Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Fact Check

മാധ്യമ പ്രവര്‍ത്തകയുടെ കുടുംബപരമായ വിരോധം; ക്ഷേത്രത്തിനെതിരെ വ്യാജവാര്‍ത്ത നല്‍കി ഏഷ്യാനെറ്റ് ന്യൂസ്; പ്രതിഷേധവുമായി നാട്ടുകാരും ഭക്തരും

എരുമപ്പെട്ടിക്ക് സമീപമുള്ള ക്ഷേത്രത്തില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ഭാഗവത പാരായണം നടത്തിയെന്നും ഇതില്‍ നൂറു പേര്‍ പങ്കെടുത്തുമെന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് വ്യാജവാര്‍ത്ത നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2020, 07:01 pm IST
in Fact Check

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകയുടെ കുടുംബപരമായ വ്യക്തി വിരോധം തീര്‍ക്കാന്‍ ക്ഷേത്രത്തിനെതിരെ വ്യാജവാര്‍ത്ത നല്‍കി ഏഷ്യാനെറ്റ് ന്യൂസ്. ഏഷ്യാനെറ്റ് ന്യൂസിലെ സീനിയര്‍ റിപ്പോര്‍ട്ടറും തൃശൂര്‍ ബ്യൂറോ ചീഫുമായ പ്രിയ ഇളവള്ളി മഠമാണ് തന്റെ കുടുംബപരമായ വ്യക്തിവിരോധം തീര്‍ക്കാനാണ് പാഴിയോട്ടുമുറി നരസിംഹമൂര്‍ത്തി ക്ഷേത്രത്തിനെതിരെ വ്യാജവാര്‍ത്ത നല്‍കിയത്. എരുമപ്പെട്ടിക്ക് സമീപമുള്ള ക്ഷേത്രത്തില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ഭാഗവത പാരായണം നടത്തിയെന്നും ഇതില്‍ നൂറു പേര്‍ പങ്കെടുത്തുമെന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് വ്യാജവാര്‍ത്ത നല്‍കിയത്.  

പ്രിയ ഇളവള്ളി മഠത്തിന്റെ കുടുംബക്ഷേത്രമായിരുന്ന ഈ അമ്പലം.  എന്നാല്‍ കാലാന്തരത്തില്‍ നിത്യപൂജ പോലും നടത്താന്‍ കഴിയാതെ വന്നതോടെ  അമ്പലം ക്ഷേത്രസംരക്ഷണ സമിതിക്ക് കൈമാറി.  തുടര്‍ന്ന് ആര്‍എസ്എസ് നേതൃത്വമാണ് ക്ഷേത്രം ഏറ്റെടുത്ത്  പുതുജീവന്‍ നല്‍കിയത്. ഇതിനെതിരെ ഏഷ്യാനെറ്റ് ലേഖികയും ഭര്‍ത്താവ് അഫ്‌സല്‍ മുഹമ്മദും കുടുംബവും രംഗത്ത് എത്തിയിരുന്നു.

 ക്ഷേത്രത്തിന് സമീപം ആര്‍എസ്എസ് ശാഖ നടത്തിയിരുന്നു. എന്നാല്‍, ഇത് ക്ഷേത്രത്തിലാണ് നടത്തുന്നതെന്നും വരുത്തി തീര്‍ക്കാന്‍ ലേഖികയും കുടുംബവും ശ്രമം നടത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. ശാഖ പ്രവര്‍ത്തനത്തിനെതിരെ  ഈ കുടുംബം പരാതി നല്‍കിയിരുന്നെങ്കിലും പ്രാഥമിക അന്വേഷണത്തില്‍ തന്നെ തള്ളി. ഇതിനെ തുടര്‍ന്ന് ക്ഷേത്രത്തിനെതിരെ നിരന്തരം വ്യാജ പ്രചരണങ്ങള്‍ ഇവര്‍ അഴിച്ചുവിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ന് ബ്യൂറോയിലെ നടരാജ് പരശുരാമനെകൊണ്ട് വ്യാജവാര്‍ത്ത നല്‍കിയത്.  

വ്യാജവാര്‍ത്ത നല്‍കിയ ഏഷ്യാനെറ്റിനെതിരെ വിശ്വാസികളും ക്ഷേത്ര സംരക്ഷണ സമിതിയും രംഗത്തെത്തിയിട്ടുണ്ട്.  ഹിന്ദു ആചാരങ്ങളോടുള്ള വിരോധം തീര്‍ക്കാനാണ് വ്യാജവാര്‍ത്തയിലൂടെ  മാധ്യമ പ്രവര്‍ത്തക ശ്രമിക്കുന്നതെന്ന് ക്ഷേത്ര സംരക്ഷണ സമിതി പറഞ്ഞു.  

കടങ്ങോട് പഞ്ചായത്തിലെ പാഴിയോടു മുറി.കൊടക്കുഴിയിലുള്ള ചെമ്പ്രയുര്‍ നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍  ഭാഗവത സ്പതാഹം നടത്തിയെന്നും ഈ സമയത്ത് അമ്പലത്തില്‍ 100 പേര്‍ ഉണ്ടായിരുന്നു എന്നും പോലീസ് എത്തിയപ്പോള്‍ എല്ലാവരും ഓടി പോയെന്നുമുള്ള തെറ്റായ വാര്‍ത്ത കൊടുത്ത മീഡിയ വണ്‍, ഏഷ്യാനെറ്റ് പോലെയുള്ള ദൃശ്യമാധ്യമങ്ങളുടെ നടപടി തെറ്റായി പോയി എന്നും ക്ഷേത്ര സംരക്ഷണ സമിതി പ്രസ്താവനയില്‍ വ്യക്തമാക്കി.  

ക്ഷേത്രത്തില്‍ സപ്താഹം നടക്കുന്നില്ലെന്നും അവിടെ പൂജാരിയടക്കം ഭാരവാഹികളായ അഞ്ചു പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്.  ഹിന്ദു ധര്‍മ്മത്തിനും ക്ഷേത്രത്തിനോടുള്ള വിരോധവും തീര്‍ക്കാന്‍ സത്യമല്ലാത്ത വാര്‍ത്ത മാധ്യമ പ്രവര്‍ത്തക നല്‍ക്കുകയായിരുന്നെന്നും നാട്ടുകാരും ക്ഷേത്ര സംരക്ഷണ സമിതിയും വ്യക്തമാക്കി. ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി.  

Tags: fake newsasianetആര്‍എസ്എസ്ക്ഷേത്രംasianet news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘മുന്‍ഷി‘യുടെ സംവിധായകന്‍ അനില്‍ ബാനര്‍ജിക്കെതിരെ പരാതി

Kerala

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

Entertainment

ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്സ് 2026, മാർച്ച് 14, 15 (ശനി, ഞായർ) ദിവസങ്ങളിൽ വൈകുന്നേരം 7 മണി മുതൽ ഏഷ്യാനെറ്റിൽ

യുഎസ് പട്ടാളക്കാരെ പിടികൂടിയ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുകള്‍...സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം
World

ഇറാന്റെ റെവല്യൂഷനറി ഗാർഡുകള്‍ ഒരു സംഘം യുഎസ് പട്ടാളക്കാരെ പിടികൂടിയോ? സമൂഹമാധ്യമങ്ങളില്‍ വൈറലായി ഫോട്ടോ

Gulf

ഓൺലൈനിൽ കിംവദന്തികൾ പ്രചരിപ്പിച്ചതിന് 194 പേരെ അറസ്റ്റ് ചെയ്ത് ഖത്തർ പോലീസ്

പുതിയ വാര്‍ത്തകള്‍

രാഹുലിന്റെ നാടകം ഇവിടെ വേണ്ട , ഇത് എൻ‌ഡി‌എ 3.0 ; 1,250 ചതുരശ്ര കിലോമീറ്ററിലധികം കയ്യേറ്റ ഭൂമിയും ഞങ്ങൾ തിരിച്ചുപിടിക്കുമെന്ന് ഹിമന്തബിശ്വ ശർമ്മ

റഷ്യയുടെ ഡ്രോണ്‍ ആക്രമണത്തിന് പ്രതികാരം…ആയിരത്തില്‍ പരം ഡ്രോണുകള്‍ അയച്ച് ഉക്രൈന്‍; ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്

മുഖ്യമന്ത്രിയും 20 മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രത്ജ്ഞ ചെയ്യും, മന്ത്രിമാര്‍ ഇവര്‍

മുസ്ലിം ലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ചു

തൃണമൂല്‍ ഗുണ്ടയും ഫാള്‍ട്ടയിലെ സ്ഥാനാര്‍ത്ഥിയുമായ ജഹാംഗീര്‍ ഖാന്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

“പുഷ്പയുടെ ഉത്തരവാദിത്വം ഇനി എനിക്ക്, പുഷ്പയെ ഞാന്‍ കൈകാര്യം ചെയ്യും”: തൃണമൂല്‍ ഗുണ്ടാനേതാവ് ജഹാംഗീറിനെതിരെ ആഞ്ഞടിച്ച് സുവേന്ദു അധികാരി

മന്ത്രി സഭയില്‍ അപ്രതീക്ഷമായി ഒ ജെ ജനീഷ്, സിദ്ധിഖും മന്ത്രിയാകും

പഞ്ചപരിവര്‍ത്തനമാണ് ഹിന്ദുത്വത്തിന്റെ യുഗധര്‍മ്മം:ദത്താത്രേയ ഹൊസബാളെ

മന്ത്രിമാരെ നിശ്ചയിക്കുമ്പോള്‍ അര്‍ഹമായ പരിഗണന കിട്ടണമെന്ന് ലത്തീന്‍ സഭ, വോട്ട് ലഭിക്കാന്‍ പല മോഹന വാഗ്ദാനങ്ങളും നല്‍കി

പുതിയ മന്ത്രിമാര്‍ മുന്‍ മന്ത്രിമാരുടെ കാറുകള്‍ തന്നെ ഉപയോഗിക്കും

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും ,അനൂപ് ജേക്കബിനും മാണി സി കാപ്പനും ടേം വ്യവസ്ഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.