Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നഴ്‌സുമാരുടെ ക്വാറന്റൈന്‍ ദിവസം വെട്ടിക്കുറച്ചതില്‍ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊറോണ ഡ്യൂട്ടി ചെയ്യുന്ന നഴ്‌സുമാരുടെ ക്വാറന്റൈന്‍ ദിവസം വെട്ടിക്കുറച്ചതില്‍ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം. നടപടി പാര്‍ട്ടി ബന്ധമുള്ള നഴ്‌സുമാരെ സഹായിക്കാനാണെന്ന് ആക്ഷേപം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2020, 12:36 pm IST
in Thiruvananthapuram

മെഡിക്കല്‍ കോളേജ്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊറോണ ഡ്യൂട്ടി ചെയ്യുന്ന നഴ്‌സുമാരുടെ ക്വാറന്റൈന്‍ ദിവസം വെട്ടിക്കുറച്ചതില്‍ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം. നടപടി പാര്‍ട്ടി ബന്ധമുള്ള നഴ്‌സുമാരെ സഹായിക്കാനാണെന്ന് ആക്ഷേപം.

 മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറേറ്റില്‍ നിന്ന് മാര്‍ച്ച് 3 ന് ഇറക്കിയ ഉത്തരവനുസരിച്ച് കൊറോണ രോഗികളേയും നിരീക്ഷണത്തിലിരിക്കുന്നവരേയും പരിചരിക്കുന്ന നഴ്‌സുമാര്‍ക്ക് 14 ദിവസമാണ് രോഗനിരീക്ഷണ കാലാവധിയായിരുന്നത്.  ഇപ്പോള്‍  അത് വെട്ടിചുരുക്കി. ആയിരത്തിമുന്നൂറോളം സ്റ്റാഫ് നഴ്‌സുമാരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ളത്. ഇതില്‍ മൊത്തം നഴ്‌സുമാരുടെ മൂന്നിലൊന്ന് ശതമാനം മാത്രമാണ് കൊറോണ ഡ്യൂട്ടി ചെയ്യുന്നത്.  ഇവര്‍ക്കുള്ള നിരീക്ഷണ കാലാവധി കുറയ്‌ക്കുന്നതോടെ നിലവില്‍ കൊറോണ ഡ്യൂട്ടി ചെയ്യുന്നവരെക്കൊണ്ട് കൊറോണ ഐസിയുവിലും വാര്‍ഡുകളിലും കൂടുതല്‍ ഡ്യൂട്ടി ചെയ്യിപ്പിക്കാമെന്ന രീതിയാണ് നടപ്പിലാക്കുന്നത്. ഇത് പാര്‍ട്ടി ബന്ധമുള്ള നഴ്‌സുമാരെ കൊറോണ രോഗികളെ പരിചരിക്കുന്നതില്‍ നിന്നും പൂര്‍ണമായും  ഒഴിവാക്കാനുള്ള തന്ത്രവുമാണ്. 

നിലവിലെ സ്ഥിതിയനുസരിച്ച് പോലും മൂന്നും നാലും ഡ്യൂട്ടികള്‍ പാര്‍ട്ടിക്കാരല്ലാത്ത നഴ്‌സുമാര്‍ ചെയ്യുമ്പോള്‍ പാര്‍ട്ടി ബന്ധമുള്ള നഴ്‌സുമാര്‍ തെന്നിയും തെറിച്ചും ഒരു ഡ്യൂട്ടി മാത്രമാണ് ചെയ്യുന്നത്. നഴ്‌സിംഗ് സൂപ്രണ്ടിന്റെ രഹസ്യ അജണ്ടയിലാണ് ഇത്തരം തിരിമറികള്‍ നടക്കുന്നത്. ആശുപത്രിയില്‍ പനിയും ചുമയുമുള്ള രോഗികള്‍ക്കായി കൂടുതല്‍ വാര്‍ഡ് സജ്ജമാക്കുന്ന സാഹചര്യമാണുള്ളത്. ഈയവസ്ഥയില്‍  നഴ്‌സുമാരുടെ കുറവ് കാണിച്ച് കൊറോണ ഡ്യൂട്ടി ചെയ്യുന്നവരുടെ നിരീക്ഷണകാലാവധി കുറച്ചാല്‍ പാര്‍ട്ടിക്കാരായ നഴ്‌സുമാരെ കൊറോണ  ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കാനും കഴിയും. ഇക്കാര്യത്തില്‍  സംസ്ഥാന ഭരണനേതൃത്വവും  പാര്‍ട്ടിയും ഡിഎംഇ അടക്കമുള്ളവര്‍ ഒത്തുകളിക്കുകയാണ്.  

സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ബിജെപി കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ആര്‍.എസ്. രാജീവ് ആവശ്യപ്പെട്ടു. രോഗികളെ പരിചരിക്കുന്ന നഴ്‌സുമാര്‍ രോഗബാധിതരാകേണ്ട സാഹചര്യമുണ്ടായാല്‍ രോഗലക്ഷണം പുറത്തുവരുന്നതിന് മുമ്പേ വീണ്ടും ഡ്യൂട്ടിക്ക് കയറുമ്പോള്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗപകര്‍ച്ചയില്‍ വന്‍ അപകടം വരുത്തും.  മുമ്പത്തേക്കാളും കൊറോണ രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നഴ്‌സുമാരെ ചൂഷണം ചെയ്യുന്ന സമീപനത്തില്‍ നിന്നും അധികൃതര്‍ പിന്‍മാറണമെന്ന് രാജീവ് ആവശ്യപ്പെട്ടു.

Tags: nurseMedical Collegeക്വാറന്‍റൈന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമല ആശുപ്രതിയിലെ യു എന്‍ എ ഉപരോധ സമരം അവസാനിച്ചു

Kerala

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

Kerala

തൃശൂര്‍ അമല ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.