Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പരിസ്ഥിതിദിനത്തില്‍ ഓര്‍മ്മപ്പെടുത്തുന്ന പ്രാണിരക്ഷക്

1980 കാലഘട്ടം മുതല്‍ക്കെ സാധാരണ കര്‍ഷകനായിട്ടിരിക്കുമ്പോഴും പത്രോസ് പരിസ്ഥിതിയുടെ അപ്പോസ്തലനായിരുന്നു. ഭൂമിയിലുള്ള സസ്യ ജന്തു ജാലങ്ങളും മറ്റു അചേതന വസ്തുക്കളും മുഴുവന്‍ ഈശ്വര സൃഷ്ടിയാണെന്നും ഇവയെ നശിപ്പിക്കാനുള്ള അവകാശം മനുഷ്യര്‍ക്കില്ലെന്നും അദ്ദേഹം വാദിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2020, 12:00 am IST
in Ernakulam

കൊച്ചി: എറണാകുളം ജില്ലയിലെ പഴന്തോട്ടത്തിനടുത്ത് വെമ്പള്ളിയില്‍ വീപ്പനാത്ത് വീട്ടില്‍ പത്രോസ് നമ്മെ വിട്ടുപിരിഞ്ഞിട്ട് വര്‍ഷം പതിനാറ് കഴിഞ്ഞിരിക്കുന്നു. പരിസ്ഥിതി ദിനമായ ഇന്ന് പ്രാണി രക്ഷക് എന്നപേരില്‍ അറിയപ്പെട്ടിരുന്ന പത്രോസിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ കാലഘട്ടത്തില്‍ മറക്കാന്‍ കഴിയാത്തതാണ്.  1980 കാലഘട്ടം മുതല്‍ക്കെ സാധാരണ കര്‍ഷകനായിട്ടിരിക്കുമ്പോഴും പത്രോസ് പരിസ്ഥിതിയുടെ അപ്പോസ്തലനായിരുന്നു. ഭൂമിയിലുള്ള സസ്യ ജന്തു ജാലങ്ങളും മറ്റു അചേതന വസ്തുക്കളും മുഴുവന്‍ ഈശ്വര സൃഷ്ടിയാണെന്നും ഇവയെ നശിപ്പിക്കാനുള്ള അവകാശം മനുഷ്യര്‍ക്കില്ലെന്നും അദ്ദേഹം വാദിച്ചിരുന്നു.  

ശ്രീബുദ്ധന്റെയും വര്‍ദ്ധമാന മഹാവീരന്റെയും ജീവിതദര്‍ശനം സ്വന്തം ജീവിതത്തില്‍ പകര്‍ത്തുകയും അതനുസരിച്ച ജീവിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു പത്രോസിന്റേത്. സ്വന്തം കൃഷിയിടങ്ങളില്‍ രാസവസ്തുക്കളും കീടനാശിനികളും  ഉപയോഗിക്കാത്ത കര്‍ഷകന്‍. പത്രോസിന്റെ വാക്കുകളില്‍ പരിസ്ഥിതിയുടെ തനതായ സംരക്ഷണമുണ്ട്. ഇന്ന് ലോകമെമ്പാടും കീടനാശിനികള്‍ ഉപയോഗിക്കാതെയുള്ള ജൈവ കൃഷിയിലേക്ക് നീങ്ങുന്ന കാഴ്ചയാണ് നാം കാണുന്നത്.  

ചിപ്കോ പ്രസ്ഥാനത്തിന്റെ സ്ഥാപകനായിട്ടുള്ള സുന്ദര്‍ലാല്‍ ബഹുഗുണയുടെ ആരാധകനായിരുന്നു പത്രോസ്. അങ്ങനെയാണ് പ്രാണിരക്ഷക് എന്ന് പേര് അദ്ദേഹത്തിന് ലഭിച്ചത്. വനങ്ങള്‍ കോടാനുകോടി വരുന്ന സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രങ്ങളാണെന്നുള്ള ശാസ്ത്രസത്യം മനസ്സിലാക്കി വനങ്ങള്‍ വെട്ടിനശിപ്പിക്കുന്നതിനെതിരെയുള്ള സമരങ്ങളില്‍ പത്രോസ് മുന്‍നിരയിലുണ്ടായിരുന്നു. സ്വന്തം പുരയിടത്തില്‍ സര്‍പ്പക്കാവുകള്‍ വച്ചുപിടിപ്പിച്ചു. ഇപ്പോള്‍ ശാസ്ത്രലോകം സര്‍പ്പക്കാവുകളുടെ പ്രസക്തിയെ പറ്റി പറയുന്നു. ഇഴജന്തുക്കള്‍, പക്ഷികള്‍, സസ്യങ്ങള്‍ ഇവ പ്രകൃതിയുടെ പ്രിതിബിംബങ്ങളാണെന്നും അവ സംരക്ഷിക്കപ്പെടണമെന്ന വൈദികകാലം മുതല്‍ ഉണ്ടായിരുന്ന ജ്ഞാനം ഈ സാധാരണക്കാരന്‍ മനസിലാക്കിയിരുന്നു. മരിക്കുന്നതിന് മുമ്പ് മഹത്മാ അമൃതോദേവിയുടെ ഒരു ക്ഷേത്രം പിണര്‍വുകുടിയില്‍  പത്രോസ് മുന്‍കൈ എടുത്ത് സ്ഥാപിച്ചിരുന്നു.  

മനുഷ്യനും പ്രകൃതിയുമായുളള ബന്ധത്തിന്റെ ഉദാത്തമായ  ആള്‍രൂപമായിരുന്നു പത്രോസ്. തുളസിയുടെ മഹാത്മ്യം ബോധ്യപ്പെടുത്താന്‍, ചെവിയില്‍ തുളസിക്കതിര്‍ ചൂടാന്‍ ആ മനുഷ്യന് മടിയുണ്ടായിരുന്നില്ല. മോക്ഷത്തിനായിരുന്നില്ല മറിച്ച് പ്രകൃതിയിലെ വരദാനങ്ങളായ ഔഷധസസ്യങ്ങളെ ലോകത്തിന് പരിചയപ്പെടുത്തുയായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം.

കെ. ചന്ദ്രമോഹന്‍

Tags: Environment DayPathros
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സദാനന്ദപുരം അവധൂതാശ്രമത്തില്‍ നടന്ന പരിസ്ഥിതി ദിനാചരണത്തില്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ മുഖ്യപ്രഭാഷണം നടത്തുന്നു.
Kerala

പ്രകൃതിയെ എങ്ങനെ പരിചരിക്കണമെന്ന് നാം മനസിലാക്കുന്നില്ല: ആര്‍. സഞ്ജയന്‍

ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനത്തില്‍ കാസര്‍കോട് വലിയപറമ്പ് കണ്ടലോരത്ത് കണ്ടല്‍ തൈ നടുന്നു
Kerala

സ്ത്രീസൗഹൃദ വിനോദസഞ്ചാര പദ്ധതികളുമായി പരിസ്ഥിതിദിനമാഘോഷിച്ച് ഉത്തരവാദിത്ത ടൂറിസം

India

പരിസ്ഥിതി ദിനത്തില്‍ ‘അമ്മയുടെ പേരില്‍ ഒരു മരം’ പദ്ധതിയുമായി പ്രധാനമന്ത്രി

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹിന്ദൗണിലെ ശിശുവാടികയില്‍ വൃക്ഷത്തൈ നടുന്നതിന് മുന്നോടിയായി ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഭൂമി പൂജ ചെയ്യുന്നു
Kerala

ശിശുവാടികയില്‍ പഞ്ചവടിക്ക് തുടക്കം കുറിച്ച് പരിസ്ഥിതിദിനാഘോഷം: അഞ്ച് ഫലവൃക്ഷ തൈകള്‍ നട്ട് ഡോ. മോഹന്‍ ഭാഗവത്

India

ലോക പരിസ്ഥിതി ദിനം: സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന് വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിച്ച് കല്‍ക്കരി മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് മെഡിക്കൽ കോളേജിൽ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന് പരാതി

മൂന്ന് ദിവസത്തിന് ശേഷം ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം, വെള്ളിവിലയില്‍ മാറ്റമില്ല

ആത്മായനത്തിലെ ഗുരു

പിടി വീണാല്‍ പണിപാളും; ഇനി ഹെല്‍മെറ്റ് ഇല്ലാതെ വണ്ടിയോടിച്ചാല്‍ 500 രൂപ പിഴയും ലൈസന്‍സും റദ്ദാക്കും

ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട്; വാര്‍ത്തകള്‍ തെറ്റ്, ആര്‍ബിഐ സ്വര്‍ണം വിറ്റിട്ടില്ല

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

ധവളപത്രം പുറത്തിറക്കി: കേരളത്തിന് കടം 5.07 ലക്ഷം കോടി; വിയോജനക്കുറിപ്പുമായി പ്രതിപക്ഷം

1994 ലോകകപ്പ് കിരീടവുമായി അന്നത്തെ ബ്രസീല്‍ ക്യാപ്റ്റന്‍ ദുംഗയും സഹതാരങ്ങളും

ഫിഫ വേള്‍ഡ് കപ്പ് 2026: കാനറികളുടെ ഗ്രൂപ്പ് സി; ചരിത്രം ഓര്‍മിപ്പിക്കുന്ന 24 വര്‍ഷത്തെ ഇടവേള

ഡക്കന്‍സ് നേസന്‍, തഹ്‌സിന്‍ മുഹമ്മദ്, സര്‍പ്രീത് സിങ്, നിഷാന്‍ വേലുപിള്ള, സാമുവല്‍ മുത്തുസ്വാമി

ലോകകപ്പില്‍ ബ്ലാസ്റ്റേഴ്‌സ് മുന്‍താരവും നാല് ഭാരത വംശജമരും

മഞ്ചേശ്വരം താലൂക്കിൽ കെഎസ്ആർടിസി ഇല്ല!! സർവീസ് തുടങ്ങുമെന്ന് മന്ത്രി ജോൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.