Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാലുമാറി കേരള സര്‍ക്കാര്‍; ഇതര സംസ്ഥാന തൊഴിലാളികളുടെ ചെലവ് വഹിക്കില്ല; ശ്രമിക് ട്രെയിനുകള്‍ റദ്ദാക്കി കേരളം

ട്രെയിനില്‍ പോകാന്‍ എത്തിയവരെ ഉദ്യോഗസ്ഥര്‍ മടക്കി അയച്ചു. അതേസമയം, എന്‍ജിന്‍ തകരാന്‍ കാരണമാണ് റദ്ദാക്കിയതെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. 1200 ലേറെ ഇതര സംസ്ഥാനതൊഴിലാളികളാണ് ഈ ട്രെയിനില്‍ പോകേണ്ടിയിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2020, 02:33 pm IST
in Kerala

ന്യൂദല്‍ഹി: നാടുകളിലേക്ക് മടങ്ങുന്ന ഇതരസംസ്ഥാനത്തൊഴിലാളികളുടെ ചെലവ് വഹിക്കില്ലെന്ന് സംസ്ഥാനം. എവിടെ നിന്നുള്ള തൊഴിലാളികളാണോ ആ സംസ്ഥാനം ചെലവ് വഹിക്കണമെന്നാണ് കേരളത്തിന്റെ നിലപാട്. ഇതര സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട കേസ്സു പ്രീംകോടതിയില്‍ വരുമ്പോള്‍ ഈ നിലപാട് കൈക്കൊള്ളാനാണ് സര്‍ക്കാര്‍ തീരുമാനം.

കേരളത്തില്‍ നിന്ന് ആദ്യ നാളുകളില്‍ പോയ ഇതര സംസ്ഥാനത്തൊഴിലാളികളെ ആഘോഷപൂര്‍വം യാത്ര അയച്ച സംസ്ഥാന സര്‍ക്കാര്‍ പക്ഷെ തന്ത്രത്തില്‍ അവരില്‍ നിന്ന് യാത്രാക്കൂലി ഈടാക്കിയിരുന്നു. ഇതര സംസ്ഥാനത്തൊഴിലാളികളെ നാടുകളില്‍ മടക്കിയെത്തിക്കണമെന്നും അതിന് വരുന്ന ട്രെയിന്‍, ബസ് യാത്രക്കൂലി രണ്ടു സംസ്ഥാനങ്ങളും ചേര്‍ന്ന്  വഹിക്കണമെന്നും കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. യാത്ര തിരിക്കുന്ന സംസ്ഥാനവും എത്തുന്ന സംസ്ഥാനവും ചേര്‍ന്നാണ് ചെലവ് വഹിക്കേണ്ടത്.

ഈ പശ്ചാത്തലത്തിലാണ് ഒരു ചെലവും വഹിക്കാന്‍ സംസ്ഥാനം തയാറല്ലെന്ന നിലപാട് കൈക്കൊണ്ടത്.  മാതൃ സംസ്ഥാനം ചെലവ് പൂര്‍ണമായും വഹിക്കണമെന്നാണ് കേരളം പറയുന്നത്.ഏറ്റവും കൂടുതല്‍ ശ്രമിക് ട്രെയിനുകള്‍ ഓടിച്ചത് യുപിയാണ്.  മുഴുവന്‍ യാത്രകളുടെയും ചെലവ് അവര്‍ പൂര്‍ണമായും വഹിച്ചു.

കേരളത്തിന്റെ ആവശ്യ പ്രകാരം ശ്രമിക് ട്രെയിന്‍ റദ്ദാക്കി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടു നിന്ന് ഇന്നലെ രാത്രി ഒന്‍പതു മണിയോടെ യുപിയിലേക്ക് പോകേണ്ടിയിരുന്ന ശ്രമിക് ട്രെയിന്‍ കേരളത്തിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് റദ്ദാക്കി. റദ്ദാക്കാന്‍ കേരളം അഭ്യര്‍ഥിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല. എങ്കിലും യാത്രച്ചെലവ് സംസ്ഥാനം വഹിക്കണമെന്ന സുപ്രീംകോടതിയുടെ നിലപാടാണ് കാരണമെന്നാണ് സംശയം.

ട്രെയിനില്‍ പോകാന്‍ എത്തിയവരെ ഉദ്യോഗസ്ഥര്‍ മടക്കി അയച്ചു. അതേസമയം, എന്‍ജിന്‍ തകരാന്‍ കാരണമാണ് റദ്ദാക്കിയതെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. 1200 ലേറെ ഇതര സംസ്ഥാനതൊഴിലാളികളാണ് ഈ ട്രെയിനില്‍ പോകേണ്ടിയിരുന്നത്.  നേരത്തെ ഇതുപോലെ ഗുജറാത്ത്, യുപി, മഹാരാഷ്‌ട്ര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് കേരളത്തിലേക്ക് പു

റപ്പെടേണ്ടിയിരുന്ന ശ്രമിക് എക്‌സ്പ്രസുകള്‍ കേരളത്തിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ക്വാറന്റൈന്‍ സൗകര്യമില്ലാത്തതിനാലാണ് സര്‍വീസുകള്‍ റദ്ദാക്കാന്‍ കേരളം റെിയല്‍വേയോട്  നിര്‍ദ്ദേശിച്ചിരുന്നത്.

പത്തനംതിട്ടയില്‍ പ്രതിഷേധം

പത്തനംതിട്ട: ഏനാത്ത് ബിസ്മി സൂപ്പര്‍ മാര്‍ക്കറ്റിനു സമീപം ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. പശ്ചിമ ബംഗാളില്‍ നിന്നുള്ള ഇരുനൂറ്റമ്പതോളം പേരാണ് പ്രതിഷേധിച്ചത്. പോലീസും റവന്യൂ  ഉദ്യോഗസ്ഥരുമെത്തി ജൂണ്‍ അഞ്ചിനുള്ള ട്രെയിനില്‍ കയറ്റിവിടാമെന്ന് പറഞ്ഞാണ് അവരെ ശാന്തരാക്കിയത്. രണ്ടു മാസമായി വാടക കിട്ടാത്തതിനാല്‍  ഇവര്‍ താമസിക്കുന്ന സ്ഥലങ്ങളുടെ ഉടമകളാണ് ഇവരെ ഇളക്കിവിടുന്നുതന്നാണ് ആരോപണം.  

പുല്ലാട്, ആനപ്പാറ എന്നിവിടങ്ങളിലും പ്രതിഷേധത്തിന് ശ്രമമുണ്ടായി. മിക്കവരും വീടുകള്‍ ഒഴിഞ്ഞുവന്നതിനാല്‍ ഇവര്‍ക്ക് ഇനി താമസിക്കാന്‍ സൗകര്യവുമില്ലാതായി. ആനപ്പാറയില്‍ സ്‌കൂള്‍ കെട്ടിടമാണ് ഇവര്‍ക്ക് താമസിക്കാന്‍ നല്‍കിയത്.

Tags: keralaസേവനംതീവണ്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീറാം സാംബശിവ റാവു എക്‌സൈസ് കമ്മിഷണര്‍

Kerala

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

Kerala

കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി വന്ദേമാതരം ആലപിച്ചു; അവതരിപ്പിച്ചത് ആദ്യ രണ്ട് ഈരടികൾ മാത്രം

Kerala

നയപ്രഖ്യാപനത്തിൽ സിനിമാ മേഖലയ്‌ക്ക്; സംസ്ഥാനത്ത് മീഡിയ സിറ്റി, രാജ്യാന്തര ചലച്ചിത്ര മേള മറ്റിടങ്ങളിലേക്കും

Kerala

ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍ പെട്രോളിന് വിലക്കുറവ്; സതീശന്റെയും വിജയിന്റെയും രേവന്ത് റെഡ്ഡിയുടെയും ഇടങ്ങളില്‍ വിലക്കൂടുതല്‍

പുതിയ വാര്‍ത്തകള്‍

പ​രോ​ളി​ൽ ആ​ഘോ​ഷം; ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ച് പെ​രി​യ കൊ​ല​ക്കേ​സ് പ്ര​തി​യു​ടെ റീ​ൽ ഷൂ​ട്ട്

ഇ ഡിയെ ആക്രമിച്ചത് ആസൂത്രിതം, ആളെക്കൂട്ടിയ ശബ്ദ സന്ദേശം തെളിവ്; എം.വി. ഗോവിന്ദനുൾപ്പെടെ നേതാക്കൾക്ക് പങ്ക്, സിബിഐ അന്വേഷണത്തിലേക്കോ?

പാർട്ടി തർക്കം രൂക്ഷം; പയ്യന്നൂരിൽ യോഗത്തിനിടെ വനിതാ നേതാവിനെ അധിക്ഷേപിച്ചതായി പരാതി

മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട: 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാവ് പിടിയിൽ

പാചകവാതക വിലക്കയറ്റത്തിന് ഇനി ആശ്വാസം; എഥനോൾ സ്റ്റൗ ഉടൻ പുറത്തിറക്കുമെന്ന് നിതിൻ ഗഡ്കരി

വീ​ട്ട​മ്മ​യെ ക​ഴു​ത്ത​റു​ത്ത് കൊ​ന്നു; ഭ​ർ​ത്താ​വ് ഒ​ളി​വി​ൽ

ജൂൺ 20 ബംഗാൾ ദിനം, വിപുല ആഘോഷം, പ്രധാനമന്ത്രി എത്തും; സുവേന്ദുവിന്റെ ഒരു വാഗ്ദാനംകൂടി നടപ്പാകുന്നു

ദാവൂദ് ഭീകര സംഘത്തിലെ പ്രധാനി ഹുഫൈസ മുംബൈയിൽ പിടിയിലായി

ഡി.കെ.ശിവകുമാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ്‌ ഇന്ന് വൈകിട്ട് 4.05ന്

ഇറാൻ കുവൈറ്റിലും ബഹ്‌റിനിലും ആക്രമണം നടത്തി; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.