക്ഷ്യം ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ

കെഎം ഷാജിയും ഫാത്തിമ തെഹ്ളിയയും (ഇടത്തും നടുവിലും) ഫക്രുദ്ദീന്‍ അലി (വലത്ത്)

ശുദ്ധമലയാളം സംസാരിക്കുന്ന ഫാത്തിമ തെഹ്ളിയയെയും കെ.എം. ഷാജിയെയും തനിക്ക് സംശയമാണെന്ന് ഫക്രൂദ്ദീന്‍ അലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.