Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

രണ്ട് ദിവസത്തിനിടെ ഇടുക്കിയിലെത്തിയത് 45 പ്രവാസികള്‍

കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം എയര്‍പോര്‍ട്ടുകള്‍ വഴിയാണ് ഇവര്‍ നാട്ടിലെത്തിയത്. ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം ഇവരെ വീടുകളിലും വിവിധ് കെയര്‍ സെന്ററുകളിലും നിരീക്ഷണത്തിലാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2020, 09:27 am IST
in Idukki

ഇടുക്കി: ഏഴ് രാജ്യങ്ങളില്‍ നിന്നായി രണ്ട് ദിവസത്തിനിടെ 45 പ്രവാസികള്‍ ഇടുക്കിയിലെത്തി. കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം എയര്‍പോര്‍ട്ടുകള്‍ വഴിയാണ് ഇവര്‍ നാട്ടിലെത്തിയത്. ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം ഇവരെ വീടുകളിലും വിവിധ് കെയര്‍ സെന്ററുകളിലും നിരീക്ഷണത്തിലാക്കി.  

മെയ് 31 ന് ലാഗോസില്‍ (നൈജീരിയ) നിന്നും രണ്ട് പുരുഷന്‍മാരാണെത്തിയത്. ഇവരെ പെരുമ്പള്ളിച്ചിറ അല്‍-അസര്‍ കോളേജിലെ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി. ദുബായില്‍ നിന്ന് ഒരു ഗര്‍ഭിണിയും ഒരു എഴുപതുകാരിയുമടക്കം മൂന്ന് വനിതകളും മൂന്ന് പുരുഷന്‍മാരുമുള്‍പ്പെടെ ആറ് പേരാണെത്തിയത്. ഇവരില്‍ രണ്ട് പേരെ മുട്ടത്തും രണ്ട് പേരെ തൊടുപുഴയിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിലും തയ്യാറാക്കിയ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരെ അവരവരുടെ വീടുകളില്‍ നിരീക്ഷണത്തിലാക്കി. റിയാദില്‍ നിന്നും രണ്ട് ഗര്‍ഭിണികളടക്കം അഞ്ച് വനിതകള്‍ നാട്ടിലെത്തി. ഇവരില്‍ മൂന്ന് പേരെ തൊടുപുഴയിലെ കെയര്‍ സെന്ററിലും രണ്ട് പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. അബുദാബിയില്‍ നിന്ന് ഒരു പുരുഷനും ഒരു സ്ത്രീയുമടക്കം രണ്ട് പേരാണെത്തിയത്. ഇവരെ മുട്ടത്തെ റൈഫില്‍ ക്ലബ്ബിലാണ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

ജൂണ്‍ ഒന്നിന് ബഹ്റിനില്‍ നിന്ന് രണ്ട് വനിതകളും രണ്ട് പുരുഷന്‍മാരുമുള്‍പ്പെടെ നാല് പേര്‍ നാട്ടിലെത്തി. ഇവരില്‍ മൂന്ന് പേരെ പെരുമ്പള്ളിച്ചിറ കെയര്‍ സെന്ററിലും ഒരാളെ തൊടുപുഴയിലെ സ്വകാര്യ ഹോട്ടലിലും ക്വാറന്റൈനിലാക്കി. അന്നേ ദിവസം ദുബായില്‍ നിന്ന് 15 പ്രവാസികളാണെത്തിയത്. ഇതില്‍ ഒരു വയസുള്ള ആണ്‍കുട്ടിയുള്‍പ്പെടെ ഒമ്പത് പുരുഷന്‍മാരും ആറ് വനിതകളും ഉണ്ട്. ഇവരില്‍ ഏഴ് പേരെ വീടുകളിലും ഒരാളെ എറണാകുളം രാജഗിരി കോളേജ് ഹോസ്റ്റലിലും രണ്ട് പേരെ അല്‍-അസര്‍ കോളേജിലും മൂന്ന് പേരെ തൊടുപുഴയിലെ സ്വകാര്യ ഹോട്ടലിലെ കെയര്‍ സെന്ററിലും നിരീക്ഷണത്തിലാക്കി.  

മറ്റൊരാള്‍ തൊടുപുഴയില്‍ പെയ്ഡ് ക്വാറന്റൈനിലാണ് പ്രവേശിച്ചത്. ഒരാളെ യാത്രാമധ്യേ ശാരീരിക ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബുദാബിയില്‍ നിന്ന് രണ്ട പുരുഷന്‍മാരാണെത്തിയത്. ഇവരെ പെരുമ്പള്ളിച്ചിറ അല്‍-അസര്‍ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാക്കി. ഇവരെല്ലാവരും അതാത് രാജ്യങ്ങളില്‍ നിന്നും കൊച്ചി എയര്‍പോര്‍ട്ട് വഴിയാണ് കേരളത്തിലെത്തിയത്.

കണ്ണൂര്‍ വിമാനത്താവളം വഴി മോസ്‌കോയില്‍ നിന്നും ഒരു വനിതയും രണ്ട് സ്ത്രീകളുമടക്കം മൂന്ന് പേരാണെത്തിയത്. ഇവരില്‍ രണ്ട് പേരെ കുടയത്തൂരിലും ഒരാളെ തൊടുപുഴയിലും സജ്ജമാക്കിയ കെയര്‍ സെന്ററുകളിലാക്കി. അബുദാബിയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ ഒരു പുരുഷനെ കുടയത്തൂരിലെ സ്വകാര്യ റിസോര്‍ട്ടിലെത്തിച്ച് നിരീക്ഷണത്തിലാക്കി.

തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി കുവൈറ്റില്‍ നിന്ന് മൂന്ന് പുരുഷന്‍മാരും രണ്ട് സ്ത്രീകളുമടക്കം അഞ്ച് പേര്‍ നാട്ടിലെത്തി. ഇവരെയെല്ലാവരെയും എയര്‍പോര്‍ട്ടില്‍ നിന്ന് പ്രത്യേക വാഹനങ്ങളില്‍ സ്വന്തം വീടുകളിലെത്തിച്ച് നിരീക്ഷണത്തിലാക്കി.

Tags: idukkiവിദേശം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

Idukki

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

Kerala

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

Kerala

മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം തുടരുന്നു, പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പയും

പുതിയ വാര്‍ത്തകള്‍

സൂര്യ തേജസ്സോടെ ഇന്ത്യൻ സൈന്യത്തിന് കരുത്തേകാനായി സൂര്യാസ്ത്രം എത്തി : ലോംഗ്-റേഞ്ച് റോക്കറ്റ് സിസ്റ്റത്തിന്റെ പരീക്ഷണങ്ങൾ വിജയകരം

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ ആഗസ്റ്റ് ഒന്നിന് തുടങ്ങും

യുഎല്‍ പിജിഎം മിസൈല്‍ (ഇടത്ത്) ആളില്ലാ ആകാശവിമാനത്തില്‍ നിന്നും ബുധനാഴ്ച മിസൈല്‍ വിട്ട് പരീക്ഷണം നടത്തുന്നു (വലത്ത്)

ഭൂമിയിലെ ടാങ്കുകളെ തകർക്കും, വായുവിലെ യുദ്ധവിമാനങ്ങളെ നേരിടും, അപൂര്‍വ്വ മിസൈലായ യുഎല്‍പിജിഎം-വി3 പരീക്ഷിച്ച് ഇന്ത്യ

ഖൈബർ പഖ്തൂൺഖ്വയിൽ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ : 14 തീവ്രവാദികൾ കൊല്ലപ്പെട്ടു

മമത ഉണ്ടെന്ന ധൈര്യത്തിൽ കയ്യേറിയത് കേന്ദ്രസർക്കാർ ഭൂമി ; തൃണമൂൽ ഓഫീസ് ബുൾഡോസർ കൊണ്ട് ഇടിച്ച് തകർത്തു ; പക തീർക്കുകയാണല്ലേയെന്ന് തൃണമൂൽ

ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവിനെ സിന്‍ഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ല: ഹൈക്കോടതി

മമത ബാനര്‍ജിയും മരുമകന്‍ അഭിഷേക് ബാനര്‍ജിയും (ഇടത്ത്) തൃണമൂല്‍ എംഎല്‍എ സായോനി ഘോഷ് (വലത്ത്)

അഭിഷേക് ബാനര്‍ജിയ്‌ക്ക് 43 ബിനാമി സ്വത്തുക്കള്‍; തെര.കമ്മീഷനോട് പറഞ്ഞത് 2.3 കോടിയുടെ ആസ്തിയെന്ന്; സയോനി ഘോഷ് കൂട്ടാളി?

ജോർജിയ മെലോണിയുമായുള്ള കൂടിക്കാഴ്ച ഫലപ്രദം :  ഇന്ത്യയും ഇറ്റലിയും തമ്മിലുളള തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി 

ഭാര്യാ മാതാവിന്റെ അനാരോഗ്യം :ഡിവൈഎഫ്‌ഐ നേതാവ് വികെ നിഷാദിന് വീണ്ടും പരോള്‍

സില്‍വര്‍ ലൈന്‍ നടപ്പിലാകാത്ത പദ്ധതിയെന്ന് ആദ്യമേ പറഞ്ഞിരുന്നത് ബി ജെ പി,വകുപ്പുകള്‍ മത അടിസ്ഥാനത്തില്‍ വീതം വയ്‌ക്കുന്നത് അപമാനകരം ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.