Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വേണ്ടത്ര സുരക്ഷാ സംവിധാനമില്ല, തുറമുഖത്തെ ഡ്യൂട്ടി പോലീസ് ഭീതിയില്‍

യാത്രക്കാരെ ബസുകളിലേക്ക് വഴി കാട്ടി കൊടുക്കേണ്ട പോലീസിന് ആകെയുള്ളത് കയ്യുറയും മാസ്‌ക്കും മാത്രമാണ്. ഇവരുടേയും എണ്ണം കുറച്ച് പിപിഇ കിറ്റ് നല്‍കണമെന്നാണ് ആവശ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2020, 06:00 am IST
in Ernakulam
കപ്പലില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വഴി കാണിക്കുന്ന സിവില്‍ പോലീസ് ഓഫീസര്‍. സമീപം പിപിഇ കിറ്റ് അണിഞ്ഞ ആരോഗ്യ പ്രവര്‍ത്തകന്‍

കപ്പലില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വഴി കാണിക്കുന്ന സിവില്‍ പോലീസ് ഓഫീസര്‍. സമീപം പിപിഇ കിറ്റ് അണിഞ്ഞ ആരോഗ്യ പ്രവര്‍ത്തകന്‍

മട്ടാഞ്ചേരി: വേണ്ടത്ര സുരക്ഷാ സംവിധാനമില്ലാത്തതിനെ തുടര്‍ന്ന് കൊച്ചി തുറമുഖത്ത് ഡ്യൂട്ടിയിലുള്ള പോലീസ് ഭീതിയില്‍. മാലദ്വീപില്‍ നിന്നുള്ളവരുമായി കപ്പല്‍ അടുക്കുന്ന തുറമുഖത്ത് ഡ്യൂട്ടിയിലുള്ള പോലീസ് സേനയ്‌ക്ക് വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.  

മാലദ്വീപില്‍ നിന്ന് ആദ്യ കപ്പല്‍ ജലശ്വ 698 യാത്ര ക്കാരുമായും രണ്ടാമത്തെ കപ്പല്‍ മഗര്‍ 202 യാത്രക്കാരുമായും ജലശ്വയുടെ രണ്ടാം ദൗത്യത്തില്‍ 588 പേരുമാണ് എത്തിയത്. യാത്രക്കാരെ സ്വീകരിക്കാനായി ടെര്‍മിനലിനകത്ത് നിരവധി പോലീസുകാരാണ് ഡ്യൂട്ടിയിലുണ്ടായത്. പുറത്ത് ആവശ്യത്തിലേറെ പോലീസിനെ ഡ്യൂട്ടിക്കിടുന്നതെന്നും ആക്ഷേപമുണ്ട്. പത്തോളം പോലീസുകാരുള്ള നാല് ചെക്ക് പോസ്റ്റുകള്‍, ടെര്‍മിനലിനകത്തും  പുറത്തും അകമ്പടി വാഹന ങ്ങള്‍ പോകാനായും ഒട്ടേറെ പോലീസുകാര്‍ വേറെയുമുണ്ട്. ഇത്രയും പേരുടെ ആവശ്യമില്ലെന്നാണ്  ആക്ഷേപം.  

കപ്പലില്‍ എത്തുന്നവര്‍ പോലീസ് അകമ്പടിയോടെയാണ് നിരീക്ഷണകേന്ദ്രങ്ങളിലേക്ക് പോകുന്നത്. വീടുകളില്‍ നിരീക്ഷണത്തിന് പോകുന്നവര്‍ക്കും അതാത് ജില്ലാ അതിര്‍ത്തിയില്‍ നിന്ന് പോലീസ് അകമ്പടിയുണ്ടാകും.  

ആദ്യ കപ്പലില്‍ വന്ന തമിഴ്‌നാട് സ്വദേശികളായ അഞ്ചുപേര്‍ക്കും രണ്ട് മലയാളികള്‍ക്കും കൊറോണ സ്ഥിരീകരിച്ചതോടെ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരടക്കം കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്നാണ് വിവരം. ആദ്യകപ്പലില്‍ വന്നവരില്‍ ചിലര്‍ക്ക് കൊറോണ ബാധിച്ചതോടെ ഇന്നലെ എത്തിയ ഐഎന്‍എസ് ജലാശ്വയില്‍ ഡ്യൂട്ടിക്ക് പോലീസുകാരുടെ എണ്ണം അല്‍പം കുറക്കുകയും ടെര്‍മിനലിനകത്ത് ഡ്യൂട്ടിയിലുള്ളവര്‍ക്ക് പിപിഇ കിറ്റുകള്‍ നല്‍കുകയും ചെയ്തു.  

എന്നാല്‍ പുറത്ത് യാത്രക്കാരെ ബസുകളിലേക്ക് വഴി കാട്ടി കൊടുക്കേണ്ട പോലീസിന് ആകെയുള്ളത് കയ്യുറയും മാസ്‌ക്കും മാത്രമാണ്. ഇവരുടേയും എണ്ണം കുറച്ച് പിപിഇ കിറ്റ് നല്‍കണമെന്നാണ് ആവശ്യം.

Tags: പോലീസ്kochiതുറമുഖം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍
Kerala

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

Kerala

ലഹരിവിതരണക്കാർ കൊച്ചിയിൽ പിടിയിൽ; വാടക വീടെടുത്ത് വിൽപ്പന, ഡോക്ടർമാർക്കും ലഹരി വിതരണം ചെയ്യുന്ന കണ്ണികൾ

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍
Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

Kerala

അങ്കണവാടിയിൽ മൂന്ന് വയസുകാരിക്ക് പീഡനം; 20കാരനെതിരെ പോക്സോ കേസ്, പ്രതിക്കായി തെരച്ചിൽ ഊർജിതം

Kerala

വികസനപാതയില്‍ റെയില്‍വേ: കൊച്ചിയില്‍ 267കോടിയുടെ അത്യാധുനിക കോച്ചിങ് ടെര്‍മിനല്‍ വരുന്നു; വന്ദേഭാരത് അറ്റകുറ്റപ്പണിക്കായി പ്രത്യേക പിറ്റ്

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.