Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നഴ്‌സുമാരുടെ ക്വാറന്റൈന്‍ ദിവസം വെട്ടിക്കുറച്ചതില്‍ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊറോണ ഡ്യൂട്ടി ചെയ്യുന്ന നഴ്‌സുമാരുടെ ക്വാറന്റൈന്‍ ദിവസം വെട്ടിക്കുറച്ചതില്‍ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം. നടപടി പാര്‍ട്ടി ബന്ധമുള്ള നഴ്‌സുമാരെ സഹായിക്കാനാണെന്ന് ആക്ഷേപം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2020, 12:36 pm IST
in Thiruvananthapuram

മെഡിക്കല്‍ കോളേജ്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊറോണ ഡ്യൂട്ടി ചെയ്യുന്ന നഴ്‌സുമാരുടെ ക്വാറന്റൈന്‍ ദിവസം വെട്ടിക്കുറച്ചതില്‍ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം. നടപടി പാര്‍ട്ടി ബന്ധമുള്ള നഴ്‌സുമാരെ സഹായിക്കാനാണെന്ന് ആക്ഷേപം.

 മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറേറ്റില്‍ നിന്ന് മാര്‍ച്ച് 3 ന് ഇറക്കിയ ഉത്തരവനുസരിച്ച് കൊറോണ രോഗികളേയും നിരീക്ഷണത്തിലിരിക്കുന്നവരേയും പരിചരിക്കുന്ന നഴ്‌സുമാര്‍ക്ക് 14 ദിവസമാണ് രോഗനിരീക്ഷണ കാലാവധിയായിരുന്നത്.  ഇപ്പോള്‍  അത് വെട്ടിചുരുക്കി. ആയിരത്തിമുന്നൂറോളം സ്റ്റാഫ് നഴ്‌സുമാരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ളത്. ഇതില്‍ മൊത്തം നഴ്‌സുമാരുടെ മൂന്നിലൊന്ന് ശതമാനം മാത്രമാണ് കൊറോണ ഡ്യൂട്ടി ചെയ്യുന്നത്.  ഇവര്‍ക്കുള്ള നിരീക്ഷണ കാലാവധി കുറയ്‌ക്കുന്നതോടെ നിലവില്‍ കൊറോണ ഡ്യൂട്ടി ചെയ്യുന്നവരെക്കൊണ്ട് കൊറോണ ഐസിയുവിലും വാര്‍ഡുകളിലും കൂടുതല്‍ ഡ്യൂട്ടി ചെയ്യിപ്പിക്കാമെന്ന രീതിയാണ് നടപ്പിലാക്കുന്നത്. ഇത് പാര്‍ട്ടി ബന്ധമുള്ള നഴ്‌സുമാരെ കൊറോണ രോഗികളെ പരിചരിക്കുന്നതില്‍ നിന്നും പൂര്‍ണമായും  ഒഴിവാക്കാനുള്ള തന്ത്രവുമാണ്. 

നിലവിലെ സ്ഥിതിയനുസരിച്ച് പോലും മൂന്നും നാലും ഡ്യൂട്ടികള്‍ പാര്‍ട്ടിക്കാരല്ലാത്ത നഴ്‌സുമാര്‍ ചെയ്യുമ്പോള്‍ പാര്‍ട്ടി ബന്ധമുള്ള നഴ്‌സുമാര്‍ തെന്നിയും തെറിച്ചും ഒരു ഡ്യൂട്ടി മാത്രമാണ് ചെയ്യുന്നത്. നഴ്‌സിംഗ് സൂപ്രണ്ടിന്റെ രഹസ്യ അജണ്ടയിലാണ് ഇത്തരം തിരിമറികള്‍ നടക്കുന്നത്. ആശുപത്രിയില്‍ പനിയും ചുമയുമുള്ള രോഗികള്‍ക്കായി കൂടുതല്‍ വാര്‍ഡ് സജ്ജമാക്കുന്ന സാഹചര്യമാണുള്ളത്. ഈയവസ്ഥയില്‍  നഴ്‌സുമാരുടെ കുറവ് കാണിച്ച് കൊറോണ ഡ്യൂട്ടി ചെയ്യുന്നവരുടെ നിരീക്ഷണകാലാവധി കുറച്ചാല്‍ പാര്‍ട്ടിക്കാരായ നഴ്‌സുമാരെ കൊറോണ  ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കാനും കഴിയും. ഇക്കാര്യത്തില്‍  സംസ്ഥാന ഭരണനേതൃത്വവും  പാര്‍ട്ടിയും ഡിഎംഇ അടക്കമുള്ളവര്‍ ഒത്തുകളിക്കുകയാണ്.  

സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ബിജെപി കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ആര്‍.എസ്. രാജീവ് ആവശ്യപ്പെട്ടു. രോഗികളെ പരിചരിക്കുന്ന നഴ്‌സുമാര്‍ രോഗബാധിതരാകേണ്ട സാഹചര്യമുണ്ടായാല്‍ രോഗലക്ഷണം പുറത്തുവരുന്നതിന് മുമ്പേ വീണ്ടും ഡ്യൂട്ടിക്ക് കയറുമ്പോള്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗപകര്‍ച്ചയില്‍ വന്‍ അപകടം വരുത്തും.  മുമ്പത്തേക്കാളും കൊറോണ രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നഴ്‌സുമാരെ ചൂഷണം ചെയ്യുന്ന സമീപനത്തില്‍ നിന്നും അധികൃതര്‍ പിന്‍മാറണമെന്ന് രാജീവ് ആവശ്യപ്പെട്ടു.

Tags: nurseMedical Collegeക്വാറന്‍റൈന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ചികിത്സ പിഴവെന്ന് പരാതി,പ്രസവ സമയത്ത് കുഞ്ഞിനെ പുറത്തെടുക്കവെ കയ്യൊടിഞ്ഞു

Kerala

നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ 3 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

Kerala

പഠനാവശ്യത്തിന് നൽകിയ മൃതദേഹം തിരികെ നൽകാനാവില്ല; മക്കൾ നൽകിയ ഹർജി തള്ളി ഹൈക്കോടതി

Kerala

മെഡിക്കല്‍ കോളേജ് അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

വീട്ടമ്മയെ ഉപദ്രവിച്ച കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

അയോധ്യ കേസിൽ ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിർത്തിയ ഹന്ന പീറ്റേഴ്സൺ എന്തിന് കോക്രോച്ച് പ്രതിഷേധത്തിനെത്തി ? രാജ്യവിരുദ്ധരായ പാറ്റകൾക്ക് പിന്നിൽ ആര് ?

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

അതിശക്തമായ കാറ്റും മഴയും: ദല്‍ഹി വിമാനത്താവളത്തില്‍ മൂന്ന് വിമാനങ്ങള്‍ക്ക് കേടുപറ്റി, സര്‍വീസ് നിര്‍ത്തിവച്ചു

വാരണാസിയിലെ ആയിരക്കണക്കിന് മാംസ, മത്സ്യക്കടകൾ നഗരപരിധിക്ക് പുറത്തേയ്‌ക്ക് മാറ്റും : പുണ്യനഗരത്തിന്റെ സാംസ്കാരിക മഹത്വം പുനഃസ്ഥാപിക്കുമെന്ന് യോഗി

ഇന്ത്യാമുന്നണിയോഗത്തിന് എന്ന പേരില്‍ മമത ദല്‍ഹിക്ക് പോയത് വിമതരായ തൃണമൂല്‍ എംപിമാരെ തണുപ്പിക്കാന്‍ പറ്റുമോ എന്നറിയാന്‍

ഇന്‍ഡി സഖ്യത്തിന്റെ ‘ഇന്ത്യ ജന്‍ബന്ധന്‍’ പ്രഹസനമാകും, പങ്കെടുക്കില്ലെന്ന് ഡിഎംകെ, സിപിഎം, ജെഎംഎം

ഇന്ത്യ പ്രതിരോധ സ്വയംപര്യാപ്തത കൈവരിക്കുന്നു, മിക്ക ഉപകരണങ്ങളും ഇപ്പോൾ ആഭ്യന്തരമായി നിർമ്മിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.